Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കച-ദേവയാനി കഥയും മൃതസഞ്ജീവനി മന്ത്രവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 04:10 am IST
in Samskriti

രോഗ ദുരിതങ്ങള്‍ അകറ്റി, മാറാരോഗങ്ങള്‍ക്കുപോലും ശമനമേകി ദീര്‍ഘായസ്സേ്കുന്ന ദിവ്യമന്ത്രമാണ് മൃതസഞ്ജീവനി മന്ത്രം. ദേവദേവനായ മഹാദേവന്റെ പ്രിതിക്കായാണ് മൃതസഞ്ജീവനീ മന്ത്രം ഉരുക്കഴിക്കുന്നത്. ചിട്ടയോടും പുര്‍ണ്ണമായ എകാഗ്രതയോടും കൂടി വേണം ഈ മന്ത്രം ജപിക്കുവാന്‍. ഈ മന്ത്രത്താല്‍ മഹാദേവനേ ഉപാസിച്ചാല്‍ ഏതു മാറാരോഗവും ശമിക്കും.

അസുരഗുരുവായ ശുക്രാചാരൃരുടെ അടൂത്ത് നിന്നും മൃതസഞ്ജിവനി മന്ത്രം സ്വായത്തമാക്കുവാന്‍ ദേവഗൂരുവായ ബൃഹസ്പതിയുടെ മകന്‍ കചനെ ദേവന്‍ മാര്‍ നിയോഗിച്ച പുരാണ കഥ മൃതസഞ്ജീവനി മന്ത്രത്തിന്റെ പ്രാധാനൃം വിളിച്ചോതുന്നു. ശൂക്രാചാരൃരുടെ ശിഷൃനായ കചനുമായി അസുരഗുരുവിന്റെ മകള്‍ ദേവയാനി പ്രണയത്തിലായി. ഇതറിഞ്ഞ അസുരന്‍മാര്‍ കചനെ വധിച്ചു. എന്നാല്‍ ദേവയാനിയൂടെ അഭൃര്‍ത്ഥനപ്രകാരം മൃതസഞ്ജീവനിമന്ത്രം ഉപയോഗീച്ച് ശുക്രാചാരൃന്‍ കചദേവനെ പുര്‍ജ്ജീവിപ്പിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവന്ന കചനെ വീണ്ടും പലപ്രാവശ്യം വധിക്കുകയും അപ്പോഴെല്ലാം ദേവയാനിയുടെ അപേക്ഷയില്‍ അസുരഗുരു അദ്ദേഹത്തെ മൃതസഞ്ജീവനി മന്ത്രത്താല്‍ പുര്‍ജ്ജീവിപ്പിക്കുകയും ചെയ്തു. .ഇതോടെ എങ്ങനെയും കചനെ എന്നെന്നേക്കുമായി ഇല്ലായ്‌മചെയ്യണം എന്നുറപ്പിച്ച് അസുരന്‍മാര്‍ ശുക്രാചാരൃര്‍ക്ക് രക്ഷിക്കാന്‍ ആകാത്തവിധം കചനെ കൊലപ്പെടൂത്താന്‍ തീരുമാനിച്ചൂ. അതിനായി അവര്‍ കചനെ കൊന്ന് ശരിരം അരച്ച് മദൃത്തില്‍ കലര്‍ത്തി ശുക്രാചാരൃര്‍ക്ക് കുടിക്കാന്‍കൊടുത്തു. അങ്ങനെ കചന്‍ ശുക്രാചാരൃരുടെ ഉദരത്തില്‍ ചെന്നുപെട്ടു. ധൃാനദൃഷ്ടിയാല്‍ കചന്‍ തന്റെ ഉദരത്തിലുണ്ടന്ന് ശുക്രാചാരൃര്‍ക്ക് മനസ്സിലായി. ദേവയാനിയുടെ നിര്‍ബന്ധപ്രകാരം മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ച് കചനെ പുനര്‍ജ്ജീവിപ്പിച്ചാല്‍ ശുക്രാചാര്യയരുടെ വയര്‍ പിളര്‍ന്ന് കചന്‍ പുറത്തു വരും. അതോടെ താന്‍ മരിക്കുമെന്നതിനാല്‍ ഇത്തവണ കചനെ ജീവി്പ്പിക്കുവാന്‍ അസുരാചാര്യര്‍ മടിച്ചു. എന്നാല്‍ പ്രണയാന്ധയായ ദേവയാനി കചനെ ജീവിപ്പിച്ചില്ലെങ്കില്‍ താന്‍ മരിക്കുമെന്ന് പിതാവിനോടു പറഞ്ഞു. മകളുടെ പ്രണയ വേദനയില്‍ മനസ്സിലിഞ്ഞ ശുക്രാചാരൃര്‍ ഒടുവില്‍ മൃതസഞ്ജിവനി മന്ത്രം ഉറക്കെചെല്ലി ഉദരത്തിലുളള കചന് അത് മനഃപാഠമാക്കാന്‍ അവസരമൊരുക്കി. കചന്‍ മന്ത്രസിദ്ധി സ്വായത്തമാക്കി എന്നുറപ്പായ ശേഷം ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രത്തിലൂടെ കചനെ പുനര്‍ജ്ജീവിപ്പിച്ചു. ശുക്രാചാര്യരുടെ വയര്‍ പിളര്‍ന്നു പുറത്ത് വന്ന കചന്‍ അതേ നിമിഷം അസുരാചാര്യര്‍ മരിച്ചുവീണു. എന്നാല്‍ മൃതസഞ്ജീവനി മന്ത്രം കൊണ്ടുതന്നെ കചന്‍ അസുരാചാരൃര്‍ക്ക് പുര്‍ജ്ജീവന്‍ നല്‍കി. ദേവന്‍മാര്‍ എല്‍പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് കചന്‍ ദേവയാനിയെ ജീവിത സഖിയാക്കി. അങ്ങനെ അസുരഗുരുവിനു മാത്രം അറിയുമായിരുന്ന മൃതസഞ്ജീവനി വിദ്യയും മഹാമന്ത്രവും ദേവന്‍മാര്‍ക്കും കരഗതമായി. ഇതില്‍ നിന്ന് മൃതസഞ്ജീവനി മന്ത്രത്തിന്റെ പ്രാധാന്യം വ്യക്തമാണല്ലോ.

ഇതാണ് ആ മഹാമന്ത്രം
ഓം ജൂംസഃ ഈം സൗഃ ഹംസ
സഞ്ജീവനി മമ ഹൃദയ ഗ്രന്ഥി പ്രാണം
കുരു കുരു സോഹം സൗഃ ഈം സഃ ജൂം
അമൃഠോം നമഃശിവായ

മനസ്സില്‍ മഹാദേവനേ സ്മരിച്ച് സ്ഫുടാക്ഷരമായി ഈ മന്ത്രം നിത്യേന ജപിച്ചാല്‍ എതു മാറാരോഗത്തില്‍നിന്നൂം മോചനമൂണ്ടാകും എന്നതാണ് അനുഭവം. ഏവര്‍ക്കും മഹാദേവാനുഗ്രഹം ഉണ്ടാകട്ടേ. ഓം ശംഭോ മഹാദേവാ!!

Tags: DevotionalHinduismKacha-DevayaniMritasanjeevani mantra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗൂഗിള്‍ പേ ‘കൈനീട്ട’മാകുമ്പോള്‍

Samskriti

ദശപുഷ്പം; അതിവിശിഷ്ടമായ ദേവതാ സാന്നിദ്ധ്യങ്ങളാണ് ദശപുഷ്പങ്ങള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.