Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട നേതാക്കള്‍ പിന്മാറിയത് പലതും പുറത്തുവരുമോ എന്ന് ഭയന്ന്, രാഹുല്‍ പിന്നീട് വിശുദ്ധനാകും: പത്മജ

രാഹുല്‍ ഗാന്ധി പറഞ്ഞാലും പാലക്കാട് എംഎല്‍എ കേള്‍ക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 08:06 pm IST
in Kerala

തിരുവനന്തപുരം :രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ഇന്നലെ വൈകിട്ട് 3:00 മണി വരെ പറഞ്ഞ നേതാക്കള്‍ പിന്നീട് നിശബ്ദരായത് ആരുടെ ഫോണ്‍ കോള്‍ വന്നതിനുശേഷമാണ് വ്യക്തമാക്കണമെന്ന് പത്മജ വേണുഗോപാല്‍.

ഇപ്പോള്‍ കേവലം ആറുമാസത്തേക്കുള്ള സസ്‌പെന്‍ഷനു ശേഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഏറിയാല്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ കൂടി വയ്‌ക്കും. പല അന്വേഷണ റിപ്പോര്‍ട്ടുകളും കെപിസിസി ഓഫീസിലും ചവറ്റ് കൊട്ടയിലുമായി കിടക്കുന്നുണ്ട്.

ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടി ഒന്നര വര്‍ഷം മുന്‍പ് വി.ഡി. സതീശനോട് നേരിട്ട് ദുരനുഭവം പറഞ്ഞു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് എന്താണ് വി.ഡി. സതീശന്‍ സ്വീകരിച്ച നടപടി എന്ന് വ്യക്തമാക്കണമെന്ന് പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു.നിയമപരമായനടപടികളുമായി പോയിട്ടുണ്ടോ അല്ലെങ്കില്‍ കെപിസിസിയിലോ എഐസിസിയിലോ ഈ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടോ എന്നതെല്ലാം വ്യക്തമാക്കണം. നടപടിയെടുത്തു എന്ന് പറയുമ്പോള്‍ അതേ രീതിയില്‍ എല്ലാവരും വിഴുങ്ങും എന്നാണ് വിചാരം.

ഇത്രയും വാര്‍ത്തകളും വിവാദങ്ങളും ഉണ്ടായിട്ടും രാഹുല്‍ മാങ്കൂട്ടം അനങ്ങാത്തത് അദ്ദേഹത്തിന്റെ കയ്യില്‍ പലതും ഉള്ളതുകൊണ്ടാണ്. അതൊക്കെ പുറത്തുവന്നാല്‍ പലരുടെയും തല പോകും. സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടിയാണ് പല നേതാക്കളും ഇപ്പോള്‍ രാഹുലിന് സംരക്ഷണം ഒരുക്കുന്നത്.

രാഹുല്‍ എംഎല്‍എയായി തുടര്‍ന്നാല്‍ ആ ഓഫീസിലേക്ക് സ്ത്രീകള്‍ എങ്ങനെ ധൈര്യത്തോടെ കയറി ചെല്ലും. മാധ്യമങ്ങള്‍ എത്ര എഴുതിയാലും രാഹുല്‍ മാങ്കൂട്ടത്തിന് ഒന്നും സംഭവിക്കില്ല, അദ്ദേഹത്തെ സംരക്ഷിക്കാന്‍ ആളുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞാലും പാലക്കാട് എംഎല്‍എ കേള്‍ക്കില്ല. കെ.സി. വേണുഗോപാലന്റെ ഭാര്യ പ്രതികരിച്ചിട്ട് നിമിഷങ്ങള്‍ക്കകം പിന്‍വലിക്കേണ്ടി വന്നു. രാഹുലിനെതിരെ പ്രതികരിച്ച ഉമ തോമസിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നമ്മള്‍ കാണുന്നതാണ്. ഇതിന്റെ എല്ലാം പിന്നില്‍ രാഹുലിന്റെയും ഷാഫിയുടെയും നിയന്ത്രണത്തിലുള്ള ആളുകളാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. രാജിവയ്‌ക്കാതെ നീട്ടി നീട്ടി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി രാഹുലിനെ വിശുദ്ധന്‍ ആക്കി കോണ്‍ഗ്രസ് പ്രഖ്യാപിക്കും. പരാതി പറഞ്ഞ പെണ്‍കുട്ടികള്‍ മോശക്കാരാകും. അവരോട് മോശമായി പെരുമാറിയ ആള്‍ വിശുദ്ധനാകും, ഇതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.

എല്ലാ വൃത്തികേടുകളുടെയും കേന്ദ്രമായി കോണ്‍ഗ്രസ് മാറി. നേതാക്കളെ നിശബ്ദരാക്കിയ രാഹുലിന്റെ കൈയിലെ ആയുധം എന്താണെന്ന് കാലം തെളിയിക്കും. ഇപ്പോള്‍ സംഭവിച്ചത് ചെറിയ തുടക്കം മാത്രമാണ്. ഇനിയും പല വിവരങ്ങളും പുറത്തുവരാന്‍ ഉണ്ട്, പലരും വീഴും. പലതും തനിക്കും അറിയാമെന്ന് പറഞ്ഞ പത്മജ വേണുഗോപാല്‍ പരാതി ലഭിച്ചിട്ടില്ല എന്ന് ഉള്‍പ്പെടെ നേതാക്കള്‍ പറയുന്നത് കള്ളത്തരമാണെന്നും പറഞ്ഞു.രാഹുലിനെ ഭയക്കുന്നവര്‍ കേരളം മുതല്‍ അങ്ങ് ദല്‍ഹിവരെ ഉണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ലെന്ന് തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പത്മജ വേണുഗോപാല്‍ പറഞ്ഞു.

 

 

Tags: Girlsuspensioncongresssaintpadmaja venugopalMLArahul mankoottam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.