Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീകോവിലിനു മുന്നില്‍ കൈയും കെട്ടി നില്‍ക്കുന്നവരാണ് അയ്യപ്പ സംഗമം നടത്തുന്നത്: വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 01:23 pm IST
in Thiruvananthapuram
ഗണേശോത്സവങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടു നടന്ന സാംസ്‌കാരിക സമ്മേളനം പഴവങ്ങാടിയില്‍ മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഗണേശോത്സവങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടു നടന്ന സാംസ്‌കാരിക സമ്മേളനം പഴവങ്ങാടിയില്‍ മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ശ്രീകോവിലിനു മുന്നില്‍ പോയി കൈയും കെട്ടി നോക്കി നില്‍ക്കുന്നവരാണ് ഭക്തരെ കബളിപ്പിക്കാന്‍ ശബരിമലയില്‍ അയ്യപ്പ സംഗമം നടത്തുന്നതെന്ന് മുന്‍കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഗണേശോത്സവ ട്രസ്റ്റ് സംഘടിപ്പിച്ച ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയുടെ സാംസ്‌ക്കാരിക സമ്മേളനം പഴവങ്ങാടിയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പനെയും ഗണപതിയേയുമൊക്കെ അവഹേളിക്കുന്നവരാണ് സംസ്ഥാനം ഭരിക്കുന്നത്. സനാധന ധര്‍മത്തെ വൈറസിനെ പോലെ തുടച്ച് നീക്കണമെന്ന് പറഞ്ഞ തമിഴ്‌നാട് മന്ത്രിയെ അയ്യപ്പ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നു. ഇത് വിശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ വീട്ടില്‍ നടത്തിയ ഗണേശ പൂജയില്‍ പങ്കെടുത്ത പ്രധാനമന്ത്രിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരാണ് ഇപ്പോള്‍ ഭക്തസംഗമവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഗണപതിയും അയ്യപ്പനുമൊക്കെ മിത്തല്ലെന്നും അവതാര മൂര്‍ത്തകളാണെന്ന് ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മനസ്സിലാക്കിയാല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. വിഗ്രഹ ഘോഷയാത്ര മൈസൂര്‍ ആശ്രമം മഠാധിപതി ആഘോരി ഭൈരവ സ്വാമികള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അംബ ആശ്രമം ഗൂഢല്ലൂര്‍ മഠാധിപതി മഹാമണ്ഡലേശ്വര്‍ ശങ്കരകൃഷ്ണാനന്ദ സരസ്വതി, ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ ആശ്രമം മഠാധിപതി ശ്രിശക്തി ശാന്താനന്ദ മഹര്‍ഷി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ആഘോഷകമ്മറ്റി ചെയര്‍മാന്‍ രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ഗണേശോത്സവ ട്രസ്റ്റ് കണ്‍വീനര്‍ ആര്‍.ഗോപിനാഥന്‍ നായര്‍, ജനറല്‍ സെക്രട്ടറി രാധാകൃഷ്ണമോനോന്‍, കൗണ്‍സിലര്‍ രാജേന്ദ്രന്‍, എസ്.എന്‍. രഘുചന്ദ്രന്‍നായര്‍, ശിവജി ജഗനാഥന്‍, ആറ്റുകാല്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സ്ഥലങ്ങളില്‍ നിന്നും ഗണപതിയുടെ വിവിധ രൂപത്തിലുള്ള വിഗ്രഹങ്ങള്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും ഘോഷയാത്രയായി ശംഖുമുഖം കടല്‍ തീരത്ത് എത്തിച്ച് തുടര്‍ന്ന് നടന്ന ഗണപതിഹോമത്തിനു ശേഷം വിഗ്രഹങ്ങള്‍ കടലില്‍ നിമഞ്ജനം ചെയ്തു.

Tags: v.muraleedharanGlobal Ayyappa Sangamam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വരവ് -ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ആഗോള അയ്യപ്പസംഗമത്തിന്റെ സ്‌പോണ്‍സറാകാനും പോറ്റി ശ്രമിച്ചു;’സ്‌പോണ്‍സര്‍ കോഓര്‍ഡിനേറ്റര്‍’ ആയി നിശ്ചയിച്ചിരുന്നു

Kerala

ആഗോള അയ്യപ്പസംഗമം: ദേവസ്വം ബോര്‍ഡ് ഇനിയും നല്‍കാനുളളത് 4.35 കോടിലധികം രൂപ, പണം കൊടുക്കേണ്ടത് ഊരാളുങ്കലിനും ഹോട്ടലുകള്‍ക്കും,കണക്കില്‍ പൊരുത്തക്കേട്

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.