Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ബീഹാര്‍ നല്‍കുന്ന പാഠം

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍ by ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍
Nov 17, 2025, 12:14 pm IST
in Article

ഭാരതമെന്ന ജനാധിപത്യ രാജ്യത്തില്‍, ജനാധിപത്യത്തിന്റെ വിശ്വാസ്യത നിലനില്‍ക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സ്വാഭാവിക നിഷ്പക്ഷതയിലാണ്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍പ്പട്ടികാ പുതുക്കലുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് നടന്ന പുകിലുകള്‍, രാജ്യത്ത് കഴിഞ്ഞ കുറെ ആഴ്ചകളായി ഉണ്ടാക്കിയ അനുരണനങ്ങളും വിവാദങ്ങളും വലുതാണ്. അങ്ങിനെ ഉയര്‍ന്നുവന്ന പല ആശങ്കകളും ആരോപണങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ പോലും ഇളക്കാന്‍ ശേഷിയുള്ളതായിരുന്നു. എന്നാല്‍ ജനാധിപത്യമെന്ന ആ അടിത്തറയെ ചെറുതായൊന്നു തൊടാനുള്ള ശേഷി, അതിനുണ്ടായില്ലെന്നു മാത്രമല്ല; പൂര്‍ണ്ണശോഭയോടെ ജനാധിപത്യം ഉദിച്ചുയരുന്ന കാഴ്ചയും നമ്മള്‍ കണ്ടു.

വിവാദങ്ങള്‍ക്കല്ല; വികസന കാഴ്ചപ്പാടുകള്‍ക്കാണ് വോട്ട്

യഥാര്‍ത്ഥത്തില്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ പഠിപ്പിച്ച പാഠമാണിത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി, വോട്ടുചോരിയുടെ തെളിവുകള്‍ വെച്ച്, രാഹുല്‍ ഗാന്ധി കളം നിറഞ്ഞപ്പോള്‍ മറുഭാഗം, സര്‍ക്കാരിന്റെ മേന്മ മാത്രം ഉയര്‍ത്തിക്കാട്ടിയാണ്, പ്രചാരണം കൊഴുപ്പിച്ചത്. പ്രതീക്ഷകളുടെ ലോകം സ്വപ്‌നം കണ്ട വോട്ടര്‍മാര്‍ സ്വാഭാവികമായും ഇന്‍ഡി മുന്നണിയെ തൂത്തെറിഞ്ഞു. ആര്‍ ജെ.ഡി.യുടെ പ്രദേശിക ശക്തിയില്ലായിരുന്നെങ്കില്‍ ഈ മുന്നണിയുടെ ആത്മാഭിമാനം നഷ്ടപ്പെട്ട് അസ്ഥിപഞ്ജരമായേനെ.

ഹരിയാന തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണവുമായി രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയത് ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ നവംബര്‍ ആറിന് തൊട്ടു തലേന്നായിരുന്നു. ഇതോടൊപ്പം ഇപ്പോള്‍ രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണവും ആയുധമാക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ ഇതൊന്നും ചര്‍ച്ചയേ ആയില്ലെന്നു മാത്രമല്ല, ഗ്രാമ നഗരദേദമില്ലാതെ ഒന്നടങ്കം എന്‍.ഡി.എ.യെ ആശ്ലേഷിച്ചു. രാജ്യസ്നേഹം നിറഞ്ഞു തുളുമ്പിയ ഓപ്പറേഷന്‍ സിന്ദൂറും ലാലുപ്രസാദിന്റെ (ആര്‍.ജെ.ഡിയുടെ) മുന്‍ ഭരണത്തകാലത്തെ ക്രമസമാധാന പ്രശ്നങ്ങളും കുടുംബാധിപത്യവും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണമാണ് എന്‍.ഡി.എ നടത്തിയത്. മകന്‍ തേജസ്വി യാദവിനെ ബീഹാര്‍ മുഖ്യമന്ത്രിയാക്കാന്‍ ലാലുപ്രസാദ് യാദവും രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ സോണിയയും ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും മുന്‍ അഴിമതിക്കഥകളും ശരിക്കും ഏറ്റു. അപ്പുറത്ത് നരേന്ദ്ര മോദി-നിതീഷ് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്ന പ്രയോഗവും അവര്‍ നേതൃത്വം നല്‍കിയ മഹിളാ റോസ്ഗാര്‍ യോജന അടക്കമുളള ജനക്ഷേമ വികസന കാര്യങ്ങളും ചേര്‍ന്നപ്പോള്‍ വിജയം, കൈപ്പിടിയിലൊതുങ്ങി.

എന്തുകൊണ്ട് ദേശീയ ജനാധിപത്യ സഖ്യം
ജംഗിള്‍ രാജെന്നത്, ബീഹാറിലെ ജനങ്ങള്‍ മറക്കാനാഗ്രഹിച്ച ഭരണമായിരുന്നു. വലിയൊരു വിഭാഗം ആളുകള്‍ക്കിടയില്‍ പഴയ, ‘ജംഗിള്‍ രാജ്’ കാലഘട്ടത്തിലെ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, രാഷ്‌ട്രീയപരമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നിട്ടും, മിതവാദിയായ നിതീഷ് കുമാറിലേയ്‌ക്ക് അവര്‍ ചുരുങ്ങാനാഗ്രഹിച്ചു. സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ കൂടുതല്‍ സ്വീകാര്യത ഇതു മൂലം നിതീഷിനുണ്ടായി. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ ജനപ്രിയ ഇടപെടലുകളും പദ്ധതികളും വലിയ സ്വാധീനമുണ്ടാക്കി. സ്ത്രീ വോട്ടര്‍മാരുടെയും ഇബിസി വിഭാഗത്തിന്റെയും സവിശേഷ പിന്തുണ, ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. തെരഞ്ഞെടുപ്പിലുണ്ടായ സ്ത്രീ വോട്ടര്‍മാരുടെ അസാധാരണമായ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. പല ജില്ലകളിലും സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തി. ഇത് എന്‍ഡിഎക്ക് അനുകൂലമായി മാറിയെന്നു വേണം കരുതാന്‍.

 

Tags: Narendra ModiBihar CM Nitish KumarBihar election 2025
ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍
ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍
തൃശൂര്‍ സെന്റ്. തോമസ് കോളജ് അസി. പ്രൊഫസറാണ് ലേഖകന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.