Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒടുവില്‍ പത്തിമടക്കി മനാഫ്; .ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് മനാഫ്; മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കേസ്

ധര്‍മ്മസ്ഥലക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയിരുന്നുവെന്ന് താന്‍ പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മനാഫ്. ലോറി ഉടമ മനാഫ് എന്നറിയപ്പെടുന്ന മനാഫ് ധര്‍മ്മസ്ഥല കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിലായിലാണ് ഇക്കാര്യം തുറന്നുസമ്മതിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 06:48 pm IST
in Kerala, India

ബെംഗളൂരു: ധര്‍മ്മസ്ഥലക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയിരുന്നുവെന്ന് താന്‍ പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മനാഫ്. ലോറി ഉടമ മനാഫ് എന്നറിയപ്പെടുന്ന മനാഫ് ധര്‍മ്മസ്ഥല കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിലായിലാണ് ഇക്കാര്യം തുറന്നുസമ്മതിച്ചത്.

ധര്‍മ്മസ്ഥലകേസില്‍ താന്‍ സമര്‍പ്പിച്ച മൊഴികളും തെളിവുകളും കൃത്രിമമായിരുന്നുവെന്ന് ധര്‍മ്മസ്ഥല കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതോടെ മനാഫിന് ചുറ്റും കുരുക്കുമുറുകി. ഉഡുപ്പി ഉള്‍പ്പെടെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ് മനാഫിനെതിരെ കേസുള്ളത്. മനാഫിന്റെ വാക്ക് കേട്ട് ചാടിയിറങ്ങിയ കേരളത്തിലെ മാധ്യമങ്ങളും സമാധാനം പറയേണ്ടിവരും.

സുജാതാ ഭട്ടിന്റെ മൊഴി വിശ്വാസത്തിലെടുത്തതില്‍ തനിക്ക് തെറ്റ് പറ്റിയെന്നും മനാഫ് പറയുന്നു. സുജാതാ ഭട്ട് എന്ന സ്ത്രീ ധര്‍മ്മസ്ഥല അധികാരികള്‍ക്കെതിരെ ഒരു കള്ളക്കഥ ചമച്ച് രംഗത്തെത്തിയിരുന്നു. ഇവര്‍ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുള്ള സ്ത്രീകളായിരുന്നുവെന്ന് പറയുന്നു. എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന മകള്‍ അനന്യ ഭട്ടിനെ ധര്‍മ്മസ്ഥലയില്‍ പ്രാര്‍ഥനയ്‌ക്ക് പോയപ്പോള്‍ കൊന്നു കുഴിച്ചുമൂടി എന്നായിരുന്നു ആരോപണം. എന്നാല്‍ സുജാതാ ഭട്ടിനെ താന്‍ വല്ലാതെ വിശ്വസിച്ച് പോയി എന്നാണ് മനാഫ് ഇപ്പോള്‍ പറയുന്നത്. സുജാതാ ഭട്ടിന്റെ മൊഴികള്‍ വിശ്വാസത്തിലെടുത്തതില്‍ തനിക്ക് പിശക് പറ്റിയെന്നും മനാഫ് പറയുന്നു.

ശുചീകരണത്തൊഴിലാളി ഹാജരാക്കിയ തലയോട്ടിയും കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ മറ്റാരോ കൊണ്ടുവന്നതായിരുന്നുവെന്നും മനാഫ് അന്വേഷണസംഘത്തിന് മുമ്പാകെ പറഞ്ഞിട്ടുണ്ട്. ഉഡുപ്പി ഉള്‍പ്പെടെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ മനാഫിനെതിരെ കേസുണ്ട്. ഇവിടെ മനാഫ് ഇതുവരെയും ഹാജരായിട്ടില്ല. എന്തായാലും മനാഫിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് കരുതുന്നു.

ഇതോടെ ധര്‍മ്മസ്ഥ കേസ് അടപടലം തകര്‍ന്നുവീഴുകയാണ്. കാരണം ശുചീകരണത്തൊഴിലാളി മജിസ്ട്രേറ്റിന് മുന്‍പാകെ നല്‍കിയ 164 മൊഴിയും ശുചീകരണത്തൊഴിലാളി ധര്‍മ്മസ്ഥലയില്‍ നിന്നും കിട്ടിയതെന്ന് പറഞ്ഞ് ഹാജരാക്കിയ തലയോട്ടിയും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ധര്‍മ്മസ്ഥലക്കേസിന്റെ അടിസ്ഥാനം ഈ രണ്ട് തെളിവുകളായിരുന്നു.

Tags: SITManafDharmasthalaDharmasthala caseSujatha BhattKarnatakaUDUPPI POLICE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

India

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

India

സംവരണം 8 ശതമാനമാക്കണം ; മതപരിവർത്തന നിരോധനവും, ഗോവധനിരോധനവും പിൻവലിക്കണം ; ആവശ്യവുമായി കർണാടക മുസ്ലീം സംഘടനകൾ

India

ബെംഗളൂരുവിനടത്ത് മോദിയുടെ പരിപാടി നടക്കുന്ന സ്റ്റേജിനടുത്ത് രണ്ട് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തു, സംശയിക്കുന്ന ആളെ ചോദ്യം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.