Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉപരാഷ്‌ട്രപതിയായിരിക്കെ ജഗ്ധീപ് ധന്‍കറെ വിലവെയ്‌ക്കാത്ത രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ അദ്ദേഹത്തെ കാണാത്തതില്‍ വല്ലാത്ത വിഷമം

ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്‌ട്രപതിയായിരിക്കെ പാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങളെ അനാവശ്യമായി തടസ്സപ്പെടുത്തിയിരുന്ന രാഹുല്‍ ഗാന്ധിയെയും കൂട്ടരെയും തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ്. പാര്‍ലമെന്‍റ് ചേരുന്ന ദിവസങ്ങളില്‍ ഫലപ്രദമായി സമയം ചെലവഴിക്കുന്നതിന് പകരം അനാവശ്യ വിവാദമുണ്ടാക്കി സഭാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ എംപിമാരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 11:06 pm IST
in India
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അപഹാസ്യമായ രീതിയില്‍ അനുകരിക്കുന്ന തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി. അത് ക്യാമറയില്‍ പകര്‍ത്തുന്ന രാഹുല്‍ ഗാന്ധി.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അപഹാസ്യമായ രീതിയില്‍ അനുകരിക്കുന്ന തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി. അത് ക്യാമറയില്‍ പകര്‍ത്തുന്ന രാഹുല്‍ ഗാന്ധി.

ന്യൂദല്‍ഹി: ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്‌ട്രപതിയായിരിക്കെ പാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങളെ അനാവശ്യമായി തടസ്സപ്പെടുത്തിയിരുന്ന രാഹുല്‍ ഗാന്ധിയെയും കൂട്ടരെയും തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ്. പാര്‍ലമെന്‍റ് ചേരുന്ന ദിവസങ്ങളില്‍ ഫലപ്രദമായി സമയം ചെലവഴിക്കുന്നതിന് പകരം അനാവശ്യ വിവാദമുണ്ടാക്കി സഭാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ എംപിമാരും. ആ നാളുകളില്‍ സഭാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജഗ്ജീപ് ധന്‍കറും അതിനെതിരെ അധികപ്രസംഗം നടത്തി വാക്കൗട്ട് നടത്തുന്ന രാഹുല്‍ ഗാന്ധിയും ടിവി ചാനലുകളിലെയും പത്രങ്ങളിലെയും സ്ഥിരം കാഴ്ചയായിരുന്നു.

ജി20 വേദിയുടെ അധ്യക്ഷപദവി ഇന്ത്യയ്‌ക്ക് ലഭിച്ച സന്തോഷനാളുകളില്‍ പക്ഷെ രാഹുല്‍ ഗാന്ധി വിദേശത്ത് കേംബ്രി‍ഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഒരു ഇന്ത്യാവിരുദ്ധ എന്‍ജിഒ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇന്ത്യയ്‌ക്കെതിരെ അധിക്ഷേപം ചൊരിയുകയായിരുന്നു. ഇതില്‍ ജഗ്ധീപ് ധന്‍കര്‍ രൂക്ഷമായി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിരുന്നു. ലോകം മുഴുവന്‍ ഇന്ത്യയുടെ പ്രവര്‍ത്തനക്ഷമമായ ജനാധിപത്യത്തെ വാഴ്‌ത്തുമ്പോള്‍ ചിലര്‍ വിദേശമണ്ണിലിരുന്ന് നമ്മുടെ ജനാധിപത്യത്തെ ക്രൂരമായി വിമര്‍ശിക്കുന്നത് വേദനാജനകമാണെന്ന് അന്ന് ജഗ്ധീപ് ധന്‍കര്‍ രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് പറഞ്ഞിരുന്നു.

അതുപോലെ യുഎസില്‍ പോയി മറ്റൊരു അവസരത്തില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ അധിപക്ഷേപിച്ചപ്പോള്‍ ഇന്ത്യയുടെ ഭരണഘടനയെത്തൊട്ട് രാഹുല്‍ ഗാന്ധി എടുത്ത പ്രതിജ്ഞയെ അദ്ദേഹം തന്നെ ലംഘിച്ചിരിക്കുന്നുവെന്നാണ് ജഗ്ധീപ് ധന്‍കര്‍ വിമര്‍ശിച്ചത്. ഇങ്ങിനെ എത്രയോ സന്ദര്‍ഭങ്ങളില്‍ രാഹുല്‍ ഗാന്ധിയെ ജഗ്ധീപ് ധന്‍കര്‍ വിമര്‍ശിച്ചിരിക്കുന്നു.

ജഗ്ധീപ് ധന്‍കര്‍ നല്ലൊരു അഭിഭാഷകനായിരുന്നു. നല്ലൊരു പാര്‍ലമെന്‍റേറിയനും കൂടിയായിരുന്നു. അതിനാല്‍, പ്രതിപക്ഷ അംഗങ്ങളുടെ എല്ലാ ആക്രമണങ്ങളേയും അദ്ദേഹം തച്ചുടക്കുമായിരുന്നു. ഇതില്‍ സഹികെട്ട പ്രതിപക്ഷപാര്‍ട്ടികളിലൊന്നായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി കല്യാണ്‍ ബാനര്‍ജി ജഗ്ദീപ് ധന്‍കറുടെ രാജ്യസഭയിലെ ശൈലിയെ വികൃതമായി അനുകരിച്ച് ഒരിയ്‌ക്കല്‍ പരിഹസിക്കുകയുണ്ടായി.കല്യാണ്‍ ബാനര്‍ജിയുടെ ഈ മിമിക്രി രാഹുല്‍ ഗാന്ധി മൊബൈലില്‍ പകര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതുവഴി ജഗ്ധീപ് ധന്‍കറെ അപഹസിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം.

ഇപ്പോള്‍ പൊടുന്നനെ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്നും ജഗ്ധീപ് ധന്‍കര്‍ രാജിവെച്ചൊഴിഞ്ഞതോടെ രാഹുല്‍ ഗാന്ധി മുതലക്കണ്ണീരൊഴുക്കുകയാണ്. ഉപരാഷ്‌ട്രപതിയെ കാണാനില്ലെന്ന് പറഞ്ഞ് കെ.സി. വേണുഗോപാല്‍ തന്നെ വിളിച്ചെന്നും പെട്ടെന്നൊരുനാള്‍ ഉപരാഷ്‌ട്രപതി അപ്രത്യക്ഷമായതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ മുതലക്കണ്ണീര്‍. ഉപരാഷ്‌ട്രപതിയായിരുന്ന ജഗ്ധീപ് ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന് തനിക്ക് സംശയമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ദുഖം. സഭയില്‍ ഉണ്ടായിരുന്നപ്പോള്‍ അന്യോന്യം കടിച്ചുകീറുകയും ഏറെ പരിഹസിക്കുകയും ചെയ്ത വ്യക്തിയാണെന്നോര്‍ക്കണം.

പക്ഷെ ഇതിന് അമിത് ഷാ ഉറച്ച മറുപടിയും നല്‍കി. കാര്യമായി ഇന്ത്യയിലുടനീളം യാത്രകള്‍ ചെയ്തതിനാല്‍ രാഷ്‌ട്രപതിയുടെ ആരോഗ്യം മോശമായതാണ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന് കാരണമെന്നും അല്ലാതെ പ്രതിപക്ഷ നേതാക്കള്‍ സംശയിക്കുന്നതുപോലെ ആശങ്കപ്പെടാനൊന്നുമില്ലെന്നുമായിരുന്നു അമിത് ഷായുടെ മറുപടി. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്തരീതിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരിക്കുന്നുവെന്നേയുള്ളൂവെന്നും അമിത് ഷാ പറഞ്ഞു.

Tags: Rahul Gandhiamit-shahJagdeep DhankarVice President of Indiafake concern
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.