Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സൽമാൻ ഖാൻ ‘ഭീകരനോ’?; ഇവിടെയായിരുന്നെങ്കിൽ എന്തായേനെ, പാകിസ്ഥാന്റെ നടപടിയായതിനാൽ പലർക്കും മിണ്ടാട്ടമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 04:53 pm IST
in News, Entertainment

ന്യൂദൽഹി: ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ തുടങ്ങിയ നടന്മാരുടെ കാര്യത്തിൽ ഭാരതത്തിൽ എന്തു സംഭവിച്ചാലും വിവാദവും ചർച്ചയുമാണ് അങ്ങ് പാകിസ്ഥാനിൽ വരെ. ഷാരൂഖിനെ വിമാനത്താവളത്തിൽ സാധാരണ സുരക്ഷാ പരിശോഖനയ്‌ക്ക്‌നിർത്തിയപ്പോൾ അടിവസ്ത്രം അഴിച്ച് പരിശോധിച്ചുവെന്നും മോദി സർക്കാരിന്റെ ഇസ്ലാമിക വിരുദ്ധ നിലപാടാണ് ഇത് കാണിക്കുന്നതെന്നും വ്യാജവാർത്തകൾ ഇവിടത്തെ മാധ്യമങ്ങളും എഴുതി. അതിന്റെ പേരിൽ ടിവി ചാനലുകൾ ചർച്ച നടത്തി. അത് ഭാരതത്തിനെതിരേ പാകിസ്ഥാൻ വിനിയോഗിച്ചു. എന്നാൽ പാകിസ്ഥാൻ പ്രമുഖ ഹിന്ദി നടൻ സൽമാൻ ഖാനെ ‘ഭീകരൻ’ എന്ന് മുദ്രകുത്തിയിട്ടും പ്രതിഷേധമില്ല. ചർച്ചയില്ല.
എന്നാൽ ആമീർ ഖാനെതിന്റെ സിനിമയ്‌ക്കെതിരേ അഭിപ്രായം പറഞ്ഞപ്പോൾ മത വിവേചനവും വർഗ്ഗീയ വിഷം ചീറ്റലുമെന്ന ആക്ഷേപിക്കലും ഇവിടെ ഉണ്ടായിരുന്നു. മാധ്യമങ്ങളുടെയും പ്രമുഖ സെലിബ്രിറ്റികളുടെയും പക്ഷം പിടിച്ചുള്ള പ്രതികരണത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്. പാകിസ്ഥാൻ നടപടിയെ അപലപിക്കാൻ മുന്നോട്ടു വരുമെന്ന ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്.
റിയാദിൽ നടന്ന ഒരു സിനിമാ ചർച്ചയിലെ പ രാമർശത്തെ തുടർന്നാണ് പാകിസ്ഥാൻ നടപടി.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം,

പ്രസിദ്ധ നടൻ സൽമാൻ ഖാൻ ഭീകരനെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചുവെന്നാണ് വിവരം. സൽമാനെ പാക് സർക്കാർ ഭീരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
സംഭവം ഇങ്ങനെയാണ്.
റിയാദിൽ നടന്ന ജോയ് ഫോറം 2025 ൽ ഭാരതീയ സിനിമയുടെ ആഗോള വ്യാപ്തിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബലൂചിസ്ഥാനെയും പാകിസ്ഥാനെയും വെവ്വേറെ പരാമർശിച്ചുവത്രെ. തുടർന്നാണ് ഈ ബോളിവുഡ് നടനെ പാകിസ്ഥാൻ സർക്കാർ ‘ഭീകരൻ’ എന്ന് മുദ്രകുത്തിയത്.
പാക് ഭീകര വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത് സാധാരണയായി ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ അവർ ഉൾപ്പെടുത്തുന്ന പട്ടികയാണ്.

ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവർ പങ്കെടുത്തതാണ് റിയാദിലെ പരിപാടി. ഒരു ചോദ്യത്തിന് മറുപടിയായി സൽമാൻ പറഞ്ഞു: ‘ഇപ്പോൾ, ഒരു ഹിന്ദി സിനിമ നിർമ്മിച്ച് ഇവിടെ റിലീസ് ചെയ്താൽ അത് സൂപ്പർഹിറ്റാകും. നിങ്ങൾ ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാള സിനിമ നിർമ്മിച്ചാൽ, അത് നൂറുകണക്കിന് കോടികൾ നേടും, കാരണം നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ താമസിക്കുന്നു – ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്ഥാനിൽ നിന്നുള്ളവരുണ്ട്… എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു.’ ഈ പരാമർശമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.

 

 

Tags: pakistanterroristSalmankhanAmirKhan#SharuqKhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

India

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

പുതിയ വാര്‍ത്തകള്‍

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

ഇന്നും കുടയെടുത്തോളൂ…. മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.