Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെണ്‍കുട്ടി തന്നെ ഒരു ദിവസം സ്കൂളിലേക്ക് ഹിജാബ് ധരിച്ചു വന്നു, പെണ്‍കുട്ടി തന്നെ ഇനി സ്കൂളിലേക്കില്ലെന്ന് പ്രസ്താവിക്കുന്നു…പിന്നില്‍ ആര്?

യാതൊരു പ്രകോപനവുമില്ലാതെ എല്ലാവരുംപതിവായി സ്കൂള്‍ യൂണിഫോം ധരിച്ചുവരുന്ന സ്കൂളിലേക്ക് ഒരു ദിവസം ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചെത്തുന്നു. കേരളഹൈക്കോടതി ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച യൂണിഫോം നിയമം പിന്തുടര്‍ന്ന് ശാന്തമായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിനെ വിവാദത്തിലേക്ക് കൊണ്ടുപോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 06:11 pm IST
in India

കൊച്ചി: യാതൊരു പ്രകോപനവുമില്ലാതെ എല്ലാവരുംപതിവായി സ്കൂള്‍ യൂണിഫോം ധരിച്ചുവരുന്ന സ്കൂളിലേക്ക് ഒരു ദിവസം ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചെത്തുന്നു. കേരളഹൈക്കോടതി ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച യൂണിഫോം നിയമം പിന്തുടര്‍ന്ന് ശാന്തമായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിനെ വിവാദത്തിലേക്ക് കൊണ്ടുപോയത്.

ഹിജാബ് ധരിച്ചുവന്ന തന്നെ സ്കൂള്‍ അധികൃതര്‍ പുറത്ത് നിര്‍ത്തി എന്നായിരുന്നു അന്ന് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതാണ് പെണ്‍കുട്ടിയുടെ പിതാവിനെയും എസ് ഡിപിഐ സംഘത്തേയും പ്രകോപിതരാക്കിയത്. അവര്‍ സ്കൂളിലെ സെക്യൂരിറ്റിയോടും മറ്റ് സ്റ്റാഫുകളോടും കയര്‍ത്തു സംസാരിച്ചത് ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിച്ചതിന് ശേഷം വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് നല്‍കിയ മൊഴിയും പെണ്‍കുട്ടിയെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി എന്നതായിരുന്നു. സ്കൂള്‍ അധികൃതരുടെ വിശദീകരണത്തിന് ചെവികൊടുക്കാത്ത വിദ്യാഭ്യാസമന്ത്രി ഈ ഏകപക്ഷീയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്ത് വരികയായിരുന്നു. പിന്നീട് സ്കൂള്‍ അധികൃതരും അവരുടെ അഭിഭാഷകയും ശക്തമായി രംഗത്ത് വന്നു. കുട്ടിയുടെ മൊഴിയില്‍ തകരാറുള്ളതായി കണ്ടെത്തുകയായിരുന്നു. ഹിജാബ് ധരിച്ചുവന്നതുകൊണ്ട് കുട്ടിയെ പുറത്തുനിര്‍ത്തിയില്ലെന്ന് തെളിവ് സഹിതമാണ് സ്കൂള്‍ അധികൃതര്‍ തെളിയിച്ചത്. അഭിഭാഷകയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഇതോടെ അടുത്ത ദിവസം മുതല്‍ സ്കൂള്‍ യൂണിഫോം ധരിച്ച് കുട്ടിയെ പറഞ്ഞയക്കാമെന്ന് പിതാവ് സമ്മതിച്ചതാണ്. പൊടുന്നനെയാണ് പെണ്‍കുട്ടി ഇനി സ്കൂളില്‍ വരുന്നില്ലെന്ന വിശദീകരണവുമായി പിതാവ് രംഗത്തെത്തിയത്. വേദനയുണ്ടാക്കുന്നതായിരുന്നു ഈ തീരുമാനം.

അനാവശ്യവിവാദത്തിന്റെ പേരില്‍ ഒരു കുട്ടിയുടെ സ്വസ്ഥമായി പഠിക്കാനുള്ള മാനസികാന്തരീക്ഷമാണ് ഇല്ലാതായത്. ഇപ്പോള്‍ കുട്ടിതന്നെ മനോവിഷമം കാരണം സ്കൂളിലേക്ക് വരുന്നില്ലെന്നും ഈ സ്കൂളിലെ പഠനം നിര്‍ത്തുകയാണെന്നും ഉള്ള പ്രസ്താവന പുറത്തുവന്നിരിക്കുകയാണ്. ആരാണ് ഈ കുട്ടിയെ ഒരു ദിവസം പൊടുന്ന ഹിജാബ് ധരിച്ച് സ്കൂളിലേക്ക് പറഞ്ഞയച്ചത്? ഇപ്പോള്‍ കൂട്ടിയെ സ്കൂളിലേക്ക് പറഞ്ഞയക്കേണ്ടെന്ന് തീരുമാനിച്ചത് ആരാണ് ? അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ ഈ ശക്തികളെ തുറന്നുകാണിച്ചാലേ ഭാവിയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാകൂ.

 

 

Tags: HijabKerala High courtMinister Sivan KuttySt.Rita'sHijab rowPalluruthy St Ritas school
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

അഡ്വ. ജയശങ്കറിനെതിരായ നടപടിക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.