Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അച്ഛനോളം പോന്ന മകൻ : രാഷ്‌ട്രീയ ചാതുര്യം ഇല്ലെന്ന് പറഞ്ഞ വിമർശകർക്ക് മുന്നിൽ നെഞ്ച് വിരിച്ച് ചിരാഗ് പാസ്വാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 04:31 pm IST
in India

പട്ന : ഈ വർഷത്തെ ബീഹാർ തെരഞ്ഞെടുപ്പ് എൻ‌ഡി‌എയ്‌ക്ക് വൻ വിജയമാണ് സമ്മാനിച്ചത്. ജെഡിയു മേധാവി നിതീഷ് കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശക്തമായ കെട്ടുറപ്പ് എന്നും ഓർമ്മിക്കപ്പെടുകയും ചെയ്യും . എന്നാൽ അതിന് പുറമേ സോഷ്യലിസ്റ്റ് ഐക്കണുകളുടെ കാലഘട്ടത്തിനുശേഷം ഒരു യുവ നേതാവ് സംസ്ഥാനത്ത് തന്റെ സ്ഥാനം ഉറപ്പിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. ചിരാഗ് പാസ്വാൻ എന്ന പേര് എന്നും ബീഹാറിന്റെ ചരിത്രത്തിൽ എഴുതപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞു.

എൻ‌ഡി‌എയിലെ ഏറ്റവും ശക്തമായ പാർട്ടിയായ തന്റെ ലോക് ജനശക്തി പാർട്ടി 29 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. 20 സീറ്റുകളിൽ പാർട്ടി ലീഡ് ചെയ്തു . 2020 ൽ, ജെഡിയു മേധാവി നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം അന്നത്തെ ഐക്യ എൽജെപി സ്വതന്ത്രമായി മത്സരിക്കുകയും മത്സരിച്ച 130 ൽ അധികം സീറ്റുകളിൽ ഒന്ന് മാത്രം നേടുകയും ചെയ്തു. അതോടെ ബിഹാർ രാഷ്‌ട്രീയത്തിലെ അതികായനായി കണക്കാക്കപ്പെടുന്ന രാം വിലാസ് പാസ്വാന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ രാഷ്‌ട്രീയ ചാതുര്യവും മകൻ ചിരാഗിന് ഇല്ലെന്ന് പല രാഷ്‌ട്രീയ വിശകലന വിദഗ്ധരും വിധിയെഴുതി. അത് തിരുത്തിയാണ് ചിരാഗിന്റെ ഈ നേട്ടം.

2021 ൽ അദ്ദേഹത്തിന്റെ അമ്മാവൻ പശുപതി കുമാർ പരസും രാം വിലാസ് പാസ്വാന്റെ പാരമ്പര്യത്തിന്റെ ഉടമസ്ഥാവകാശത്തിനായി ശ്രമം നടത്തിയതിനെത്തുടർന്നാണ് പാർട്ടി പിളർന്നത് . പിന്നീട് സംസ്ഥാനം കണ്ടത് ചിരാഗിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. 43 വയസ്സുള്ള ചിരാഗ്, നേട്ടങ്ങൾ വെട്ടിപ്പിടിച്ചു.ചിരാഗും അദ്ദേഹത്തിന്റെ പാർട്ടിയിലെ മറ്റുള്ളവരും നടത്തിയ കഠിനാധ്വാനം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫലം കണ്ടു, മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും അവർ വിജയിച്ചു.

തന്റെ വിമർശകർക്ക് ശക്തമായ മറുപടി നൽകി, ചിരാഗ് തന്റെ പാർട്ടിയെ എക്കാലത്തെയും മികച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനത്തിലേക്ക് നയിച്ചു . “ഭാവി എന്തായിരിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ ആദ്യം ഞാൻ ഒരു ലെവൽ കടക്കുകയും പിന്നീട് അടുത്ത തന്ത്രം തീരുമാനിക്കുകയും ചെയ്യും. ബീഹാർ തിരഞ്ഞെടുപ്പിന് ശേഷമുള്ള എന്റെ അടിയന്തര മുൻഗണനകൾ 2027 ലെ ഉത്തർപ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളാണ്. തുടർന്ന് 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, എന്റെ പ്രധാനമന്ത്രി നാലാം തവണയും തിരഞ്ഞെടുക്കപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. തുടർന്ന് 2030 ൽ ശ്രദ്ധ കേന്ദ്രീകരിക്കും,” ബീഹാർ വിജയത്തിന് പിന്നാലെ ചിരാഗ് പറയുന്നു.

‘ഞാൻ പ്രിയങ്ക ഗാന്ധി ജിയുമായി സംസാരിക്കുന്നുണ്ട്, പക്ഷെ എന്റെ പ്രധാനമന്ത്രി അവിടെയുള്ളിടത്തോളം കാലം ഞാൻ എവിടേക്കും പോകില്ലെന്ന് ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നു. എന്റെ സമർപ്പണവും സ്നേഹവും നിലനിൽക്കും. ഞാൻ അദ്ദേഹത്തെ വളരെയേറെ സ്നേഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

Tags: Chirag paswan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെറ്റിദ്ധരിപ്പിക്കുന്ന വിവരണം, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാന്‍

India

രാഹുലിൻ്റേത് ഹൃദയമല്ല, വെറും ഒരു കല്ലാണ്…വന്ദേമാതരം ചൊല്ലുന്ന ആരെയും വർഗീയവാദികളായി മുദ്രകുത്തുന്നു : പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്തി രാജേഷ് വർമ്മ

India

‘ അച്ഛന് വൃക്ക വേണമെങ്കിൽ സഹോദരൻ നൽകട്ടെ ‘ ; വിവാഹിതയായ സ്ത്രീകൾക്ക് ഉപദേശവുമായി ചിരാഗ് പാസ്വാൻ

India

” എന്റെ അനുഗ്രഹങ്ങൾ എന്റെ മകനോടൊപ്പമുണ്ട് ” ; തിരഞ്ഞെടുപ്പിലെ പടുകൂറ്റൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചിരാഗ് പാസ്വാന്റെ അമ്മ റീന പാസ്വാൻ

India

ബീഹാറില്‍ എന്‍ഡിഎ 160 സീറ്റില്‍ വിജയിക്കും: അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.