Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്രാറ്റുവിറ്റിയും ആനുകൂല്യങ്ങളുമില്ലാതെ വിരമിച്ചവര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 09:32 am IST
in Kerala

പത്തനംതിട്ട: സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് കൂട്ടുനിന്നവര്‍ ദേവസ്വം ബോര്‍ഡിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും തടഞ്ഞ് വന്‍ സാമ്പത്തിക തിരിമറി നടത്തി. ആനുകൂല്യങ്ങള്‍ക്ക് വര്‍ഷങ്ങളായി ബോര്‍ഡ് ആസ്ഥാനത്ത് കയറി ഇറങ്ങുന്ന മുന്‍ ജീവനക്കാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു ആനുകൂല്യങ്ങള്‍ തടഞ്ഞത്. എന്നാല്‍ പ്രതിസന്ധി തീര്‍ന്നിട്ടും ആനുകൂല്യം നല്‍കാന്‍ ബോര്‍ഡ് തയാറായിട്ടില്ല.

2019 മുതല്‍ പെന്‍ഷന്‍ പറ്റിയവര്‍ക്കാണ് ഈ ദുര്‍ഗതി. ദേവസ്വം അക്കൗണ്ട്‌സ് ഓഫീസാണ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്.

പെന്‍ഷന്‍കാരുടെ സര്‍വീസ് ബുക്കും അനുബന്ധ രേഖകളും പരിശോധിച്ച് അക്കൗണ്ട്‌സ് ഓഫീസര്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചതായി ജീവനക്കാരെ ഫോണിലൂടെ അറിയിക്കും. തുടര്‍ന്ന് അവരെ വിളിച്ചുവരുത്തി പണം സ്വീകരിച്ചതായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിട്ട് വാങ്ങിയ ശേഷം അന്നുതന്നെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടുകയായിരുന്നു രീതി. പക്ഷേ 2019ന് ശേഷം രേഖകള്‍ ഒപ്പിട്ടു വാങ്ങുന്നതല്ലാതെ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാറില്ല. എന്നാല്‍ പെന്‍ഷന്‍ തുക അടുത്ത മാസം മുതല്‍ ബാങ്കില്‍ കൃത്യമായി എത്തുന്നുണ്ട്. വിവരം തിരക്കുന്നവരോട് സാമ്പത്തിക പ്രതിസന്ധി മാറുംവരെ കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് പതിവ്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പലര്‍ക്കും അനുകൂല്യങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി പണം ലഭിക്കാത്തവരും നിരവധി.

അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ എന്നിവരാണ് ഈ ക്രമക്കേടിന് പിന്നില്‍. എന്നാല്‍ ബാങ്ക് അക്കൗണ്ട്‌സ് രേഖകളില്‍ ദേവസ്വം ബോര്‍ഡിന് വന്‍ കരുതല്‍ നിക്ഷേപം ഉണ്ടെന്ന് വ്യക്തം. കൂടാതെ മാസം തോറും കോടിക്കണക്കിന് രൂപാ ബോര്‍ഡില്‍ നിന്നും അക്കൗണ്ടിലേക്ക് എത്താറുമുണ്ട്.

പരമാവധി ഗ്രാറ്റുവിറ്റി ഇപ്പോള്‍ 14 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ തുകയും പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന തുകയുമാണ് യഥാസമയം വിതരണം ചെയ്യാന്‍ മടിക്കുന്നത്. ദേവസ്വം ഉന്നതര്‍ പണം തിരിമറി നടത്തുന്നതായാണ് പെന്‍ഷന്‍കാര്‍ പറയുന്നത്.

ഭരണസമിതിയുടെ ഒത്താശയോടെ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ മൂന്നു വര്‍ഷം തുടര്‍ന്ന മനു എന്ന ഉദ്യോഗസ്ഥനാണ് ഇതിനു കരുക്കള്‍ നീക്കുന്നത്.

സാധാരണ ഈ തസ്തികയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സിപിഎമ്മുകാരനായ ഈ ഉദ്യോഗസ്ഥനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് നേരത്തെ ഉയര്‍ന്നിരുന്നു.

ശബരിമല അരവണ വിതരണം പഞ്ചമി പായ്‌ക്ക് എന്ന കമ്പനി ഏറ്റെടുത്തപ്പോള്‍ വിതരണ ചുമതല ഇയാള്‍ക്കായിരുന്നു. കമ്പ്യൂട്ടറില്‍ തിരിമറി നടത്തി വന്‍തുക തട്ടി എന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച അന്വേഷണം എങ്ങും എത്തിയിട്ടില്ല.

Tags: Devaswom BoardFinancial irregularitiesശബരിമല സ്വര്‍ണ്ണക്കൊള്ളgratuity and benefitsപെന്‍ഷന്‍ ആനുകൂല്യങ്ങള്‍സാമ്പത്തിക പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ 2025ലും വീഴ്ച സംഭവിച്ചു; പി.എസ് പ്രശാന്തിന്റെ കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

Kerala

സാമ്പത്തിക ക്രമക്കേട്: മുന്‍ അമേരിക്കന്‍ മലയാളി ജഡ്ജി ജയിലിലേക്ക്

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

Kerala

ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.