Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി മോദിയെ ‘നീ’ എന്ന് വിളിച്ച് അധിക്ഷേപം, മോദിയുടെ അമ്മയെയും അധിക്ഷേപിച്ചു;; അതിര് കടന്ന് രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര

രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ പ്രധാനമന്ത്രി മോദിയെ നീ എന്ന് വിളിച്ച് അധിക്ഷേപം. മോദിയുടെ അമ്മയെയും അധിക്ഷേപിച്ച് പ്രസംഗം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ നിന്നുകൊണ്ട് മുഖം തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ ഹിന്ദിയില്‍ ആണ് പ്രധാനമന്ത്രി മോദിയെയും അമ്മയെയും ചീത്ത വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 09:36 pm IST
in India
മോദി അമ്മയുടെ പാദങ്ങള്‍ കഴുകുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബീഹാറില്‍ വോട്ട് അധികാര്‍ യാത്രയുടെ ഭാഗമായി ബൈക്കില്‍ യാത്ര ചെയ്യുന്നു (വലത്ത്)

മോദി അമ്മയുടെ പാദങ്ങള്‍ കഴുകുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബീഹാറില്‍ വോട്ട് അധികാര്‍ യാത്രയുടെ ഭാഗമായി ബൈക്കില്‍ യാത്ര ചെയ്യുന്നു (വലത്ത്)

പട്ന:: രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ പ്രധാനമന്ത്രി മോദിയെ നീ എന്ന് വിളിച്ച് അധിക്ഷേപം. മോദിയുടെ അമ്മയെയും അധിക്ഷേപിച്ച് പ്രസംഗം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ നിന്നുകൊണ്ട് മുഖം തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ ഹിന്ദിയില്‍ ആണ് പ്രധാനമന്ത്രി മോദിയെയും അമ്മയെയും ചീത്ത വിളിക്കുന്നത്.

രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രിയങ്കയും ചേര്‍ന്ന് ബുധനാഴ്ച ബുള്ളറ്റില്‍ കയറി യാത്ര തുടങ്ങിയ ബീഹാറിലെ ധര്‍ഭംഗയിലെ സ്റ്റേജിലാണ് മോദിയെയും അമ്മയെയും അധിക്ഷേപിച്ചത്.” ഇത് ആരാണ് വിളിച്ചതെന്ന് അറിയില്ല. ആറ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാഘട്ബന്ധന്‍ മുന്നണിയിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സ്റ്റേജില്‍ ഉണ്ടായിരുന്നു”.- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബീഹാറിലെ ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നു.

“രാഹുല്‍ ഗാന്ധിയ്‌ക്ക് സാഡിസ്റ്റിന്റെ മനസ്സായിക്കഴിഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആഹ്ളാദം കണ്ടെത്തുന്ന യുവനേതാവായി രാഹുല്‍ ഗാന്ധി മാറിയിരിക്കുന്നു. “- ബിജെപിഎംപി സംപിത് പത്ര വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. “ഒരു കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്ന കോണ്‍ഗ്രസിന് ആ മാന്യത നഷ്ടമായി. എത്രയോ വര്‍ഷമായി അധികാരത്തില്‍ നിന്നും പുറത്ത് നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് ഒരു തെരുവ് റൗഡി പാര്‍ട്ടിയായി അധപതിച്ചിരിക്കുന്നു”.- സംപിത് പത്ര പറഞ്ഞു. കഴിഞ്ഞ അഞ്ചാറ് ദിവസമായി ബീഹാറില്‍ രാഹുല്‍ഗാന്ധിയും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നീ എന്നാണ് പ്രധാനമന്ത്രി മോദിയെ അഭിസംബോധന ചെയ്തിരുന്നതെന്നും ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഈ വീഡിയോയില്‍ കണ്ടതെന്നും സംപിത് പത്ര കുറ്റപ്പെടുത്തി. “കോണ്‍ഗ്രസ് അധിക്ഷേപത്തിന്റെ രാഷ്‌ട്രീയമാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. കാരണം ഒരിയ്‌ക്കലും അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാവുന്നതോടെയാണിത്”.-സംപിത് പത്ര അഭിപ്രായപ്പെട്ടു.

അർഹതയില്ലാത്തവർ പട്ടികയിൽ ഉൾപ്പെടുന്നില്ല എന്നുറപ്പാക്കാന്‍ തെരഞ്ഞെടപ്പ് കമ്മീഷന്‍ ബീഹാറിലെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിശോധന നടത്തിയിരുന്നു. ബീഹാറിലെ ആകെയുള്ള 7.89 കോടി വോട്ടര്‍മാരില്‍ മേല്‍വിലാസം കണ്ടെത്താന്‍ കഴിയാത്ത, ഇരട്ടവോട്ടുകള്‍ ഉള്‍പ്പെടെ 65 ലക്ഷം വ്യാജവോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത് തേജസ്വി യാദവിനും രാഹുല്‍ ഗാന്ധിയ്‌ക്കും സ്വീകാര്യമായില്ല. ഇതോടെയാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധം തുടങ്ങിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്. ഈ വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനത്തിലെ വിമര്‍നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും രാഹുല്‍ ഗാന്ധിക്ക് ഇതുവരെ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച തര്‍ക്കം ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ വാദം കേള്‍ക്കള്‍ നടക്കുകയാണിപ്പോള്‍. പൊതുവേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദമുഖങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിക്കുന്നത്. പക്ഷെ അന്തിമവിധി പുറത്തുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞതിന് പിന്നാലെയാണ് വോട്ട് അധികാര്‍ യാത്ര സംഘടിപ്പിച്ചത്. ബീഹാറില്‍ ഉടനീളം രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബൈക്കില്‍ യാത്ര ചെയ്യുന്നത്. ഒരു റൗഡിസംഘത്തിന്റെ യാത്ര പോലെയാണ് ഈ യാത്ര. പൊതുവേ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഈ യാത്ര നടക്കുന്നത്.

ബംഗ്ലാദേശില്‍ സംഭവിച്ചതുപോലെ ഒരു കലാപം ഇന്ത്യയില്‍ നടത്തി മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ അമേരിക്കയിലെ അധികാരസംഘമായ ഡീപ് സ്റ്റേറ്റിന് പദ്ധതിയുണ്ടെന്ന വാര്‍ത്ത ശക്തമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കുക എന്നാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് പറയുന്നു. അത് ഇന്ത്യയില്‍ നടപ്പാക്കുന്ന ദൗത്യമാണ് രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കുന്നതത്രെ. അതിന്റെ ഒരു ടൂള്‍ കിറ്റ് മാത്രമാണ് വോട്ട് അധികാര്‍ യാത്ര.

 

 

Tags: Vote Adhikar YatraRahul GandhiBiharSampit PatraTejaswi Yadav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

Kerala

രത്തൻ ഖേൽക്കറുടെ നിയമനത്തിലൂടെ രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടു; രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ

Samskriti

നളന്ദ: അറിവിന്റെ ജ്വാല

India

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

പുതിയ വാര്‍ത്തകള്‍

പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിത ശക്തിയുടെ ആക്രമണം: കോടതി

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

ഗുജറാത്തിനെതിരെ കേരളത്തിനായി പോയിന്റ് നേട്ടത്തിനായുള്ള ലിയയുടെ കുതിപ്പ്‌

കേരള വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം ജയം; പുരുഷ ടീം നോക്കൗട്ടില്‍

ലാ റോജ 26; റയല്‍ താരങ്ങളില്ലാതെ സ്പാനിഷ് പട

മെസി കളിക്കിടെ പരിക്കേറ്റ് പിന്‍വാങ്ങി

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.