Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതിയില്‍ വാദിക്കാന്‍ ദിവസം ആറ് ലക്ഷം വരെ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ എങ്ങിനെ ധര്‍മ്മസ്ഥല കേസിലെ ഒന്നാം പ്രതിക്ക് വേണ്ടി എത്തി?

കോടതിയില്‍ വാദിക്കാന്‍ ദിവസം ആറ് ലക്ഷം വരെ ഫീസ് വാങ്ങുന്ന സുപ്രീംകോടതി അഭിഭാഷകര്‍ എങ്ങിനെയാണ് ധര്‍മ്മസ്ഥല വ്യാജ ആരോപണക്കേസില്‍ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന് വേണ്ടി വാദിക്കാന്‍ രംഗത്തെത്തി? ഈ അഭിഭാഷകര്‍ക്ക് ഫണ്ട് നല്‍കിയത് ആരാണ്? എത്രയോ ദിവസങ്ങളായി ഈ കേസിന് പിന്നാലെ ഇത്രയും വില പിടിച്ച അഭിഭാഷകര്‍ എന്തിന് അവരുടെ സമയം ചെലവഴിച്ചു?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2025, 05:05 pm IST
in India
ധര്‍മ്മസ്ഥല ശ്രീ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഒറ്റക്കല്ലില്‍ കൊത്തിയ ബാഹുബലി പ്രതിമ (വലത്ത്)

ധര്‍മ്മസ്ഥല ശ്രീ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഒറ്റക്കല്ലില്‍ കൊത്തിയ ബാഹുബലി പ്രതിമ (വലത്ത്)

ബെംഗളൂരു: കോടതിയില്‍ വാദിക്കാന്‍ ദിവസം ആറ് ലക്ഷം വരെ ഫീസ് വാങ്ങുന്ന സുപ്രീംകോടതി അഭിഭാഷകര്‍ എങ്ങിനെയാണ് ധര്‍മ്മസ്ഥല വ്യാജ ആരോപണക്കേസില്‍ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന് വേണ്ടി വാദിക്കാന്‍ രംഗത്തെത്തി? ഈ അഭിഭാഷകര്‍ക്ക് ഫണ്ട് നല്‍കിയത് ആരാണ്? എത്രയോ ദിവസങ്ങളായി ഈ കേസിന് പിന്നാലെ ഇത്രയും വില പിടിച്ച അഭിഭാഷകര്‍ എന്തിന് അവരുടെ സമയം ചെലവഴിച്ചു? ധര്‍മ്മസ്ഥലയില്‍ നിന്നും കുഴിച്ചെടുത്ത തലയോട്ടി എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ശുചീകരണത്തൊഴിലാളിക്ക് വേണ്ടി എന്തിനാണ് ഇവര്‍ വാദിക്കാന്‍ തയ്യാറായത്? അയാള്‍ പറഞ്ഞ കഥകള്‍ വ്യാജമാണെന്ന് ഇവര്‍ക്ക് മനസ്സിലായില്ലേ? അതോ മനസ്സിലായിട്ടും ഈ കേസില്‍ ഇവര്‍ ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി സാക്ഷിയുടെ സ്വകാര്യതെ കാത്തുസൂക്ഷിക്കാനുള്ള പ്രത്യേക നിയമപരിരക്ഷ വാങ്ങിക്കൊടുത്തത് എന്തിനാണ്?

ധര്‍മ്മസ്ഥല കേസില്‍ നൂറായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ സാധാരണക്കാരെ പോലും കുഴക്കുകയാണ്. ആരാണ് ഇത്രയും അടിസ്ഥാനമില്ലാത്ത കഥകള്‍ വെച്ച് ഇത്തരമൊരു ഗൂഢാലോചന ധര്‍മ്മസ്ഥല പോലെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രത്തെക്കുറിച്ച് നടത്തിയത്?

ഇതേ അഭിഭാഷകര്‍ ഈ ശുചീകരണത്തൊഴിലാളിയെ എവിടെനിന്നോ സംഘടിപ്പിച്ച തലയോട്ടിയുമായി സുപ്രീംകോടതിയില്‍ ഹാജരാക്കാനും പദ്ധതിയിട്ടിരുന്നതായി പറയുന്നു. അതിനായി ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍ ദല്‍ഹിയില്‍ എത്തിയിരുന്നു. അവിടെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവുമായി ചര്‍ച്ച നടത്തിയതായും പറയുന്നു. എന്നാല്‍ സുപ്രീംകോടതി ഈ കേസ് അനുവദിക്കാതിരുന്നതിനാല്‍ ഈ ശുചീകരണത്തൊഴിലാളി തലയോട്ടിയും ഏന്തി വീണ്ടും കര്‍ണ്ണാടകയില്‍ തിരിച്ചെത്തുകയായിരുന്നു. മാത്രമല്ല, പൊലീസ് അന്വേഷണമോ സ്ഥലം കുഴിച്ചുള്ള പരിശോധനയോ വെറുമൊരു പരാതി ലഭിച്ചതിന്റെ പേരില്‍ നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞ കര്‍ണ്ണാടകമുഖ്യമന്ത്രി ദല്‍ഹിയില്‍ നിന്നും ഒരു ഫോണ്‍ കാള്‍ വന്നയുടനെയാണ് പ്രത്യേക അന്വേഷണ സംഘത്തെ ധര്‍മ്മസ്ഥല കേസന്വേഷണത്തിനായി നിയോഗിക്കുന്നത്. സിദ്ധരാമയ്യ ദല്‍ഹിയില്‍ നിന്നും വന്ന ഒരു ഫോണ്‍ കാളിലെ നിര്‍ദേശം പാലിക്കണമെങ്കില്‍ അത് കോണ്‍ഗ്രസിലെ അത്യുന്നതനായ ഒരു നേതാവായിരിക്കാം എന്നുറപ്പാണ്. ഇരുട്ടത്ത് മറഞ്ഞിരിക്കുന്ന ഈ നേതാവ് ആരാണ്?

എന്തായാലും വിദേശഫണ്ടോ അതല്ലെങ്കില്‍ ഇന്ത്യയ്‌ക്കകത്ത് നിന്നു തന്നെയുള്ള ഫണ്ടോ ഈ കേസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആരോ ഒഴുക്കിയിട്ടുണ്ടെന്ന് ഉറപ്പാണ്. അതിന് കര്‍ണ്ണാടക ഭരിയ്‌ക്കുന്ന സര്‍ക്കാരിലെ ഒരു ശക്തന്റെ പിന്തുണയും ഉണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

ബിജെപി എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടും ധര്‍മ്മസ്ഥയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ വിദേശത്ത് നിന്നും ഫണ്ട് ഒഴുകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് മാത്രം അന്വേഷിക്കാനാണ് കര്‍ണ്ണാടക സര്‍ക്കാര്‍ എന്‍ഐഎക്ക് അനുവാദം നല്‍കിയിട്ടുള്ളത്. അതിനര്‍ത്ഥം, വിദേശഫണ്ടല്ല, ഇന്ത്യയ്‌ക്കകത്ത് നിന്നുള്ള ഫണ്ട് തന്നെയായിരിക്കാം എന്നും ചിലര്‍ നിഗമനത്തിലെത്തുന്നു. എന്തായാലും ചുരുളഴിയാന്‍ ഒരു പാട് രഹസ്യങ്ങള്‍ ധര്‍മ്മസ്ഥല ഗൂഢാലോചനയ്‌ക്ക് പിന്നില്‍ ഉണ്ട്. മഹേഷ് ഷെട്ടി തിമ്മറോഡി, ജയന്ത് ടി, ഗിരീഷ് മടന്നവര്‍ എന്നിവരെല്ലാം യഥാര്‍ത്ഥ പ്രതികള്‍ മുന്നില്‍ നിര്‍ത്തിയ ഡമ്മി ഹിന്ദു പ്രതികള്‍ മാത്രമാണെന്നും കരുതപ്പെടുന്നു. ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താല്‍ മാവോയിസ്റ്റ് മീഡിയ, അഭിഭാഷകസംഘം, എന്‍ജിഒകള്‍, മതപരിവര്‍ത്തന ലോബി, കോണ്‍ഗ്രസ്, ഇടത് രാഷ്‌ട്രീയക്കാര്‍, ഇസ്ലാമിക മതമൗലിക ശക്തികള്‍ യൂട്യൂബര്‍മാര്‍ എന്നിവര്‍ കൈകോര്‍ത്തുപിടിച്ച് ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ നടത്തിയ ഒരു വലിയ ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല വ്യാജആരോപണക്കേസ് എന്നാണ് ആരോപിക്കപ്പെടുന്നത്.

Tags: Dharmasthala mass burial caseSri templeHindutvasupremecourtBahubaliLawAdvocatesDharmasthalaMaskman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.