Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട് വേറെ രാജ്യവും ഇന്ത്യയിലെ ഹിന്ദുക്കള്‍ പുറംരാജ്യത്തു നിന്നും വന്നവരും ആണെന്ന മട്ടിലുള്ള പ്രസ്താവനയുമായി ഡിഎംകെ മന്ത്രി എസ്. രഘുപതി

തമിഴ്നാട്ടുകാരും ഇന്ത്യയിലെ ഹിന്ദുക്കളും  വേറെ വേറെ രാജ്യത്തില്‍ നിന്നുള്ളവരാണെന്ന മട്ടിലുള്ള പ്രതികരണവുമായി തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രി എസ്. രഘുപതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 07:14 pm IST
in India
ഡിഎംകെ മന്ത്രി എസ് രഘുപതി (ഇടത്ത്) കാര്‍ത്തികൈ ദീപം കൊളുത്താന്‍ മുരുകന്‍ മലയിലേക്ക് കയറാന്‍ ശ്രമിച്ച ബിജെപി,ഹിന്ദുമുന്നണി, പ്രവര്‍ത്തകരെ‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുന്നു (വലത്ത്)

ഡിഎംകെ മന്ത്രി എസ് രഘുപതി (ഇടത്ത്) കാര്‍ത്തികൈ ദീപം കൊളുത്താന്‍ മുരുകന്‍ മലയിലേക്ക് കയറാന്‍ ശ്രമിച്ച ബിജെപി,ഹിന്ദുമുന്നണി, പ്രവര്‍ത്തകരെ‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുന്നു (വലത്ത്)

ചെന്നൈ: തമിഴ്നാട്ടുകാരും ഇന്ത്യയിലെ ഹിന്ദുക്കളും  വേറെ വേറെ രാജ്യത്തില്‍ നിന്നുള്ളവരാണെന്ന മട്ടിലുള്ള പ്രതികരണവുമായി തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രി എസ്. രഘുപതി. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ മധുരൈയിലെ തിരുപ്പുറക്കുണ്ഡ്രത്തില്‍ കാര്‍ത്തികദീപം തെളിയിക്കാനുള്ള ഹിന്ദുവിശ്വാസികളുടെ ശ്രമം ഡിഎംകെ പൊലീസ് തടഞ്ഞ പശ്ചാത്തലത്തിലായിരുന്നു ധാതു-ഖനി മന്ത്രി എസ് രഘുപതിയുടെ ഈ പ്രസ്താവന.

തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകക്ഷേത്രത്തില്‍ കാര്‍ത്തികദീപം തെളിയിക്കുക എന്നത് തമിഴ് മക്കളുടെ ഉത്സവമാണെന്നും അല്ലാതെ ഇന്ത്യാരാജ്യത്തിലെ ഹിന്ദുക്കളുടെ ഉത്സവമല്ലെന്നും എസ്. രഘുപതി അഭിപ്രായപ്പെട്ടു. ഇന്ത്യാ രാജ്യത്തിലെ ഹിന്ദുക്കള്‍ പുറത്തെ ഒരു രാജ്യത്ത് നിന്നും തമിഴ്നാട്ടിലെ തിരുപ്പുറക്കുണ്ഡ്രത്തില്‍ അതിക്രമിച്ച് കടന്നുവന്ന് കാര്‍ത്തികദീപം കൊളുത്താന്‍ ശ്രമിക്കുന്നതുപോലെയാണ് എസ് രഘുപതിയുടെ അഭിപ്രായപ്രകടനം.

മുരുകന്‍ തമിഴ് ദൈവമാണെന്നും ഈ തമിഴ് ദൈവത്തിന് വേണ്ടി കൊണ്ടാടപ്പെടുന്നതാണ് കാര്‍ത്തികദീപം കൊളുത്തുന്ന ചടങ്ങെന്നും ഇതില്‍ ഇന്ത്യാരാജ്യത്തെ ഹിന്ദുക്കള്‍ക്ക് കാര്യമില്ലെന്നും എസ് രഘുപതി അഭിപ്രായപ്പെട്ടു.

മധുരൈയിലെ തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകന്‍ മലയില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നത് സംബന്ധിച്ച് തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരും ബിജെപി, ഹിന്ദുമുന്നണി പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷം നടക്കുകയാണ്. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തിലെ മരുകന്‍മലയിലെ ദീപത്തൂണില്‍ കാര്‍ത്തികൈ ദീപം തെളിയിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് കോടതിയില്‍ രാമ രവികുമാറും കേസ് നല്‍കിയതോടെയാണ് വിവാദം തുടങ്ങിയത്. മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇതിന് അനുമതി നല്‍കി. ഇതിനെതിരെ ഡിഎംകെ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെ‍ഞ്ചിനെ സമീപിച്ചെങ്കിലും ദീപത്തൂണില്‍ കാര്‍ത്തികൈ ദീപം തെളിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.

ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ രാമ രവികുമാറും ഹിന്ദുമുന്നണി പ്രവര്‍ത്തകരും പോയെങ്കിലും ഡിഎംകെ പ്രവര്‍ത്തകരും തമിഴ്നാട് സിറ്റി പൊലീസും ചേര്‍ന്ന് ഇവരെ തടഞ്ഞിരുന്നു. 50 ഹിന്ദുമുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രണ്ട് പ്രവര്‍ത്തകര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാമ രവികുമാറും അഡ്വ. അരുണ്‍ സ്വാമിനാഥനും സിഐഎസ് എഫ് ഉദ്യോഗസ്ഥനും എത്തിയെങ്കിലും ഡിഎംകെ പൊലീസ് മലകയറാന്‍ അനുവദിച്ചില്ല. ദീപത്തൂണില്‍ വിളക്ക് കൊളുത്തിയാല്‍ അത് ഹിന്ദു മുസ്ലിം കലാപത്തിന് കാരണമാകുമെന്ന ന്യായമാണ് ഡിഎംകെ സര്‍ക്കാര്‍ നിരത്തുന്നത്. വാസ്തവത്തില്‍ മുസ്ലിം സംഘടനകളൊന്നും ഇതിനെതിരെ ഒരു പ്രസ്താവന കൂടി പുറപ്പെടുവിച്ചിട്ടിലെന്നിരിക്കെ ന്യൂനപക്ഷ പ്രീണനമാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ ശ്രമം.

മുരുകന്‍ മലയുടെ താഴെയായി സിക്കന്ദര്‍ എന്ന ഒരു മുസ്ലിമിന്റെ പേരില്‍ ഇവിടെ ഒരു ദര്‍ഗ സ്ഥിതിചെയ്യുന്നുണ്ട്. മുരുകന്‍ മലയുടെ പേര് സിക്കന്ദര്‍ മല എന്ന് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട ദര്‍ഗയുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇതിന് പിന്നില്‍ ഡിഎംകെ ആണെന്ന് പറയുന്നു. മുരുകന്‍ മലയുടെ കീഴില്‍ ഇവര്‍ മൃഗങ്ങളെ ബലി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

എന്തായാലും കാര്‍ത്തികൈ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ പൊലീസും ഹിന്ദുമുന്നണി, ബിജെപി പ്രവര‍്ത്തകരും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ഭാരത് ന്യായസംഹിതയിലെ 163ാം വകുപ്പ് പ്രകാരം ജില്ല കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് വിലക്ക് ലംഘിച്ച് മുരുകന്‍ മലയില്‍ ദീപത്തൂണില്‍ വിളക്ക് കൊളുത്താന്‍പോയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ചയും പൊലീസും വിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

Tags: DMKTamil NaduLord MurugaMurugaThiruppurakkundramS RaghupatiMuruga padaiveeduSikkander dargah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

India

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു , ഇൻഡി യോഗത്തിൽ മമത പങ്കെടുക്കും

India

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.