Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സന്യാസം അവളുടെ ചോയ്‌സ്’;രണ്ടിലൊരാള്‍ മരിച്ചു പോണേ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 01:16 pm IST
in Entertainment

സഹോദരി സന്യാസ ജീവിതം സ്വീകരിച്ചതിനെക്കുറിച്ച് നടി നിഖില വിമല്‍. ചേച്ചിയുടെ തീരുമാനത്തെ താന്‍ മാനിക്കുന്നുവെന്നാണ് നിഖില വിമല്‍ പറയുന്നത്. സന്യാസം സഹോദരിയുടെ പ്രൊഫഷന്‍ ആയിട്ടാണ് താന്‍ കാണുന്നത്. ഡോക്ടറാകണം, നടിയാകണം എന്നൊക്കെ പോലെയുള്ള ചോയ്‌സാണ് സന്യാസ ജീവിതമെന്നും ആ തീരുമാനമെടുക്കാന്‍ സഹോദരിയ്‌ക്ക് അവകാശമുണ്ടെന്നും നിഖില വിമല്‍ പറയുന്നു.

സഹോദരിയും താനും ചെറുപ്പത്തില്‍ ശത്രുക്കളെപ്പോലെയായിരുന്നു. വളര്‍ന്നതോടെയാണ് ഇരുവരും അടുക്കുന്നത്. ഇന്ന് തനിക്ക് ഒരു കവചം പോലെയാണ് സഹോദരിയെന്നും നിഖില വിമല്‍ പറയുന്നു.

എന്റെ സുഹൃത്തുക്കള്‍ അവളെ ചാര്‍ലി ചേച്ചിയെന്നാണ് വിളിച്ചിരുന്നത്. ചാര്‍ലിയിലേത് പോലെ യാത്രകള്‍ പോയിരുന്ന, ഒരുപാട് പഠിക്കുന്ന, ഇപ്പോഴും പഠിക്കുന്ന ആളാണ്. അത്രയും ബുദ്ധിയും വിവരവുമൊക്കെയുള്ളയാള്‍ എടുക്കുന്ന തീരുമാനം എന്ന നിലയില്‍ ഞാനതിനെ ബഹുമാനിക്കുന്നു. അതിന്റെ കൂടെ നില്‍ക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. അമ്മയ്‌ക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു. ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, അവളെ കല്യാണം കഴിപ്പിച്ച് വിടണം എന്നൊരു പ്രതീക്ഷ നിങ്ങള്‍ക്ക് ഉണ്ടായിരുന്നുവോ എന്ന്. ഇല്ലെന്നായിരുന്നു അമ്മ പറഞ്ഞത്. പിന്നെ എന്താ എന്ന് ഞാനും ചോദിച്ചു.” നിഖില വിമല്‍ പറയുന്നു.

പഠിച്ച് ഡോക്ടര്‍ ആകണമെന്ന് പറയുന്നതു പോലെയും നടിയാകണമെന്നും ലോക പ്രശസ്തയാകണമെന്നുമൊക്കെ ആഗ്രഹിക്കുന്നത് പോലെ തന്നെയുള്ള അവളുടെ ആഗ്രഹമാണ്. അത് വേണ്ട എന്ന് പറയാനാകില്ലെന്നും താരം പറയുന്നു.

”ഞാനും ചേച്ചിയും ചെറുപ്പത്തില്‍ എല്ലാ സഹോദരങ്ങളെയും പോലെ തന്നെയായിരുന്നു. എനിക്ക് അവളേയും അവള്‍ക്ക് എന്നേയും കണ്ടുകൂടായിരുന്നു. ഇതില്‍ ആരെങ്കിലും ഒരാള്‍ മരിച്ചു പോകണേ എന്ന് ചിന്തിച്ചിരുന്ന അത്രയും ശത്രുതയിലായിരുന്നു. എനിക്കൊരു ബുക്കുണ്ടായിരുന്നു. ഇഷ്ടമുള്ള ചേച്ചിമാരുടെ പേരെഴുതിയത്. അമ്മയുടെ ഡാന്‍സ് ക്ലാസില്‍ വരുന്ന ചേച്ചിമാരുടെ പേരൊക്കെ അതില്‍ എഴുതിവെക്കും. പക്ഷെ ഇവളുടെ പേര് മാത്രം അതില്‍ ഇല്ല. ഇപ്പോഴും പറയും, നിനക്ക് ഇഷ്ടമുള്ള ചേച്ചിമാരുടെ ലിസ്റ്റില്‍ പോലും ഞാനുണ്ടായിരുന്നില്ല എന്ന്.” നിഖില പറയുന്നു.

‘ഒരു പ്രായം കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. കഴിഞ്ഞ പത്ത് വര്‍ഷമേ ആയിട്ടുണ്ടാകൂ ഞങ്ങള്‍ ഇത്രയും ക്ലോസ് ആയിട്ട്. ഇപ്പോള്‍ എനിക്കൊരു ഷീല്‍ഡ് പോലെയാണ് അവള്‍. എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്ന്, ഞാനത് കുളമാക്കി എന്ന് പറയുന്ന അവസ്ഥയില്‍ കൊണ്ടു കൊടുത്താലും അവളത് പരിഹരിച്ച് തരും. അവള്‍ സന്യാസം സ്വീകരിച്ചു, അത് അവളുടെ പ്രൊഫഷന്‍ പോലെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ ചോയ്‌സുകളില്‍ വിശ്വസിക്കുന്ന ആളാണ്. എല്ലാവർക്കും അവരവരുടെതായ ചോയ്‌സുകളെടുക്കണം എന്നാണ് എന്റെ വിശ്വാസം. അങ്ങനെ അവളെടുത്ത ചോയ്‌സ് ആണത്. ചേച്ചിയുടെ കല്യാണം കൂടാന്‍ പറ്റിയില്ല എന്ന വിഷമം മാത്രമേ എനിക്കുള്ളൂ” എന്നും നിഖില വിമല്‍ പറയുന്നു.

Tags: Nikhila Vimalmalayalam moive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

New Release

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Entertainment

വാഴ 2 സംവിധായകന്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.