Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതിയില്‍ വാദിക്കാന്‍ ദിവസം ആറ് ലക്ഷം വരെ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ എങ്ങിനെ ധര്‍മ്മസ്ഥല കേസിലെ ഒന്നാം പ്രതിക്ക് വേണ്ടി എത്തി?

കോടതിയില്‍ വാദിക്കാന്‍ ദിവസം ആറ് ലക്ഷം വരെ ഫീസ് വാങ്ങുന്ന സുപ്രീംകോടതി അഭിഭാഷകര്‍ എങ്ങിനെയാണ് ധര്‍മ്മസ്ഥല വ്യാജ ആരോപണക്കേസില്‍ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന് വേണ്ടി വാദിക്കാന്‍ രംഗത്തെത്തി? ഈ അഭിഭാഷകര്‍ക്ക് ഫണ്ട് നല്‍കിയത് ആരാണ്? എത്രയോ ദിവസങ്ങളായി ഈ കേസിന് പിന്നാലെ ഇത്രയും വില പിടിച്ച അഭിഭാഷകര്‍ എന്തിന് അവരുടെ സമയം ചെലവഴിച്ചു?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2025, 05:05 pm IST
in India
ധര്‍മ്മസ്ഥല ശ്രീ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഒറ്റക്കല്ലില്‍ കൊത്തിയ ബാഹുബലി പ്രതിമ (വലത്ത്)

ധര്‍മ്മസ്ഥല ശ്രീ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഒറ്റക്കല്ലില്‍ കൊത്തിയ ബാഹുബലി പ്രതിമ (വലത്ത്)

ബെംഗളൂരു: കോടതിയില്‍ വാദിക്കാന്‍ ദിവസം ആറ് ലക്ഷം വരെ ഫീസ് വാങ്ങുന്ന സുപ്രീംകോടതി അഭിഭാഷകര്‍ എങ്ങിനെയാണ് ധര്‍മ്മസ്ഥല വ്യാജ ആരോപണക്കേസില്‍ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന് വേണ്ടി വാദിക്കാന്‍ രംഗത്തെത്തി? ഈ അഭിഭാഷകര്‍ക്ക് ഫണ്ട് നല്‍കിയത് ആരാണ്? എത്രയോ ദിവസങ്ങളായി ഈ കേസിന് പിന്നാലെ ഇത്രയും വില പിടിച്ച അഭിഭാഷകര്‍ എന്തിന് അവരുടെ സമയം ചെലവഴിച്ചു? ധര്‍മ്മസ്ഥലയില്‍ നിന്നും കുഴിച്ചെടുത്ത തലയോട്ടി എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ശുചീകരണത്തൊഴിലാളിക്ക് വേണ്ടി എന്തിനാണ് ഇവര്‍ വാദിക്കാന്‍ തയ്യാറായത്? അയാള്‍ പറഞ്ഞ കഥകള്‍ വ്യാജമാണെന്ന് ഇവര്‍ക്ക് മനസ്സിലായില്ലേ? അതോ മനസ്സിലായിട്ടും ഈ കേസില്‍ ഇവര്‍ ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി സാക്ഷിയുടെ സ്വകാര്യതെ കാത്തുസൂക്ഷിക്കാനുള്ള പ്രത്യേക നിയമപരിരക്ഷ വാങ്ങിക്കൊടുത്തത് എന്തിനാണ്?

ധര്‍മ്മസ്ഥല കേസില്‍ നൂറായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ സാധാരണക്കാരെ പോലും കുഴക്കുകയാണ്. ആരാണ് ഇത്രയും അടിസ്ഥാനമില്ലാത്ത കഥകള്‍ വെച്ച് ഇത്തരമൊരു ഗൂഢാലോചന ധര്‍മ്മസ്ഥല പോലെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രത്തെക്കുറിച്ച് നടത്തിയത്?

ഇതേ അഭിഭാഷകര്‍ ഈ ശുചീകരണത്തൊഴിലാളിയെ എവിടെനിന്നോ സംഘടിപ്പിച്ച തലയോട്ടിയുമായി സുപ്രീംകോടതിയില്‍ ഹാജരാക്കാനും പദ്ധതിയിട്ടിരുന്നതായി പറയുന്നു. അതിനായി ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍ ദല്‍ഹിയില്‍ എത്തിയിരുന്നു. അവിടെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവുമായി ചര്‍ച്ച നടത്തിയതായും പറയുന്നു. എന്നാല്‍ സുപ്രീംകോടതി ഈ കേസ് അനുവദിക്കാതിരുന്നതിനാല്‍ ഈ ശുചീകരണത്തൊഴിലാളി തലയോട്ടിയും ഏന്തി വീണ്ടും കര്‍ണ്ണാടകയില്‍ തിരിച്ചെത്തുകയായിരുന്നു. മാത്രമല്ല, പൊലീസ് അന്വേഷണമോ സ്ഥലം കുഴിച്ചുള്ള പരിശോധനയോ വെറുമൊരു പരാതി ലഭിച്ചതിന്റെ പേരില്‍ നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞ കര്‍ണ്ണാടകമുഖ്യമന്ത്രി ദല്‍ഹിയില്‍ നിന്നും ഒരു ഫോണ്‍ കാള്‍ വന്നയുടനെയാണ് പ്രത്യേക അന്വേഷണ സംഘത്തെ ധര്‍മ്മസ്ഥല കേസന്വേഷണത്തിനായി നിയോഗിക്കുന്നത്. സിദ്ധരാമയ്യ ദല്‍ഹിയില്‍ നിന്നും വന്ന ഒരു ഫോണ്‍ കാളിലെ നിര്‍ദേശം പാലിക്കണമെങ്കില്‍ അത് കോണ്‍ഗ്രസിലെ അത്യുന്നതനായ ഒരു നേതാവായിരിക്കാം എന്നുറപ്പാണ്. ഇരുട്ടത്ത് മറഞ്ഞിരിക്കുന്ന ഈ നേതാവ് ആരാണ്?

എന്തായാലും വിദേശഫണ്ടോ അതല്ലെങ്കില്‍ ഇന്ത്യയ്‌ക്കകത്ത് നിന്നു തന്നെയുള്ള ഫണ്ടോ ഈ കേസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആരോ ഒഴുക്കിയിട്ടുണ്ടെന്ന് ഉറപ്പാണ്. അതിന് കര്‍ണ്ണാടക ഭരിയ്‌ക്കുന്ന സര്‍ക്കാരിലെ ഒരു ശക്തന്റെ പിന്തുണയും ഉണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

ബിജെപി എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടും ധര്‍മ്മസ്ഥയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ വിദേശത്ത് നിന്നും ഫണ്ട് ഒഴുകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് മാത്രം അന്വേഷിക്കാനാണ് കര്‍ണ്ണാടക സര്‍ക്കാര്‍ എന്‍ഐഎക്ക് അനുവാദം നല്‍കിയിട്ടുള്ളത്. അതിനര്‍ത്ഥം, വിദേശഫണ്ടല്ല, ഇന്ത്യയ്‌ക്കകത്ത് നിന്നുള്ള ഫണ്ട് തന്നെയായിരിക്കാം എന്നും ചിലര്‍ നിഗമനത്തിലെത്തുന്നു. എന്തായാലും ചുരുളഴിയാന്‍ ഒരു പാട് രഹസ്യങ്ങള്‍ ധര്‍മ്മസ്ഥല ഗൂഢാലോചനയ്‌ക്ക് പിന്നില്‍ ഉണ്ട്. മഹേഷ് ഷെട്ടി തിമ്മറോഡി, ജയന്ത് ടി, ഗിരീഷ് മടന്നവര്‍ എന്നിവരെല്ലാം യഥാര്‍ത്ഥ പ്രതികള്‍ മുന്നില്‍ നിര്‍ത്തിയ ഡമ്മി ഹിന്ദു പ്രതികള്‍ മാത്രമാണെന്നും കരുതപ്പെടുന്നു. ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താല്‍ മാവോയിസ്റ്റ് മീഡിയ, അഭിഭാഷകസംഘം, എന്‍ജിഒകള്‍, മതപരിവര്‍ത്തന ലോബി, കോണ്‍ഗ്രസ്, ഇടത് രാഷ്‌ട്രീയക്കാര്‍, ഇസ്ലാമിക മതമൗലിക ശക്തികള്‍ യൂട്യൂബര്‍മാര്‍ എന്നിവര്‍ കൈകോര്‍ത്തുപിടിച്ച് ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ നടത്തിയ ഒരു വലിയ ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല വ്യാജആരോപണക്കേസ് എന്നാണ് ആരോപിക്കപ്പെടുന്നത്.

Tags: BahubaliLawAdvocatesDharmasthalaMaskmanDharmasthala mass burial caseSri templeHindutvasupremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

India

എസ്ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അനിവാര്യം; നിയമസാധുത ശരിവച്ച് സുപ്രീംകോടതി

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.