Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെലവ് 7000 കോടി…ശത്രുവിന്റെ മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഐഎൻഎസ് മാഹി എന്ന ഇന്ത്യന്‍ യുദ്ധക്കപ്പലിന്റെ സവിശേഷതകള്‍ അറിയാം…

7000 കോടി രൂപ ചെലവില്‍ കൊച്ചിയിലെ കപ്പല്‍ ശാലയില്‍ (കൊച്ചിന്‍ ഷിപ് യാര്‍ഡ്) നിര്‍മ്മിച്ച്, പുതുതായി ഇന്ത്യ പുറത്തിറക്കിയ ഐഎൻഎസ് മാഹി എന്ന യുദ്ധക്കപ്പലിന്റെ ഏറ്റവും വലിയ സവിശേഷത ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ ദഹിപ്പിക്കാനുള്ള അതിന്റെ ഫയര്‍ പവറാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 07:35 pm IST
in India, Defence

കൊച്ചി: 7000 കോടി രൂപ ചെലവില്‍ കൊച്ചിയിലെ കപ്പല്‍ ശാലയില്‍ (കൊച്ചിന്‍ ഷിപ് യാര്‍ഡ്) നിര്‍മ്മിച്ച്, പുതുതായി ഇന്ത്യ പുറത്തിറക്കിയ ഐഎൻഎസ് മാഹി എന്ന യുദ്ധക്കപ്പലിന്റെ ഏറ്റവും വലിയ സവിശേഷത ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ ദഹിപ്പിക്കാനുള്ള അതിന്റെ ഫയര്‍ പവറാണ്. ഒട്ടേറെ സവിശേഷതകള്‍ ഉള്ള ഈ യുദ്ധക്കപ്പലില്‍ ഫയര്‍ പവര്‍, സ്റ്റെല്‍ത്ത് , മൊബിലിറ്റി എന്നിവ കൃത്യതയോടെ സംയോജിപ്പിച്ചിരിക്കുന്നു. തിങ്കളാഴ്ചയാണ് ഈ ഐഎന്‍എസ് മാഹി കമ്മീഷന്‍ ചെയ്തത്.

ഐഎന്‍എസ് മാഹിയ്‌ക്ക് ഫയര്‍ പവര്‍ നല്‍കാന്‍ നാല് ആയുധങ്ങള്‍

പ്രതിരോധ ​ഗവേഷണ സ്ഥാപമായ ഡിആർഡിഒ വികസിപ്പിച്ചെടുത്തതാണ് ഐഎന്‍എസ് മാഹി. ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ പാകത്തില്‍ ഒന്നല്ല, നാല് ആയുധങ്ങളാണ് ഈ യുദ്ധക്കപ്പിന്റെ ശരീരത്തില്‍ വിന്യസിച്ചിരിക്കുന്നത്.

ആന്‍റി സബ്മറൈൻ റോക്കറ്റ് ലോഞ്ചര്‍

ഇതില്‍ പ്രധാനം ഐആർഎൽ ആന്‍റി സബ്മറൈൻ റോക്കറ്റ് ലോഞ്ചറാണ്. ഇത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ പ്രത്യേകം വികസിപ്പിച്ചതാണ്. 44 സെക്കന്‍റില്‍ 77 റോക്കറ്റുകള്‍ വരെ ശത്രുമുങ്ങിക്കപ്പലിലേക്ക് അയയ്‌ക്കാന്‍ ഇതിന് സാധിക്കും.

30 എംഎം നേവൽ സർഫസ് ഗണ്‍

30 എംഎം നേവൽ സർഫസ് ഗണ്ണാണ് മറ്റൊരു അപകടകാരിയായ ആക്രമണകാരി.ആധുനികമായ ഇലക്ട്രോ ഓപറ്റിക്കല്‍ ഫയര്‍ കണ്‍ട്രോള്‍ സംവിധാനമുള്ളതിനാല്‍ സ്പീഡ് ബോട്ടുകളെ വരെ അതിവേഗം ആക്രമിച്ച് ദഹിപ്പിക്കാന്‍ ഇതിന് കഴിയും. ഏത് കാലാവസ്ഥയിലും രാത്രിയായാലും പകലായാലും ഈ നേവല്‍ സര്‍ഫസ് ഗണ്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിക്കാന്‍ ഇതിലെ ഇലക്ട്രോ ഓപറ്റിക്കല്‍ ഫയര്‍ കണ്‍ട്രോള്‍ സംവിധാനത്തിന് സാധിക്കും. അതിവേഗം കുതിക്കുന്ന ശത്രുവിന്റെ സ്പീഡ് ബോട്ടുകളെയും മറ്റും നശിപ്പിക്കാന്‍ 30 എംഎം നേവൽ സർഫസ് ഗണ്ണിന് സാധിക്കുമെന്നതാണ് പ്രത്യേകത.

ട്രിപ്പിൾ ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോ ലോഞ്ചര്‍

ഭാരം കുറഞ്ഞ ടോര്‍പിഡോകളെ ശത്രുഅന്തര്‍വാഹിനികള്‍ക്ക് നേരെ അയയ്‌ക്കാന്‍ ശേഷിയുള്ള ആയുധമാണ് ട്രിപ്പിൾ ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോ ലോഞ്ചര്‍. കപ്പലില്‍ ഘടിപ്പിക്കുന്ന മൂന്ന് ട്യൂബുകളോട് കൂടിയ ഈ സംവിധാനം ശത്രുമുങ്ങിക്കപ്പലുകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാക്കിയവയാണ്. ഒരേ സമയം നിരവധി ടോര്‍പിഡോകള്‍ അയയ്‌ക്കാന്‍ ഇതിന് ശേഷിയുണ്ട്.

12.7 എംഎം മെഷീന്‍ ഗണ്‍

കപ്പലിൽ സജ്ജീകരിച്ചിരിക്കുന്ന മറ്റൊരു ആയുധമാണ് നേറ്റോയുടെ നിലവാരത്തിലുള്ള 12.7 എംഎം മെഷീന്‍ ഗണ്‍ ആണ് 12.7 എംഎം സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾഡ് ഗൺ ഈ ഗണ്ണിലെ സ്റ്റെബിലൈസേഷനും റിമോട്ട് കണ്‍ട്രോളും ശത്രുവിന്റെ ചീറിപ്പായുന്ന ബോട്ടുകളെ കൃത്യതയോടെ ലക്ഷ്യംവെയ്‌ക്കാന്‍ ഈ മെഷീന്‍ ഗണ്ണിനെ പ്രാപ്തമാക്കുന്നു.

നാവികസേനയുടെ കണ്ണും കാതുമാകാൻ ‘ഐഎൻഎസ് മാഹിയക്ക് സാധിക്കും എന്നതില്‍ സംശയമില്ല. ഇതിലെ 80 ശതമാനം ഭാഗങ്ങളും തദ്ദേശീയമായി നിർമിച്ചതിനാല്‍ ഇതിനെ ഒരു ആത്മനിര്‍ഭര്‍ ഭാരത് യുദ്ധക്കപ്പലായി കണക്കാക്കാം. 7000 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്.

നിശ്ശബ്ദനിരീക്ഷണത്തിന് നൂതന സോണാര്‍ സംവിധാനം

നൂതന സോണാർ സിസ്റ്റം ‘മാഹി’ എന്ന യുദ്ധക്കപ്പലിന്റെ സവിശേഷതയാണ്. കടലിനടിയില്‍ ശബ്ദമില്ലാതെ നിരീക്ഷണം നടത്താൻ ഇവ സഹായിക്കും. നാവികസേനയുടെ കണ്ണും കാതും ആയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിലൂടെ ശത്രു അന്തർവാഹിനികളെ തിരയാനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയും. കപ്പലിന്റെ കീഴ്ഭാഗത്താണ് സോണാർ സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്.

78 മീറ്റര്‍ നീളം, 14നോട്സ് വേഗത…

78 മീറ്ററാണ് യുദ്ധക്കപ്പലിന്റെ നീളം. മണിക്കൂറില്‍ 14 നോട്ടിക്കൽ വേഗതയിൽ (മണിക്കൂറില്‍ 25.9 കിലോമീറ്റര്‍) ഒറ്റയടിക്ക് 1,800 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാൻ കഴിയും. ‘മാഹി’യിൽ രക്ഷാപ്രവർത്തനത്തിന് ഉപയോ​ഗിക്കുന്ന രണ്ട് ബോട്ടുകളുണ്ട്. 7 ഓഫീസർമാരും 50 നാവികരും ഉൾപ്പെടെ കപ്പലിൽ ആകെ 57 ജീവനക്കാരുണ്ട്. ഇന്ത്യയുടെ ത്രിവര്‍ണ്ണപ്പതാക അഭിമാനത്തോടെ പാറിക്കണമെന്ന് ജീവനക്കാരോട് ജനറല്‍ ദ്വിവേദി പറഞ്ഞു. ഒരു യുദ്ധക്കപ്പലിന്റെ കരുത്ത് അതിനെ പ്രവര്‍ത്തിപ്പിക്കുന്ന സെയിലര്‍മാരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഐഎന്‍എസ് മാഹിയുടെ ചിഹ്നത്തിൽ കളരി മുറയിൽ ശത്രുക്കളെ ചുഴറ്റി വീഴ്‌ത്തുന്ന ‘ഉറുമി’ യും ഇടം പിടിച്ചിട്ടുണ്ട്. ചടുലത, കൃത്യത, എന്നിവയുടെ പ്രതീകമായാണ് ഉറുമിയെ .ഐഎന്‍എസ് മാഹിയുടെ ലോഗോയില്‍ ചേര്‍ത്തിരിക്കുന്നത്.

 

 

 

Tags: cochin shipyardIndian Navygeneral dwivediINS Mahefire powerAnti submarine ship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാജ്യങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണം; സ്വന്തം പ്രതിരോധ വ്യാവസായിക സമുച്ചയം നിർമ്മിക്കണം: നാവികസേനാ മേധാവി

India

ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നത് നാവികസേന; ആക്രമിക്കാന്‍ ഒരുങ്ങുന്നവരെ ഛിന്നഭിന്നമാക്കും

India

ഇന്ത്യൻ നേവിയിൽ അഗ്നിവീറാകാൻ സുവർണ്ണാവസരം: റിക്രൂട്ട്‌മെന്റ് ആരംഭിച്ചു, ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

India

കോണ്‍ഗ്രസ് ഇന്ത്യയെ വാങ്ങുന്നവരുടെ നാവികസേനയാക്കി, മോദി സര്‍ക്കാര്‍ അതിനെ “ഇന്ത്യയിൽ നിർമ്മിക്കുന്ന ബിൽഡർമാരുടെ നാവികസേന”യാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.