Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാജവും രാഷ്‌ട്രവും സ്വന്തമെന്നതാണ് സ്വയംസേവകന്റെ ഭാവം: സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 08:31 am IST
in India
ആര്‍എസ്എസ് ബിലാസ്പൂര്‍ വിഭാഗ് സംഘചാലകായിരുന്ന കാശിനാഥ് ഗോറിന്റെ സ്മരണിക ഛത്തിസ്ഗഡ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്യുന്നു

ആര്‍എസ്എസ് ബിലാസ്പൂര്‍ വിഭാഗ് സംഘചാലകായിരുന്ന കാശിനാഥ് ഗോറിന്റെ സ്മരണിക ഛത്തിസ്ഗഡ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്യുന്നു

ബിലാസ്പൂര്‍ (ഛത്തീസ്ഗഡ്): സംഘം സമാജവും രാഷ്‌ട്രവുമാണെന്നും ഇതെല്ലാം സ്വന്തമെന്ന ഭാവമാണ് സ്വയംസേവകനില്‍ വളരുന്നതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബിലാസ്പൂര്‍ വിഭാഗ് സംഘചാലകായിരുന്ന കാശിനാഥ് ഗോറിന്റെ സ്മരണിക ഛത്തിസ്ഗഡ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വയംസേവകന്റെ വ്യക്തിത്വം എല്ലാ മേഖലയിലുള്ളവരെയും ആകര്‍ഷിക്കുന്നതാകണമെന്ന് പൂജനീയ ഡോക്ടര്‍ജി പറയുമായിരുന്നു. അത്തരത്തിലുള്ള മാതൃകയായിരുന്നു കാശിനാഥ് ഗോര്‍. എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരു രത്നദ്വീപായിരുന്നു അദ്ദേഹം. ഒരിക്കലും അദ്ദേഹം പ്രശസ്തി ആഗ്രഹിച്ചില്ല.

സംഘത്തില്‍ സ്വയംസേവകനാണ് ഏറ്റവും പ്രാധാന്യമെന്ന് ശ്രീഗുരുജി പറയാറുണ്ട്. ഒരു മണിക്കൂര്‍ ശാഖയിലെ ജീവിതം 23 മണിക്കൂര്‍ സമാജജീവിതത്തിന് ഉപകരിക്കുന്നതാകണം. എല്ലാ തടസങ്ങളിലും വെല്ലുവിളികളിലും അവര്‍ സംഘത്തെ ശക്തിപ്പെടുത്തി. ഒരു നല്ല സ്വയംസേവകന്‍ അച്ചടക്കമുള്ളവനും കഠിനാധ്വാനിയുമാണ്.

സമൂഹത്തിലായാലും വീട്ടിലായാലും എല്ലാവരെയും കണ്ടറിഞ്ഞ് സേവിക്കുന്നത് അവരുടെ പ്രകൃതമാണ്.

ശിവാജി മഹാരാജിന്റെ വീര്യം വേണമെന്ന് എല്ലാവരും ആഗ്രഹിക്കും. പക്ഷേ അത് നേടാന്‍ പ്രയാസമാണ്. ഒരു വ്യക്തി എന്ന നിലയില്‍, കുടുംബത്തെ സന്തുഷ്ടമായി നിലനിര്‍ത്താനും സമൂഹത്തില്‍ സംസ്‌കാരം വളര്‍ത്താനും ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്.

എന്റെ കുടുംബം നല്ലവരായി തുടരേണ്ടത് സമൂഹത്തിന്റെ നന്മയ്‌ക്ക് അനിവാര്യമാണ് എന്ന ചിന്തയില്‍, സര്‍വേ ഭവന്തു സുഖിനഃ എന്ന ദര്‍ശനം ഒരാള്‍ക്ക് ലഭിക്കുന്നു.

കാശിനാഥ്ജി യഥാര്‍ത്ഥ സ്വയംസേവകനായിരുന്നു. സമാജസേവനത്തിന്റെ ചുമതല അദ്ദേഹത്തിന് ആവശ്യമായിരുന്നില്ല. സൂര്യനെപ്പോലെ പ്രകാശിക്കുകയും ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വമുണ്ട്, എന്നാല്‍ ഇരുട്ടില്‍, ഒരാള്‍ ഒരു വിളക്ക് പോലെ പ്രകാശിക്കണം, അത് കൂടുതല്‍ ആവശ്യമാണ്. സംഘത്തിന്റെ നൂറു വര്‍ഷത്തെ യാത്രയില്‍, അത്തരം നല്ല മനുഷ്യരെ നമ്മള്‍ ഓര്‍മിച്ചുകൊണ്ടേയിരിക്കണം, സര്‍സംഘചാലക് പറഞ്ഞു. ഛത്തീസ്ഗഡ് നിയമസഭാ സ്പീക്കര്‍ ഡോ. രമണ്‍ സിങ് അദ്ധ്യക്ഷത
വഹിച്ചു.

Tags: RSS SarsangchalakDr Mohan BhagvatRSS@100swayam sevakKashinath Gore
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Main Article

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം
Kerala

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.