Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാര്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 04:48 am IST
inIndia

ന്യൂദല്‍ഹി: പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125-ാം ജന്മദിനത്തില്‍ പുറത്തുവന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനേല്‍പ്പിച്ചത് കനത്ത ആഘാതം. സംസ്ഥാനത്ത് പാര്‍ട്ടി ഒറ്റയക്കത്തില്‍ ഒതുങ്ങിയെന്ന് മാത്രമല്ല, മഹാസഖ്യം ദയനീയ തോല്‍വിയും ഏറ്റുവാങ്ങി. രാഹുല്‍ ഗാന്ധി ബീഹാറില്‍ ഉയര്‍ത്തിയ വോട്ടുചോരി ആരോപണം ജനം തള്ളി. ബീഹാര്‍ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന്റെ തലേ ദിവസമാണ് ഹരിയാനയില്‍ വോട്ടുമോഷണം നടന്നെന്ന് ആരോപിച്ച് രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. രാഹുല്‍ ഉന്നയിച്ച ഈ ആരോപണവും ജനം തള്ളിയെന്നതിന് ഈ തെരഞ്ഞെടുപ്പു ഫലം തെളിവായി. രാഹുല്‍ ബീഹാറിലെ യുവാക്കളെയായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ജെന്‍ സി രാഹുലിന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തതു പോലുമില്ല.

സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും മുതല്‍ പ്രചാരണത്തിലും കോണ്‍ഗ്രസ് പിന്നിലായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്കവാദ്രയും പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാലുമായിരുന്നു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത്. ഇതെല്ലാം തകര്‍ന്നു തരിപ്പണമായി. സംഘടനാ ദൗര്‍ബല്യവും ശക്തമായ നേതൃത്വത്തിന്റെ അഭാവവും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വീഴ്ചയുടെ ആഴം കൂട്ടി.

കോണ്‍ഗ്രസ് 61 സീറ്റിലാണ് ഇത്തവണ മത്സരിച്ചത്. 2015ല്‍ മഹാസഖ്യത്തിന്റെ ഭാഗമായി 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റുകളിലാണ് വിജയിച്ചത്. 2000ല്‍ 70 സീറ്റില്‍ മത്സരിച്ചപ്പോള്‍ 19 സീറ്റില്‍ ഒതുങ്ങുകയായിരുന്നു. ആര്‍ജെഡിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത്തവണ സീറ്റുകളുടെ എണ്ണത്തില്‍ കുറവുവരുത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് ദല്‍ഹിയില്‍ നിന്ന് പട്നയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്നിരുന്നു. പത്തോളം സീറ്റുകളില്‍ മഹാസഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ പോരടിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോലും കോണ്‍ഗ്രസിന് ആയിരുന്നില്ല.

രാഹുല്‍ ഉയര്‍ത്തിയ വോട്ടുചോരി വോട്ടായി മാറുമെന്ന കണക്കൂകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ അതുണ്ടായില്ല. രാഹുല്‍ നടത്തിയ വോട്ടര്‍ അധികാര യാത്രയില്‍ കണ്ട ആള്‍ക്കൂട്ടം ആര്‍ജെഡിയുടെ പിന്‍ബലത്തിലായിരുന്നു. നിതീഷ്‌കുമാറിനും തേജസ്വി യാദവിനും ഒപ്പം നിര്‍ത്താന്‍ പറ്റുന്ന നേതാവും സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല. വോട്ടെടുപ്പിന് പിന്നാലെ ബീഹാറിലെ മുതിര്‍ന്ന നേതാവും മുന്‍ ദേശീയ വക്താവുമായ ഷക്കീല്‍ അഹമ്മദ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചപ്പോള്‍ തന്നെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പന്തിയല്ലെന്ന് വ്യക്തമായിരുന്നു. വോട്ടെടുപ്പിനു മുമ്പു തന്നെ സംസ്ഥാനത്ത് തോല്‍വിയേറ്റു വാങ്ങുമെന്ന് രാഹുല്‍ പറയാതെ പറഞ്ഞിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് തിരശ്ശീലയ്‌ക്ക് പിന്നില്‍ മറയുകയല്ലാതെ രാഹുല്‍ ഗാന്ധി ജനങ്ങളെ മനസിലാക്കുന്നില്ലെന്ന് ബിജെപി നിരവധി തവണ പറഞ്ഞതാണ്.

Tags: Bihar electionsCongress is devastated
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാം ഘട്ടത്തിലും ബീഹാറിൽ മികച്ച പോളിങ്; കനത്ത സുരക്ഷയിലും ഉച്ച വരെ 47 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

India

ബീഹാറില്‍ 243 സീറ്റുകള്‍….രാഹുല്‍ഗാന്ധി-തേജസ്വി മഹാസഖ്യം മത്സരിക്കുന്നത് 255 സീറ്റുകളി‍ല്‍; 12 സീറ്റുകളില്‍ തമ്മില്‍ത്തമ്മില്‍ പോര്

India

രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും നുഴഞ്ഞുകയറ്റക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ ആഗ്രഹിക്കുന്നു, നുഴഞ്ഞുകയറ്റക്കാരെ പുറന്തള്ളുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.