Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ നീണ്ട താടിയും , മുസ്ലീം വസ്ത്രവുമായി ക്യാമ്പസിലേക്ക് വരുന്ന പ്രൊഫസർമാർ : ഇവിടെ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് പേടിയുണ്ടായിരുന്നു ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 10:55 pm IST
in India

ന്യൂദൽഹി ; ചെങ്കോട്ട സ്ഫോടനത്തിനുശേഷം ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല കർശന നിരീക്ഷണത്തിലാണ് . ചൊവ്വാഴ്ച ഇവിടെ തിരച്ചിൽ നടത്തിയ പൊലീസ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. രാവിലെ മുതൽ ഏകദേശം 800 പോലീസ് ഉദ്യോഗസ്ഥരെ സർവകലാശാലയിൽ വിന്യസിച്ചു. ഏകദേശം 60 പേരെ ചോദ്യം ചെയ്തതായി റിപ്പോർട്ടുണ്ട്.

സമീപത്തുള്ള എല്ലാ പള്ളികളെയും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള മൗലാനമാരെയും പുരോഹിതന്മാരെയും ചോദ്യം ചെയ്തിട്ടുണ്ട്. ഇതുവരെ നാല് ഇമാമുമാരെയും ചോദ്യം ചെയ്തിട്ടുണ്ട്.വൈറ്റ് കോളർ തീവ്രവാദികൾക്ക് സർവകലാശാല അഭയം നൽകിയതായി കരുതപ്പെടുന്നു.

അറസ്റ്റിലായ നാല് ഇമാമുമാരുടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ് . ഇത് സൂചിപ്പിക്കുന്നത് അറസ്റ്റിലായ ഡോക്ടർമാർക്ക് ഈ ഇമാമുകളുമായി ബന്ധമുണ്ടാകാമെന്നാണ്.

പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ദേശീയ മാധ്യമത്തോട് സംസാരിച്ച ഒരു അസിസ്റ്റന്റ് ഹിന്ദു പ്രൊഫസർ, പറഞ്ഞത് സർവകലാശാലയിൽ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ, തന്റെ സുരക്ഷയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നുവെന്നാണ്.

ഇവിടെയുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നും പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളാണ് ഭൂരിപക്ഷം, മറ്റ് മതങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമുണ്ട്. തുടക്കത്തിൽ, അന്തരീക്ഷം അൽപ്പം വിചിത്രമായി തോന്നി. ഇവിടെ, നിരവധി പ്രൊഫസർമാർ നീണ്ട താടിയും മുസ്ലീം വസ്ത്രധാരണവുമായി ക്യാമ്പസിലേക്ക് വരുന്നത് ശ്രദ്ധിച്ചു. ഡോ. മുസമ്മിൽ അവരിൽ ഒരാളായിരുന്നു, പലപ്പോഴും മഞ്ഞ മോട്ടോർ സൈക്കിളിൽ ക്യാമ്പസിൽ എത്തുമായിരുന്നു. ഡോ. മുസമ്മിൽ വർഷങ്ങളായി ഇവിടെ പഠിപ്പിച്ചിരുന്നു.- എന്നും അദ്ദേഹം പറഞ്ഞു.

ഫരീദാബാദിലെ ഈ സർവകലാശാല തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറിയിരുന്നു.അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റാണ് സർവകലാശാല നടത്തുന്നത്. അതിന്റെ പ്രസിഡന്റ് ജവാദ് അഹമ്മദ് സിദ്ദിഖിയാണ്. നിലവിലെ രജിസ്ട്രാർ പ്രൊഫസർ ഡോ. മുഹമ്മദ് പർവേസാണ്. പ്രൊഫസർമാരുടെ പ്രവൃത്തികളെക്കുറിച്ച് സർവകലാശാല മാനേജ്‌മെന്റിന് അറിയാമായിരുന്നോ എന്ന ചോദ്യവും ഇപ്പോൾ ഉയർന്നുവരുന്നു.

Tags: Delhi blast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാതാ വൈഷ്ണോദേവി (ഇടത്ത്) മാതാ വൈഷ്ണോദേവിക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ പടുത്തിയര്‍ത്തിയ കോളെജില്‍ 50ല്‍ 46 സീറ്റുകളും കശ്മീരി മുസ്ലിങ്ങള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ (വലത്ത്)
India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജ്; പ്രവേശനത്തില്‍ 50ല്‍ 44ഉം കശ്മീര്‍ മുസ്ലിങ്ങള്‍; കോളെജിനുള്ള അംഗീകാരം റദ്ദാക്കി

India

ഡല്‍ഹി സ്ഫോടനം; ഭീകരവാദം ചെറുക്കാൻ സംയുക്ത നീക്കത്തിന് ഇന്ത്യ- ഇറ്റലി ധാരണ

ദല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം (ഇടത്ത്) ജെയ്ഷ് എ മുഹമ്മദ് നേതാവ് മസൂദ് അസര്‍ (വലത്ത്)
India

അല്‍ ഫലാഹ് ഡോക്ടര്‍മാരുടെ ഫോണുകളില്‍ ബോംബുണ്ടാക്കുന്ന 80 വീഡിയോകള്‍, മസൂദ് അസറിന്റെ പ്രസംഗങ്ങള്‍

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

India

അറസ്റ്റിന് പിന്നാലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് സിദ്ദിഖിയുടെ വീട് പൊളിച്ചുമാറ്റും: അനധികൃത നിർമ്മാണമെന്ന് കണ്ടെത്തൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.