Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ നിന്നും ആരാണ് വിളിച്ചത്? ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ കാരണം……

ദല്‍ഹിയില്‍ നിന്നും വന്ന വിളിയോടെയാണ് ഉടനെ ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തെ അപകീര്ത്തിപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സിദ്ധരാമയ്യ തീരുമാനിച്ചത്. തലേ ദിവസം വരെ പൊലീസ് അന്വേഷണത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ സിദ്ധരാമയ്യ ഒറ്റ രാത്രികൊണ്ടാണ് മാറിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 12:49 pm IST
inIndia
തേജസ്വി സൂര്യ എംപി (ഇടത്ത്)

തേജസ്വി സൂര്യ എംപി (ഇടത്ത്)

ബെംഗളൂരു: ദല്‍ഹിയില്‍ നിന്നും വന്ന വിളിയോടെയാണ് ഉടനെ ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തെ അപകീര്ത്തിപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സിദ്ധരാമയ്യ തീരുമാനിച്ചത്. തലേ ദിവസം വരെ പൊലീസ് അന്വേഷണത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ സിദ്ധരാമയ്യ ഒറ്റ രാത്രികൊണ്ടാണ് മാറിയത്. ഇത്രയും ശക്തനായ ആരാണ് ദല്‍ഹിയില്‍ നിന്നും സിദ്ധരാമയ്യയെ വിളിച്ചതെന്നും ഇത് എന്‍ഐഎ വന്ന് അന്വേഷിച്ചാല്‍ മാത്രമേ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന ആ വ്യക്തിയെ പിടികൂടാനാകൂ എന്ന് ബിജെപി എംപിയും ഭാരതീയ യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റുമായ തേജസ്വി സൂര്യ പ്രതികരിച്ചു.

എന്തുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിന് മുന്‍പ് പരാതിക്കാരന്‍ പറയുന്നത് സത്യമാണോ എന്ന് ഒരു പ്രാഥമിക അന്വേഷണം നടത്തിയില്ല. അതിനര്‍ത്ഥം ഇതിന് പിന്നില്‍ ഒരു ഗൂഢാലോചനയുണ്ട് എന്നാണ്. – തേജസ്വി സൂര്യ പറയുന്നു.

ധര്‍മ്മസ്ഥലയിലെ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ ഐഎഎസ് ജോലി രാജിവെച്ച് കോണ്‍ഗ്രസ് എംപിയായ തമിഴ്നാട്ടില്‍ നിന്നുള്ള ശശികാന്ത് സെന്തിലിന്റെ പങ്ക് അന്വേഷിക്കണമെന്ന്  ശ്രീ അയ്യര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പേര്‍ ആവശ്യപ്പെടുന്നുണ്ട്. ധര്‍മ്മസ്ഥല ക്ഷേത്രം നിലകൊള്ളുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ ഡപ്യൂട്ടി സൂപ്രണ്ടായി ശശികാന്ത് സെന്തില്‍  പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇക്കാലയളവില്‍ അദ്ദേഹം പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചങ്ങാത്തമുണ്ടാക്കിയിട്ടുണ്ടെന്നും സാമൂഹ്യ നിരീക്ഷനായ ശ്രീ അയ്യര്‍ തന്റെ വീഡിയോയില്‍ ആരോപിക്കുന്നു. മണല്‍ ഖനന ലോബിയുമായി ചേര്‍ന്ന് നടത്തിയ സാമ്പത്തിക അഴിമതി പിടികൂടിയതിന്റെ പേരില്‍  ശശികാന്ത് സെന്തിലിനെ അന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കുകയായിരുന്നെന്നും എന്നാല്‍ പിന്നീട് താന്‍ കശ്മീരില്‍ 370ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചതിന് തന്നെ പുറത്താക്കുകയായിരുന്നെന്ന് പ്രചാരണം നല്‍കി ശശികാന്ത് സെന്തില്‍ തന്റെ പുറത്താക്കലിന് രാഷ്‌ട്രീയ മാനം കൊടുക്കുകയായിരുന്നുവെന്നും ശ്രീ അയ്യര്‍ ആരോപിക്കുന്നു. മുന്‍ ഐഎഎസ് കാരനായതിനാല്‍ അദ്ദേഹമാണ് ധര്‍മ്മസ്ഥല ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളതെങ്കില്‍ അതിന്റെ കാരണം കണ്ടെത്തുക എളുപ്പമായിരിക്കില്ലെന്നും എങ്ങിനെ തെറ്റുകളെ മറയ്‌ക്കാമെന്ന് ഐഎഎസുകാര്‍ക്ക് നന്നായി അറിയാമെന്നും ശ്രീ അയ്യര്‍ തന്റെ വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്. ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ കര്‍ണ്ണാടകയിലെ ദ ന്യൂസ് മിനിറ്റ്. കോം (The News Minute dotcom) ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മാവോയിസ്റ്റ് മാധ്യമങ്ങള്‍ ഉണ്ടെന്നും പറയുന്നു. മാവോയിസ്റ്റ് മാധ്യമസംഘവും ക്രിസ്തീയ മതപരിവര്‍ത്തന ലോബിയും യുഎസ് ആസ്ഥാനമായ ഡീപ് സ്റ്റേറ്റും തമ്മില്‍ അദൃശ്യമായ എന്നാല്‍ അഭേദ്യമായ ബന്ധമുണ്ടെന്നും റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി ആോപിക്കുന്നു.

പക്ഷെ എന്‍ഐഎയെ ധര്‍മ്മസ്ഥല ഗൂഢാലോചനയ്‌ക്ക് പിന്നിലെ അന്വേഷണത്തിലേക്ക് കൊണ്ടുവരുന്നതിനെ സിദ്ധരാമയ്യ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്. കര്‍ണ്ണാടകയിലെ ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെ എന്ന നിലപാടാണ് ആഭ്യന്ത്രരമന്ത്രി ജി പരമേശ്വര പ്രഖ്യാപിച്ചത്. മാത്രമല്ല, അന്വേഷണം ഇത്ര സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഇല്ലെന്നും കൂടി പ്രഖ്യാപിച്ചതോടെ ഈ അന്വേഷണം പ്രഹസനമാകുമെന്ന ആശങ്കയാണ് തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെയ്‌ക്കുന്നത്.

Tags: Maoist Mediaconversion mafiaKarnatakaBahubaliTejaswi SuryaNaxalitesDharmasthalaManjunatha templeshashikant senthil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.