Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ലഡാക്കില്‍ ഇറങ്ങിയത് ജെന്‍സിയെങ്കില്‍, ഇറക്കിയത് വിന്‍സി

ആഹ്വാനം നല്‍കിയത് സോനം വാങ്ങ്ചുക്ക് ആണെങ്കിലും ആക്രമണത്തിന് നേതൃത്വം നല്‍കി അതിന് പ്രോത്സാഹിപ്പിച്ചത് അപ്പര്‍ ലേ യിലേ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സ്റ്റാന്‍സിങ് സെപ്പാങ് ആണ് എന്നതാണ്

പ്രവീണ്‍ പി.byപ്രവീണ്‍ പി.
Sep 25, 2025, 08:38 pm IST
inSpecial Article

ചലച്ചിത്രം എന്ന നിലയില്‍ അതിഗംഭീരമായ ഒരു സിനിമയാണെങ്കിലും ത്രീ ഇഡിയറ്റ്‌സ് ചെയ്ത വലിയൊരു തെറ്റ് സോനം വാങ്ചുക്കിനെ പോലെ ഒരുത്തന് ഹീറോ പരിവേഷം നല്‍കിയതായിരുന്നു…

ആ പരിവേഷം ഉപയോഗിച്ച് ഇന്ത്യയിലെ ചിന്താശേഷിയില്ലാത്ത ഒരു യുവതയെ തെരുവിലിറക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു…ലഡാക്കില്‍ നടന്നത് തീര്‍ച്ചയായും സോനം വാങ്ചുക്കിനെ ഉപയോഗിച്ച് ചിലര്‍ നടത്താന്‍ ശ്രമിച്ച നേപ്പാള്‍ മാതൃകയായിരിക്കും…യാതൊരുവിധ മെറിറ്റും ഇല്ലാത്ത ഒരു പ്രക്ഷോഭം..

വാസ്തവത്തില്‍ എന്തായിരുന്നു ലഡാക്കിലെ പ്രശ്‌നം??

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനേതുടര്‍ന്ന് മൂന്നായി വിഭജിക്കപ്പെട്ട ജമ്മു കശ്മീരില്‍ ലഡാക്ക് കേന്ദ്രഭരണപ്രദേശമായി തുടരട്ടെ എന്നതായിരുന്നു താല്‍പ്പര്യം. അന്ന് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളെ പ്രശംസിച്ച് ലഡാക്ക് എംപി ജമ്യാങ് ടേംസ്റിങ് നടത്തിയ പ്രസംഗം അത്രമാത്രം വൈറലായി മാറിയിരുന്നു…

നേരിട്ടുള്ള ഭരണം,പ്രാധാന്യം, ബൗദ്ധര്‍ക്കുള്ള പ്രത്യേക പരിഗണന എന്നിവയ്‌ക്ക് പുറമേ രണ്ടാമതൊരു ലോക്‌സഭാ മണ്ഡലമായി കാര്‍ഗില്‍,ഒരു രാജ്യസഭാ സീറ്റ് എന്നിവയും പില്‍ക്കാലത്ത് ലഡാക്കില്‍ നിന്ന് ആവശ്യപ്പെട്ട് തുടങ്ങി…ലേ അപെക്‌സ് കൗണ്‍സില്‍,കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നിവര്‍ ചേര്‍ന്ന് വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരുമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമവായങ്ങളിലൂടെ മുന്നോട്ട് പോകുന്നുണ്ട്..ജമ്മുകശ്മീരില്‍ നിന്ന് വിഭിന്നമായ സംസ്ഥാന പദവിയും ആവിശ്യപ്പെട്ടിരുന്നു…

ഇവിടെയാണ് രണ്ടാഴ്ചയായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിന്റെ വരവ്.. നേപ്പാള്‍ അട്ടിമറിക്ക് ശേഷമാണ് ആ വരവ്. ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് പറഞ്ഞ് തുടങ്ങിയ നിരാഹാര സമരം ട്രാക്ക് മാറ്റി ആക്രമത്തിനും പ്രക്ഷോഭത്തിനും വേണ്ടി ജെന്‍സികളെ തെരുവിലിറക്കിയത് അയാളാണ്.സൈന്യത്തെ, സര്‍ക്കാര്‍ സ്ഥാപനങ്ങളെ,ബിജെപി ഓഫീസിനെയൊക്കെയാണ് പ്രതിഷേധക്കാരെന്ന പേരില്‍ വന്ന ഓമനകള്‍ ലക്ഷ്യം വെച്ചത് എന്ന് ശ്രദ്ധിക്കണം.ഇതിലെ ശ്രദ്ധേയമായ മറ്റൊരു വശം കൂടി സൂചിപ്പിക്കട്ടെ…..

ആഹ്വാനം നല്‍കിയത് സോനം വാങ്ങ്ചുക്ക് ആണെങ്കിലും ആക്രമണത്തിന് നേതൃത്വം നല്‍കി അതിന് പ്രോത്സാഹിപ്പിച്ചത് അപ്പര്‍ ലേ യിലേ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സ്റ്റാന്‍സിങ് സെപ്പാങ് ആണ് എന്നതാണ്.കൈയില്‍ ആയുധവുമായി ബിജെപി ഓഫീസ് ആക്രമിക്കുന്ന ഇയാളുടെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തായി കഴിഞ്ഞു.പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം ബിജെപിയാണ് എന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയും ചേര്‍ത്ത് വായിക്കുമ്പോഴേ കാര്യങ്ങളുടെ കിടപ്പ് നമുക്ക് മനസിലാകൂ.

നിലവില്‍ സോനം വാങ്ചുക്ക് പറയുന്നത് ലഡാക്ക് വിഷയം കൊണ്ടല്ല,തൊഴിലായ്‌മ കാരണമാണ് ജെന്‍സികള്‍ ആക്രമണത്തിന് ഇറങ്ങിയതെന്നാണ്.ഇതെ രീതിയാണ് നേപ്പാളിലും ബംഗ്ലാദേശിലുമൊക്കെ പ്രയോഗിച്ചത്.സമരം തുടങ്ങുന്നത് ഒരു കാരണം പറഞ്ഞ്,പുരോഗമിക്കുന്നത് ഭരണ അട്ടിമറി ലക്ഷ്യം വെച്ച്.അതിലെ കോണ്‍ഗ്രസിന്റെ പിന്തുണയാണ് നമ്മള്‍ സംസാരിച്ച് കൊണ്ടേയിരിക്കേണ്ടത്…

അങ്ങനെ ആരെങ്കിലും അലമ്പുമായി ഇറങ്ങിയാല്‍ പ്രായം നോക്കാതെ അരിപ്പയാക്കി വിടും എന്ന് ബിജെപി ഇന്നലെ തന്നെ തെളിയിച്ചത് വളരെ നന്നായി.വ്യാജ ഗാന്ധിമാര്‍ അഹിംസ അട്ടത്ത് വെയ്‌ക്കുന്നെങ്കില്‍ സമാധാനം ബുള്ളറ്റിന്റെ രൂപത്തില്‍ നേടിയെടുക്കുമെന്ന് തെളിയിച്ച് കൊടുക്കണം. രാജ്യത്തിനേക്കാള്‍ വലുതല്ല മറ്റൊന്നും.

സേന ഇറങ്ങി എന്ന് ഉറപ്പായപ്പോള്‍ ആക്രമണത്തിന്റെ കാരണക്കാരന്‍ സോനം വാങ്ചുക്ക് പ്രതിഷേധക്കാരെ ഒന്ന് നിയന്ത്രിക്കാന്‍ പോലും ശ്രമിക്കാതെ സ്ഥലം വിട്ട് അയാളുടെ ഗ്രാമത്തിലേക്ക് മുങ്ങി.ഒരു പക്ഷെ നേപ്പാളില്‍,ബംഗ്ലാദേശില്‍ ഒക്കെ നടന്നത് പോലെ ഇന്ത്യയില്‍ നടന്നാല്‍ എന്തായിരിക്കും സര്‍ക്കാരിന്റെ പ്രതികരണം എന്ന് അറിയാന്‍ വേണ്ടി നടത്തിയ ടെസ്റ്റ് ഡോസ് ആയിരിക്കും ഇത്…

ജെന്‍സിയെ വെച്ച് ഒരു ഭരണ അട്ടിമറി ലക്ഷ്യം വെച്ചിട്ടുണ്ട് എങ്കില്‍ അത് വാങ്ചുക്കിനെ പോലൊരു ചെറിയ മീന്‍ ആയിരിക്കില്ല എന്നത് ഊഹിക്കാമല്ലോ.പിന്നിലൊരു റൗള്‍ വിന്‍സിയുടെ തല ഉണ്ടായിരിക്കും…

ഇറങ്ങിയത് ജെന്‍സിയെങ്കില്‍ ഇറക്കിയത് ആ വിന്‍സി തന്നെ…

 

Tags: bjpcongressLadakGencSonam Vang chuk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.