Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുംമുന്‍പേ പുടിനെ വിമര്‍ശിച്ച് ലേഖനമെഴുതി അതിസാമര്‍ത്ഥ്യം കാട്ടി വിദേശപ്രതിനിധികള്‍…ഇവിടെ അത് വേണ്ടെന്ന് ഇന്ത്യ

പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ള പരാമര്‍ശവുമായി ഇന്ത്യയില്‍ ജോലി ചെയ്യുന്ന മൂന്ന് വിദേശപ്രതിനിധികള്‍ ലേഖനമെഴുതിയതിനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 08:21 pm IST
in World

ന്യൂദല്‍ഹി: പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ള പരാമര്‍ശവുമായി ഇന്ത്യയില്‍ ജോലി ചെയ്യുന്ന മൂന്ന് വിദേശപ്രതിനിധികള്‍ ലേഖനമെഴുതിയതിനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. ഇന്ത്യയില്‍ ജോലി ചെയ്യുന്ന യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ മൂന്ന് രാജ്യങ്ങളിലെ നയതന്ത്രഉദ്യോഗസ്ഥരാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരമൊരു ലേഖനം എഴുതിയത്.

ഉക്രൈനുമായുള്ള യുദ്ധത്തില്‍ സമാധാനുണ്ടാക്കാന്‍ റഷ്യയ്‌ക്ക് താല‍്പര്യമില്ല എന്ന രീതിയിലാണ് ഈ ലേഖനം. ഡിസംബര്‍ 4,5 തീയതികളില്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ എന്തിനാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്ന മൂന്ന് വിദേശരാജ്യങ്ങളിലെ നയതന്ത്രോദ്യോഗസ്ഥര്‍ ഇങ്ങിനെ ഒരു ലേഖനം എഴുതിയത്. ഈ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ സമയമാണ് വലിയ പ്രശ്നമുണ്ടാക്കിയത്. അതിനര്‍ത്ഥം വേണമെന്ന് വെച്ച് തന്നെയാണ് അവര്‍ ഇത്തരമൊരു ലേഖനം എഴുതിയത് എന്നതാണ്.

ഫ്രഞ്ച് അംബാസഡറായ തിയറി മത്തു, ജര്‍മ്മനിയുടെ ഹൈകമ്മീഷണറായ ഫിലിപ്പ് അകര്‍മാന്‍, യുകെ ഹൈകമ്മീഷണറായ ലിന്‍ഡി കാമറൂണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. പുറത്തുള്ള ഒരു രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഇന്ത്യയില്‍ ജോലി ചെയ്യുന്ന വിദേശപ്രതിനിധികള്‍ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയ്‌ക്ക് സ്വീകാര്യമല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു.

ഈ ലേഖനത്തില്‍ ഉക്രൈനുമായുള്ള യുദ്ധത്തിന്റെ പേരില്‍ പുടിനെ ഉടനീളം വിമര്‍ശിക്കുകയാണ്. പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ പുടിനെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത് കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുന്നതിന് തുല്യമാണ്. ലോകം ഉക്രൈന്‍ യുദ്ധം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു, പക്ഷെ പുടിന് അതിനാഗ്രഹമില്ല എന്ന അര്‍ത്ഥം വരുന്ന രീതിയിലാണ് ലേഖനത്തിന് തലക്കെട്ട് തന്നെ.

വാര്‍ഷിക ഇന്ത്യ-റഷ്യ ഉച്ചകോടി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ നേരിട്ട് ക്ഷണിച്ചാണ് പുടിന്‍ ഇന്ത്യയില്‍ എത്തുന്നത്. ആ സമയത്ത് തന്നെ ഇത്തരമൊരു ലേഖനമെഴുതിയതിന്റെ സാംഗത്യമാണ് ഇന്ത്യ ചോദ്യം ചെയ്യുന്നത്.

 

Tags: Vladimir PutinPUtinForeign representativesPutin India visitTimes of India articlecriticise PutinExternal Affairs Ministry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്, ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുമോ? പ്രതീക്ഷയില്‍ ലോകം

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

ആയത്തൊള്ള അലി ഖമേനിയെ വധിച്ചതില്‍ പ്രതിഷേധിച്ച് റഷ്യയും ചൈനയും ഉത്തരകൊറിയയും

ഇറാനിലെ ഹോര്‍മുസ് കടലിടുക്കില്‍നടത്തുന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന റഷ്യയുടെ നാവികോദ്യോഗസ്ഥര്‍
World

ഇറാനെ തൊട്ടാല്‍…..ശക്തമായ താക്കീതുമായി റഷ്യ; ഇറാനെതിരായ ഏത് നീക്കവും തീകൊണ്ടുള്ള കളിയാണെന്ന് റഷ്യയുടെ സെര്‍ജി ലാവ് റോവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.