Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഛത്തീസ്ഗഡിൽ നേതാക്കൾ ഉൾപ്പെടെ 210 മാവോയിസ്റ്റുകൾ കീഴടങ്ങി ; കീഴടങ്ങിയവരിൽ ചന്ദ്രബാബു നായിഡുവിനെ വധിക്കാൻ ശ്രമിച്ച മാവോയിസ്റ്റ് ബോംബ് നിർമ്മാതാവും

ബലപ്രയോഗത്തിലൂടെയല്ലാതെ വികസനത്തിലൂടെയും സംഭാഷണത്തിലൂടെയും തീവ്രവാദികളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ ഈ അവസരത്തിൽ മുഖ്യമന്ത്രി പ്രകീർത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 11:58 am IST
inIndia

റായ്‌പുർ : ഛത്തീസ്ഗഡിലെ നക്സൽ ബാധിത ദണ്ഡകാരണ്യ മേഖലയിൽ നിരവധി ഉന്നത നേതാക്കൾ ഉൾപ്പെടെ 210 മാവോയിസ്റ്റുകൾ വെള്ളിയാഴ്ച ആയുധം താഴെ വച്ചു കീഴടങ്ങി. മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ സാന്നിധ്യത്തിൽ ജഗദൽപൂരിൽ ഔപചാരിക കീഴടങ്ങലും പുനഃസംയോജന ചടങ്ങും നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ മാവോയിസ്റ്റ് കീഴടങ്ങലായിട്ടാണ് ഇതിനെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആയുധം താഴെ വച്ചവരിൽ ഒരു കേന്ദ്ര കമ്മിറ്റി അംഗം, നാല് ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗങ്ങൾ, 21 ഡിവിഷണൽ കമ്മിറ്റി അംഗങ്ങൾ, മറ്റ് നിരവധി മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ എന്നിവരും ഉൾപ്പെടുന്നു. എകെ47, എസ് എൽ ആർ, ഇൻസാസ് റൈഫിളുകൾ, എൽ എംജി തോക്കുകൾ എന്നിവയുൾപ്പെടെ 153 ആയുധങ്ങളും മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്‌ക്ക് കൈമാറിയിട്ടുണ്ട്.

കൂടാതെ കീഴടങ്ങിയവരിൽ മാവോയിസ്റ്റുകളുടെ ബോംബ് നിർമ്മാതാവ് എന്നറിയപ്പെടുന്ന തക്കലപ്പള്ളി വാസുദേവ റാവു (രൂപേഷ് എന്നും അറിയപ്പെടുന്നു) ഉൾപ്പെടുന്നു. 2000 ഡിസംബർ 2 ന് അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ ആക്രമിച്ചതുമായും 1999 ൽ രാഷ്‌ട്രീയ, പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് രേഖകൾ വ്യക്തമാക്കുന്നുണ്ട്.

“പൂന മാർഗേം: പുനരധിവാസം മുതൽ പുനർജന്മം വരെ” എന്ന പ്രമേയമുള്ള പരിപാടിയുടെ ഭാഗമായാണ് ഈ കീഴടങ്ങൽ. ബലപ്രയോഗത്തിലൂടെയല്ലാതെ വികസനത്തിലൂടെയും സംഭാഷണത്തിലൂടെയും തീവ്രവാദികളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ ഈ അവസരത്തിൽ മുഖ്യമന്ത്രി പ്രകീർത്തിച്ചു. ദണ്ഡകാരണ്യ മേഖലകളിൽ ശാശ്വത സ്ഥിരതയിലേക്കുള്ള ചരിത്രപരമായ ചുവടുവയ്‌പ്പായി കീഴടങ്ങലിനെ കാണുന്നെന്ന് മുഖ്യമന്ത്രി സായ് പറഞ്ഞു.

“പുനർജന്മത്തിലേക്ക് നയിക്കുന്ന പുനരധിവാസമായ ‘പൂന മാർഗേം: പുനർവാസ് സേ പുനർജീവൻ’ എന്നതിന്റെ ആത്മാവാണ് ഈ കീഴടങ്ങൽ ഉൾക്കൊള്ളുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സമാധാനത്തിന്റെയും വികസനത്തിന്റെയും മുഖ്യധാരയുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അക്രമത്തിലല്ല, വിശ്വാസം, സംഭാഷണം, വികസനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ സമീപനം ഫലം കാണുന്നുവെന്നതിന്റെ തെളിവാണ് ഈ ചരിത്രപരമായ ചുവടുവയ്‌പ്പ്,”- മുഖ്യമന്ത്രി പറഞ്ഞു.

Tags: ChhattisgarhSurrendermaoistsrebelsDandakaranya regionChief Minister Vishnu Deo Sai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

Kerala

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.