Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ സന്ദർശിച്ചതില്‍ മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞെന്ന് യാസീൻ മാലിക്

2006-ൽ പാകിസ്ഥാനിൽ വെച്ച് ലഷ്കർ-ഇ-ത്വയിബ എന്ന ഭീകരസംഘടനയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തിയതിന് അന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് തന്നെ അഭിനന്ദിച്ചെന്ന് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരൻ യാസിൻ മാലിക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 07:23 pm IST
in India
പാക് ഭീകരസംഘടനയായ ലഷ്കര്‍ ഈ ത്വയിബയുടെ നേതാവ് ഹഫീസ് സയിദ് (ഇടത്ത്) ജമ്മുകശ്മീരിലെ ഭീകരന്‍ യാസിന്‍ മാലിക് 2006ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ കാണുന്നു (വലത്ത്)

പാക് ഭീകരസംഘടനയായ ലഷ്കര്‍ ഈ ത്വയിബയുടെ നേതാവ് ഹഫീസ് സയിദ് (ഇടത്ത്) ജമ്മുകശ്മീരിലെ ഭീകരന്‍ യാസിന്‍ മാലിക് 2006ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ കാണുന്നു (വലത്ത്)

ന്യൂദല്‍ഹി: 2006-ൽ പാകിസ്ഥാനിൽ വെച്ച് ലഷ്കർ-ഇ-ത്വയിബ എന്ന ഭീകരസംഘടനയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തിയതിന് അന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് തന്നെ അഭിനന്ദിച്ചെന്ന് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരൻ യാസിൻ മാലിക്. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഭീകരന്‍ കൂടിയാണ് യാസിൻ മാലിക്.

ആ കൂടിക്കാഴ്ചയ്‌ക്ക് രണ്ട് വര്‍ഷത്തിനിപ്പുറമാണ് ലഷ്കര്‍ ഇ ത്വയിബ 2008ല്‍ 175 പേരുടെ മരണത്തിനും താജ് ഹോട്ടല്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളുടെ നാശനഷ്ടത്തിനും കാരണമായ മുംബൈ ഭീകരാക്രമണം നടത്തിയത്. ആഗസ്റ്റ് 25 ന് ദല്‍ഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെയും കോണ്‍ഗ്രസിന്റെയും മുഖം നഷ്ടപ്പെടുത്തുന്ന ഇക്കാര്യം യാസിന്‍ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല താന്‍ പാകിസ്ഥാനില്‍ പോയി ഹഫീസ് സയിദിനെ സന്ദര്‍ശിച്ചതെന്നും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തുണ്ടായിരുന്ന മുതിർന്ന ഇന്ത്യൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു ഈ സന്ദര്‍ശനമെന്നും മാലിക് അവകാശപ്പെട്ടിരിക്കുന്നു. അതായത് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു പാക് ഭീകരസംഘടനയുടെ നേതാവുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യയിലെ ഒരു ഭീകരനെ പറഞ്ഞയച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ . അതും ഇന്ത്യാ-പാക് ബന്ധത്തില്‍ സമാധാനം തിരിച്ചുകൊണ്ട് വരാനായിരുന്നു ഈ സന്ദര്‍ശനമെന്നാണ് പുറമേയ്‌ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ വ്യാഖ്യാനം. എത്രമാത്രം പാക് ഭീകരരുടെ ദയയിലായിരുന്നു ഇന്ത്യയുടെ പ്രതിരോധസേനയും ഭരണാധികാരികളും കഴിഞ്ഞിരുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

താന്‍ പാകിസ്ഥാൻ സന്ദർശിക്കുന്നതിന് മുമ്പ്, അന്നത്തെ ഇന്‍റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി ദില്ലിയിൽ വച്ച് തന്നെ കണ്ടിരുന്നുവെന്ന് മാലിക്കിന്റെ പ്രസ്താവനയിൽ പറയുന്നു. പാകിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ ഹഫീസ് സയീദ് ഉൾപ്പെടെയുള്ള തീവ്രവാദ വ്യക്തികളുമായും ബന്ധപ്പെടാന്‍ ജോഷി മാലിക്കിനോട് അഭ്യർത്ഥിച്ചതായി യാസിന്‍ മാലിക് പറയുന്നു. തീവ്രവാദ നേതാക്കളെ കൂടി സംഭാഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പാകിസ്ഥാനുമായുള്ള സംഭാഷണം അർത്ഥവത്തല്ലെന്ന് തന്നോട് ന്‍റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി പറഞ്ഞതായി മാലിക് അവകാശപ്പെടുമ്പോള്‍ എത്രമാത്രം അന്നത്തെ ഇന്ത്യ പാകിസ്ഥാന്‍ ഭീകരരെ ഭയപ്പെട്ടിരുന്നു എന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്.

“ഈ അഭ്യർത്ഥന പ്രകാരമാണ് , പാകിസ്ഥാനിൽ നടക്കുന്ന ഒരു ചടങ്ങിൽ സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് നേതാക്കളെയും കാണാൻ താൻ പോയത്. അവിടെ ജിഹാദി ഗ്രൂപ്പുകളുടെ ഒരു സമ്മേളനത്തില്‍ തീവ്രവാദികളോട് ഇന്ത്യയോട് സമാധാനം പാലിക്കാന്‍ ഹഫീസ് സയിദ് ആഹ്വാനം ചെയ്തു”- യാസിന്‍ മാലിക് തന്റെ സത്യവാങ്മൂലത്തിൽ വിവരിച്ചിരിക്കുന്നു. .

“ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ഇന്‍റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷിയോട് വിശദീകരിച്ചു.അതിന് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ഇക്കാര്യം വിശദീകരിച്ചപ്പോള്‍ മന്‍മോഹന്‍ സിങ്ങ് എന്നെ അഭിനന്ദിച്ചു. ദില്ലിയിൽ മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണനും ഉണ്ടായിരുന്നു”-യാസിന്‍. മാലിക് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

 

Tags: Lashkar-e-TaibaManmohan SinghHafiz SaeedJKLFMumbai Terror AttackYasin Malik2008 Mumbai terrorist attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലേഷ്യയില്‍ മോദിയും അന്‍വര്‍ ഇബ്രാഹിമും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു (ഇടത്ത്) മന്‍മോഹന്‍ സിങ്ങ് (വലത്ത്)
India

കോണ്‍ഗ്രസ് ഉത്തരവാദിത്വമില്ലാതെ ഒപ്പുവെച്ച ആസിയാന്‍ കരാര്‍ ഇന്ത്യയുടെ വ്യാപാരകമ്മി കൂട്ടി; ഇപ്പോള്‍ മോദി ആ കരാര്‍ പുതുക്കുന്നു

തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ പാക് ലഫ്. കേണലും പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഭീകരനുമായ ഇമ്രാന്‍ (ഇടത്ത്) ഇമ്രാന്‍ യാത്ര ചെയ്തിരുന്ന കാര്‍ (നടുവില്‍) ഇമ്രാന്‍റെ നേതാവായ ലഷ്കര്‍ ഇ ത്വയിബ ചീഫ് ഹഫീസ് സയിദ് (വലത്ത്)
India

പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച പാക് ഭീകരന്‍ ഇമ്രാന്‍ ദയലിനെ അജ്ഞാതന്‍ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്കര്‍ നേതാവ് ഹഫീസ് സയ്യിദിന്റെ അനുയായി

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയിലെ സൈനികാസ്ഥാനത്ത് അസിം മുനീര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്ന വിവിധ ജിഹാദി മുള്ളമാര്‍.
World

ഇന്ത്യയ്‌ക്കെതിരെ പകരം വീട്ടാന്‍ അസിം മുനീര്‍ നെട്ടോട്ടത്തില്‍… ജിഹാദി മുള്ളമാരുടെ യോഗം വിളിച്ചു, ലക്ഷ്യം ഇന്ത്യയില്‍ ഭീകരാക്രമണം

India

ഒന്നല്ല, നൂറല്ല, ആയിരമല്ല….ചാവേര്‍ ഭീകരരുടെ ഒരു വന്‍ സംഘം ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുന്നുവെന്ന് മസൂദ് അസർ

India

പ്രിയങ്കഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ബംഗ്ലാദേശിനെ ആക്രമിച്ചേനെയെന്ന് ഇമ്രാന്‍ മസൂദ്; മുംബൈ ഭീകരാക്രമണത്തില്‍ അത് കണ്ടല്ലോ എന്ന് പരിഹാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.