Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയിലെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടികളും അപകടകാരികള്‍

ദല്‍ഹിയില്‍ ഈയിടെ നടന്ന മാവോയിസ്റ്റ് അനുകൂല പ്രകടനത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ അപകടകാരികളെന്ന് വനിതാപൊലീസുകാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 10:26 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഈയിടെ നടന്ന മാവോയിസ്റ്റ് അനുകൂല പ്രകടനത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ അപകടകാരികളെന്ന് വനിതാപൊലീസുകാര്‍. ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനിടയില്‍ ഇവര്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വനിതാ പൊലീസുകാരെ മുറിവേല്‍പിക്കാന്‍ ശ്രമിച്ചു. മാത്രമല്ല, ഇവര്‍ വനിതാ പൊലീസിനു നേരെ മുളകു സ്പ്രേ അടിക്കുകയും ചെയ്തു.

പൊലീസിനെ പ്രതിക്കൂട്ടിലാക്കാന്‍ ഇവര്‍ സ്വയം മുറിവേല്‍പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഈ മാവോയിസ്റ്റ് അനുകൂല പ്രകടനത്തിന് പിന്നില്‍ രണ്ട് പെണ്‍കുട്ടികളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടികളാണ് ഈ പ്രതിഷേധ പ്രകടനം ആസൂത്രണം ചെയ്തതും പ്രകടനത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചതും. ഇവര്‍ രണ്ടുപേരും ഈയിടെ ചില പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പ്രമുഖരായ ചില നേതാക്കളും പങ്കെടുത്തിരുന്നു. ഈ നേതാക്കള്‍ ആരെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഈ രണ്ട് പെണ്‍കുട്ടികളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് തേടുകയാണ്. പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ എല്ലാം ദല്‍ഹി യൂണിവേഴ്സിറ്റിയിലും മറ്റ് കോളെജുകളിലും പഠിക്കുന്നവരാണ്.

മദ് വി ഹിദ് മ എന്ന അപകടകാരിയായ നക്സല്‍ നേതാവിന്റെ ഫോട്ടോ പതിച്ചവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 2020ല്‍ 76സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയന്ത്രിത സ്ഫോടനത്തിലൂടെ ഒളിയാക്രമണം നടത്തി വധിച്ചത് മധ് വി ഹിദ് മ ആണ്. ഈയിടെ ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടിരുന്നു.

അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ മറ്റൊരു തന്ത്രം പേര് തെറ്റിച്ച് പറയുക എന്നതായിരുന്നു. പക്ഷെ പിന്നീട് പൊലീസ് ഇവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ കണ്ടെത്തി. സ്വന്തം പേരും വിലാസവും തെറ്റിച്ച് പറഞ്ഞതിനും ഇവര്‍ക്കെതിരെ കേസെടുക്കും.

ഇവര്‍ക്കെതിര ദേശീയ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ഭാരതീയ ന്യായസംഹിതയിലെ 197ാം വകുപ്പും ചുമത്തിയിട്ടുണ്ട്. പൊതുജനസേവകരായ പൊലീസിനെ തടയല്‍, സമാധാനം ലംഘിച്ച് കൂട്ടംചേരല്‍, സ്വയം പരിക്കേല്‍പിക്കല്‍ തുടങ്ങി വേറെയും വകുപ്പുകള്‍ ഇവര്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്.

Tags: Delhi Gen Z protestDelhi protestmaoistsGen Z protestDelhistudentsprotestPro Maoist protestTwo girl studentsPro maoist girl students
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജാപൂര്‍ ഏറ്റുമുട്ടല്‍; ആറ് മാവോയ്സ്റ്റുകളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 18 ആയി

India

ഛത്തീസ്‌ഗഡില്‍ 12 നക്‌സലൈറ്റുകളെ വധിച്ചു, മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; ഈ വര്‍ഷം ഛത്തീസ് ഗഢില്‍ വധിച്ചത് 239 മാവോയിസ്റ്റുകളെ

India

ഛത്തീസ് ഗഡില്‍ 37 മാവോയിസ്റ്റുകള്‍ കീഴടങ്ങി; ഇതില്‍ 27 പേര്‍ക്ക് 65 ലക്ഷം വരെ തലയ്‌ക്ക് വിലയുള്ളവര്‍; 12 വനിതാ മാവോയിസ്റ്റുകളും

India

മാവോയിസ്റ്റുകള്‍ അമിത് ഷായുടെ കാല് പിടിക്കുന്നു; ആയുധംവെച്ച് കീഴടങ്ങാന്‍ എന്തിനാ മൂന്ന് മാസം, ഒരു മണിക്കൂര്‍ പോരെ എന്ന് പരിഹാസം

India

“ആയുധം വെച്ച് കീഴടങ്ങാന്‍ സമയം വേണം”- മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് മാവോയിസ്റ്റ് നേതാവിനെക്കൊണ്ട് കത്തയപ്പിച്ചത് ആരുടെ ബുദ്ധി?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.