Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല; തീവെട്ടിക്കൊള്ളയുമായി തിരുവനന്തപുരം നഗരസഭ

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Aug 30, 2025, 12:10 pm IST
in Kerala

തിരുവനന്തപുരം: നഗരത്തിലെത്തുന്ന വാഹന ഉടമകളില്‍ നിന്നും പാര്‍ക്കിങിന്റെ പേരില്‍ തീവെട്ടിക്കൊള്ളയുമായി മേയര്‍ ആര്യരാജേന്ദ്രന്‍. 38 റോഡു വശങ്ങളില്‍ക്കൂടി പാര്‍ക്കിങിന് ഫീസ് ഈടാക്കാന്‍ നീക്കം. കടകളില്‍ സാധനങ്ങള്‍ വാങ്ങിയ്‌ക്കാന്‍ എത്തുന്നവരുടെ വാഹന ഉടമകളില്‍ നിന്നും പിഴ ഈടാക്കുന്നതോടെ ചെറുകിട വ്യാപാരികള്‍ ബുദ്ധമുട്ടിലാകും.

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും മെല്ലെപ്പോക്ക് നയം സ്വീകരിച്ചതിനാലാണ് വാഹനയാത്രികരുടെ കഷ്ടകാലം ആരംഭിക്കുന്നത്. മെഡിക്കല്‍ കോളജിലും കിഴക്കേകോട്ടയിലും നിശ്ചയിച്ചിട്ടുള്ള പാര്‍ക്കിങ് കേന്ദ്രങ്ങളുടെ നിര്‍മാണം എങ്ങുമെത്തിയില്ല. തമ്പാനൂരിലും പാളയത്തും പൂര്‍ത്തിയാക്കിയ കേന്ദ്രങ്ങളില്‍ നാമമാത്രമായ സൗകര്യമാണുള്ളത്. നഗരസഭയിലെ പാര്‍ക്കിങ് കേന്ദ്രത്തിലാകട്ടെ കോര്‍പ്പറേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരുടെ വാഹനങ്ങള്‍പോലും പാര്‍ക്ക് ചെയ്യാന്‍ ഇടം തികയുന്നില്ല.

കിഴക്കേകോട്ട ഗാന്ധിപാര്‍ക്ക് മൈതാനത്തില്‍ വാഹനം പാര്‍ക്കുചെയ്യാന്‍ സര്‍ക്കസ് പഠിക്കണം. തോന്നുംപടി പാര്‍ക്കുചെയ്യുന്ന ഇവിടെ കയറുന്ന വാഹനങ്ങള്‍ തിരിച്ചിറക്കണമെങ്കില്‍ മണിക്കൂറുകള്‍ കാത്തിരിക്കുകയും വേണം.

നഗരസഭയുടെ പിടിപ്പുകേട് മൂലം ഗതാഗതക്കുരുക്ക് വര്‍ധിച്ചതോടെയാണ് പ്രധാന റോഡുകളില്‍ പേ ആന്റ് പാര്‍ക്കിങ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തെ തുടര്‍ന്നാണ് പാര്‍ക്കിങിന് അനുവാദം നല്‍കേണ്ട റോഡുകളുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിയത്.

നിലവില്‍ പാര്‍ക്കിങ് സംവിധാനം നടപ്പാക്കിയിട്ടുള്ളവ ഉള്‍പ്പെടെയുള്ള റോഡുകളിലാണ് പണം ഈടാക്കുക. ഇതൊഴികെ മറ്റുള്ള സ്ഥലങ്ങളില്‍ പാര്‍ക്കുചെയ്താല്‍ ‘പിഴ’ എന്ന നിലയില്‍ കൂടുതല്‍ തുക ഈടാക്കും. 38 റോഡുകളൊഴികെയുള്ളവ ‘നോ പാര്‍ക്കിങ്’ ഏരിയ ആയി പ്രഖ്യാപിക്കാന്‍ ട്രാഫിക് പോലീസ് ശിപാര്‍ശ നല്‍കിക്കഴിഞ്ഞു.

പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്ന റോഡുകള്‍

എംജി കോളജിന്റെ ആദ്യ ഗേറ്റ് മുതല്‍ രണ്ടാമത്തെ ഗേറ്റ് വരെയും മോഡല്‍ സ്‌കൂള്‍-പനവിള റോഡില്‍ മോഡല്‍ സ്‌കൂള്‍ ബസ് സ്‌റ്റോപ്പിന് ശേഷം ഖാദി ബോര്‍ഡ് ഓഫീസ് വരെയും പാര്‍ക്കിങ് സംവിധാനമൊരുക്കും. സ്റ്റാച്യു-ഓവര്‍ബ്രിഡ്ജ് റോഡില്‍ സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് മുതല്‍ പുളിമൂട് വരെയും പുളിമൂട് മുതല്‍ ആയുര്‍വേദ കോളജിന്റെ രണ്ടാമത്തെ ഗേറ്റ് വരെയും ഓവര്‍ബ്രിഡ്ജ്-പഴവങ്ങാടി റോഡില്‍ ഓവര്‍ബ്രിഡ്ജ് മുതല്‍ പഴവങ്ങാടി റോഡിന്റെ ഇടതു വശത്തും തകരപ്പറമ്പ് ഫ്‌ളൈ ഓവര്‍ മുതല്‍ പഴവങ്ങാടി വരെ റോഡിന്റെ വലതു വശത്തും പാര്‍ക്കിങ് അനുവദിക്കും.

അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡില്‍ കാമാക്ഷി ദേവീ ക്ഷേത്രം മുതല്‍ കിള്ളിപ്പാലം വരെയും കിള്ളിപ്പാലം-കല്‍പ്പാളയം റോഡില്‍ ഇന്ത്യന്‍ ഓയില്‍ പമ്പ് മുതല്‍ ആണ്ടിയിറക്കം വരെയും കരമന ബസ് ബേ മുതല്‍ കല്‍പ്പാളയം വരെയും മേലെ പഴവങ്ങാടി-പവര്‍ഹൗസ് റോഡിലെ ഫ്‌ളൈ ഓവറിന് കീഴിലും പാര്‍ക്കിങ് അനുവദിക്കും.

ആര്‍എംഎസ്-എസ്എസ് കോവില്‍ റോഡിന്റെ ഇടതു വശത്തും ആയുര്‍വേദ കോളജ്-കുന്നുംപുറം റോഡിന്റെ വലതു വശത്തും തൈക്കാട്-മേട്ടുക്കട റോഡില്‍ തൈക്കാട് ഇശക്കി അമ്മന്‍ ക്ഷേത്രം മുതല്‍ മേട്ടുക്കട റിലയന്‍സ് ഫ്രഷ് വരെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഗേറ്റ് മുതല്‍ മേട്ടുക്കട അമൃത ഹോട്ടല്‍ വരെയും പേട്ട റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും വാഹനങ്ങള്‍ പണം നല്‍കി നിറുത്തിയിടാം. വാഹനങ്ങള്‍ക്കൊന്നിന് മണിക്കൂറില്‍ 10 രൂപ വീതമാണ് ഈടാക്കുക.

 

Tags: Thiruvananthapuram Corporationvehicle parking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.