Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി നേതാവിന്റെ വീട്ട് നമ്പറില്‍ 66 വോട്ടുകള്‍…ബിജെപിയെ പൊളിക്കാന്‍ ഹരിയാനയില്‍ ചെന്ന മലയാളി ചാനലുകള്‍ രാഹുല്‍ഗാന്ധിയുടെ നുണകണ്ട് ഞെട്ടി

മോദിയെ തകര്‍ത്തെറിയാന്‍, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ തകര്‍ത്തെറിയാന്‍, 66 വോട്ടുകള്‍ ചെയ്ത ഹരിയാനയിലെ ബിജെപി നേതാവിനെ പൊളിച്ചടുക്കാന്‍ വേണ്ടിയാണ് ഈ മലയാളി ചാനലുകളത്രയും ഹരിയാനയിലേക്ക് പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 10:33 pm IST
in India
തന്‍റെ 150 എന്ന വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ഹരിയാനയിലെ ബിജെപി നേതാവ് രമേഷ് ഗുദ്രാന (ഇടത്ത്) പക്ഷെ രാഹുല്‍ ഗാന്ധിയുടെ ആരോപണം നുണയാണെന്ന് തെളിഞ്ഞു

തന്‍റെ 150 എന്ന വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ഹരിയാനയിലെ ബിജെപി നേതാവ് രമേഷ് ഗുദ്രാന (ഇടത്ത്) പക്ഷെ രാഹുല്‍ ഗാന്ധിയുടെ ആരോപണം നുണയാണെന്ന് തെളിഞ്ഞു

ന്യൂദല്‍ഹി: ഒരേ വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ഹരിയാനയിലെ ബിജെപി നേതാവ് ഇത്രയും കള്ളവോട്ടുകള്‍ ചെയ്തുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം കേട്ടപാടെ കേള്‍ക്കാതെ പാടെ ഹരിയാനയിലേക്ക് ആദ്യം കുതിച്ചത് മലയാളി ചാനലുകളാണ്. മോദിയെ തകര്‍ത്തെറിയാന്‍, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ തകര്‍ത്തെറിയാന്‍, 66 വോട്ടുകള്‍ ചെയ്ത ഹരിയാനയിലെ ബിജെപി നേതാവിനെ പൊളിച്ചടുക്കാന്‍ വേണ്ടിയാണ് ഈ മലയാളി ചാനലുകളത്രയും ഹരിയാനയിലേക്ക് പോയത്. പക്ഷെ അവിടെ ചെന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വലിയ നുണബോംബ് കണ്ട് ചാനലുകാര്‍ ഞെട്ടി.

ഹരിയാനയിലെ ഹോഡല്‍ ജില്ലയിലേക്ക് ട്വന്‍റി ഫോര്‍ ന്യൂസ് പോയത് അവിടെ ഒരേ വീട്ടു നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ബിജെപി നേതാവിന്റെ കള്ളം പൊളിക്കാനാണ്. ഹരിയാനയിലെ ഹോഡല്‍ ജില്ലയിലെ ഗുദ്രാനയിലാണ് രാഹുല്‍ ഗാന്ധി ആരോപിച്ച ഒരേ വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ബിജെപി നേതാവിന്റെ വീട്.

സിഹ എന്ന ഗ്രാമത്തില്‍ നിന്നും കുടിയേറിയതാണ് ബിജെപി നേതാവ് രമേഷിന്റെ മുതുമുത്തച്ഛനും മൂന്ന് സഹോദരങ്ങളും. പിന്നീട് അതേ കുടുംബത്തിലെ നാല് തലമുറയിലുള്ളവര്‍ അവിടെ അടുത്തടുത്തായി വീട് വെച്ച് താമസിക്കാന്‍ തുടങ്ങി. അഞ്ചേക്കര്‍ ഭൂമിയിലാണ് ഈ വീടുകളത്രയും ഉള്ളത്. “എന്റെ പിതാവിന് നാല് സഹോദരങ്ങളാണ്. അവര്‍ക്കെല്ലാം നിറയെ മക്കളുണ്ട്.എല്ലാവരും ഇവിടെ താമസമാക്കി.”- ബിജെപി നേതാവ് രമേഷ് ഗുദ്രാന പറഞ്ഞു. സത്യസന്ധതയ്‌ക്ക് പേര് കേട്ട ബിജെപി നേതാവാണ് രമേഷ് ഗുദ്രാന. അയാളെയാണ് രാഹുല്‍ ഗാന്ധി കള്ളവോട്ട് ചെയ്ത വില്ലനായി മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിച്ചത്.

വാസ്തവത്തില്‍ ഇവിടെ ട്വന്‍റിഫോര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ എത്തിയപ്പോള്‍ വിവാദമായ 150 എന്ന നമ്പറുള്ള വീട് കണ്ടപ്പോള്‍ അത് ബിജെപിയുടെ ഒരു പാര്‍ട്ടി ഓഫീസാണെന്നാണ് കരുതിയത്. കാരണം കയറിച്ചെല്ലുമ്പോള്‍ തന്നെ രമേഷ് ഗുദ്രാനയുടെ ഫോട്ടോയും അതിന് മുകളില്‍ മറ്റ് ചിലരുടെ ഫോട്ടോകളും ഉള്ള ഒരു ബോര്‍ഡ് കാണാം.. വാസ്തവത്തില്‍ അത് രമേഷ് ഗുദ്രാനയുടെയും അയാളുടെ ഏതാനും ബന്ധുക്കളുടെയും ചിത്രമാണ്. അത് ഏതാനും വീടുകളുള്‍പ്പെടുന്ന ഒരു ചെറിയ ഫ്ലാറ്റാണ്.

അതിന് ചുറ്റുമായി നിരവധി വീടുകളില്‍ പല പല കുടുംബാംഗങ്ങള്‍ താമസിക്കുന്നു. ഈ അഞ്ചേക്കര്‍ പ്ലോട്ടില്‍ നിറയെ വീടുകളാണ്. ബന്ധുക്കളാണെങ്കിലും നിറയെ വേറെ വേറെ വീടുകള്‍. ഇവയ്‌ക്കെല്ലാം വേറെ വേറെ വീട്ടുനമ്പറുകള്‍ ഉണ്ട്. ഇവരെല്ലാം വോട്ടുകള്‍ ചേര്‍ത്തിട്ടുള്ളത് അവരുടെ ഒരേ വീട്ടുപേരിലാണ്. രമേഷ് ഗുദ്രാന 1986ല്‍ പണിത വീടിന്റെ നമ്പര്‍ 150 ആണ്. പിന്നീട് തൊട്ടടുത്തുള്ള മറ്റു ബന്ധുക്കളുടെ വീടുകള്‍ക്കും ബിഎല്‍ഒ വോട്ടര്‍ ഐഡി കാര്‍ഡില്‍ നല്‍കിയത് 150 എന്ന വീട്ട് നമ്പര്‍ തന്നെ. ഇതാണ് കാര്യങ്ങള്‍ കുഴപ്പിച്ചത്. ഒറ്റനോട്ടത്തില്‍ നോക്കിയാല‍് 150 എന്ന വീട്ടുനമ്പറില്‍ 66 വോട്ടുകള്‍ കാണാം. പക്ഷെ ഇത് വേറെ വേറെ വീട്ടിലെ ആളുകളാണെന്ന് അവിടെ ചെന്ന ട്വന്‍റി ഫോര്‍ ന്യൂസിന് മനസ്സിലായി. ഈ 66 വോട്ടുകളിലെ മേല്‍വിലാസത്തിലുള്ളവര്‍ എല്ലാം ആ അഞ്ചേക്കര്‍ ഭൂമിയിലെ വിവിധ വീടുകളില്‍ താമസിക്കുന്നവരാണെന്നും കണ്ടെത്തി. വോട്ടുകള്‍ ചേര്‍ക്കാനായി ചെന്ന ബിഎല്‍ഒ ആണ് അലസമായി എല്ലാ വീടുകള്‍ക്കും ആ വീടുകളിലെ വോട്ടര്‍മാര്‍ക്കും വീട്ട് നമ്പര്‍ 150 എന്ന രമേഷ് ഗുദ്രാനയുടെ വീട്ട് നമ്പര്‍ തന്നെ നല്‍കിയത്. ഇതിനെയാണ് രാഹുല്‍ ഗാന്ധി ഹരിയാനയിലെ ബിജെപി നേതാവായ വീട്ടുടമ തന്റെ വീട്ടിന്റെ നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്തി എന്നും ഇത് കള്ളവോട്ടുകളാണെന്നും ആരോപിച്ചത്. രാഹുല്‍ ഗാന്ധി പറഞ്ഞത് ശുദ്ധ നുണയാണെന്ന് ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിന് മനസ്സിലായി.

 

Tags: BJP leader Ramesh GudranaHodel districtRahul GandhiElection CommissionVote ChoriHaryana assembly election 2024HbombHaryana filesRamesh Gudrana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.