Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്ഭവനില്‍ കെ.ആര്‍. നാരായണന്റെ പ്രതിമ : 23ന് രാഷ്‌ട്രപതി അനാച്ഛാദനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 11:59 am IST
in Kerala
രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു 23ന് അനാച്ഛാദനം ചെയ്യുന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ അര്‍ദ്ധകായ പ്രതിമ. ശില്‍പി ഇടുക്കി സിജോ സമീപം

രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു 23ന് അനാച്ഛാദനം ചെയ്യുന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ അര്‍ദ്ധകായ പ്രതിമ. ശില്‍പി ഇടുക്കി സിജോ സമീപം

തിരുവനന്തപുരം: മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന് രാജ്ഭവനില്‍ പ്രതിമ 23ന് രാവിലെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്യും. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മുന്‍ രാഷ്‌ട്രപതിമാരെ അവരുടെ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളില്‍ യോജ്യമായി ആദരിക്കണം എന്ന മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ആഗ്രഹം മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഏറ്റെടുക്കുകയായിരുന്നു. 2024 മെയ് 3ന് തന്റെ ആശയം സംബന്ധിച്ച് അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് രാംനാഥ് കോവിന്ദ് വ്യക്തിപരമായി കത്തയച്ചു. നല്ല വ്യക്തിത്വവും ദീര്‍ഘദര്‍ശിത്വവും ഉണ്ടായിരുന്ന സമുന്നത നേതാവായ കെ.ആര്‍. നാരായണന്‍ സ്വതന്ത്ര നിലപാടെടുത്ത രാഷ്‌ട്രപതിയായിരുന്നുവെന്നും, കേരളത്തിന്റെ പാരമ്പര്യ മൂല്യങ്ങളെ ശരിയായി പ്രതിനിധീകരിച്ചുവെന്നും, തന്റെ ജന്മനാടിനോടുള്ള ആത്മബന്ധം ആഴമുള്ളതായിരുന്നു എന്നും കോവിന്ദ് കത്തില്‍ സൂചിപ്പിച്ചു. സ്വന്തം മണ്ണില്‍ ജനിച്ച ഒരാള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയില്‍ എത്തിയതിന്റെ ബഹുമാനാര്‍ത്ഥം സംസ്ഥാനം ഒരു സ്മാരകം നിര്‍മ്മിക്കുന്നത് അത്യന്തം ഉചിതമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ആര്‍.നാരായണന്റെ പ്രതിമയോ ശില്‍പമോ രാജ്ഭവനില്‍ സ്ഥാപിക്കാനാകുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അത് നടപ്പായാല്‍ സംസ്ഥാന ജനങ്ങളുടെ മനസ്സില്‍ രാജ്ഭവന് പ്രത്യേകം സ്ഥാനം നേടാനാകും എന്നും കത്തില്‍ പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്‍ ഈ നിര്‍ദേശം സ്വീകരിച്ച് പ്രതിമ നിര്‍മ്മാണത്തിന് തീരുമാനമെടുത്തു. രാജ്ഭവനിലെ ഗവര്‍ണറുടെ വസതിയിലേക്കുള്ള വഴിയില്‍ അതിഥിമന്ദിരത്തോട് ചേര്‍ന്ന ഭാഗത്ത് സ്ഥലവും കണ്ടെത്തി. നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിന്റെ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. നാരായണന്‍കുട്ടിയുടെ മേല്‍നോട്ടത്തില്‍ ഇടുക്കി സിജോയാണ് നാലര അടി ഉയരമുള്ള അര്‍ദ്ധകായ പ്രതിമ സിമന്റില്‍ നിര്‍മ്മിച്ചത്. പ്രതിമയുടെ അനാച്ഛാദനം രാഷ്‌ട്രപതി തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് രാഷ്‌ട്രപതിയുടെ സന്ദര്‍ശന വേളയില്‍ പ്രതിമ അനാച്ഛാദനം കൂടി തീരുമാനിച്ചത്. രാഷ്‌ട്രപതി, മുന്‍ രാഷ്ടപതി, രണ്ട് ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രി ഇത്രയും പേര്‍ പങ്കെടുക്കന്ന പ്രതിമ അനാച്ഛാദനം സംസ്ഥാനത്തെ ആദ്യത്തെ ചടങ്ങു കൂടിയാകും.

Tags: keralaraj bhavanK.R. Narayanan's statue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.