Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ന്യൂസ് 18ന് അറിയേണ്ടത് ഫോറന്‍സിക് പരിശോധനാഫലം….നൂറ് സ്ത്രീകള്‍, നാനൂറ്, ആയിരം, 22000 സ്ത്രീകള്‍….എല്ലാം ആവിയായിപ്പോയി

കേരളത്തിലെ മാധ്യമങ്ങള്‍ ഇനിയും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരിയായ വീരേന്ദ്രഹെഗ്ഗഡ്ഡെയെ കുടുക്കാന്‍ കഴിയാത്തതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിരാശയിലാണ്. മാത്രമല്ല, ഇപ്പോള്‍ അവര്‍ പ്രതീക്ഷ മുറുകെപ്പിടിക്കുന്നത് 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 10:47 pm IST
in India
ധര്‍മ്മസ്ഥലയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞ ശുചീകരണത്തൊഴിലാളി

ധര്‍മ്മസ്ഥലയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞ ശുചീകരണത്തൊഴിലാളി

ബെംഗളൂരു: കേരളത്തിലെ മാധ്യമങ്ങള്‍ ഇനിയും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരിയായ വീരേന്ദ്രഹെഗ്ഗഡ്ഡെയെ കുടുക്കാന്‍ കഴിയാത്തതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിരാശയിലാണ്. മാത്രമല്ല, ഇപ്പോള്‍ അവര്‍ പ്രതീക്ഷ മുറുകെപ്പിടിക്കുന്നത് 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിലാണ്. ധര്‍മ്മസ്ഥല കേസില്‍ തുടക്കം മുതല്‍ ഒരു മുഴുവന്‍ സമയറിപ്പോര്‍ട്ടറെ അവിടെ നിര്‍ത്തി വാര്‍ത്ത കവര്‍ ചെയ്ത ന്യൂസ് 18 മലയാളം എന്ന ചാനല്‍ ഇപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ അനുകൂല ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷപുലര്‍ത്തുന്നു. മാത്രമല്ല, ഇപ്പോഴും ഈ ചാനല്‍ വിശ്വസിക്കുന്നത് രാഷ്‌ട്രീയ ഗൂഢാലോചന കാരണം അന്വേഷണം അട്ടിമറിച്ചു എന്നാണ്. അല്ലാതെ പറഞ്ഞ കഥകളെല്ലാം നുണയാണെന്ന് ശുചീകരണത്തൊഴിലാളി സമ്മതിചിട്ടും ക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടന്നു എന്ന് വിശ്വസിക്കാന്‍ ഇവര്‍ തയ്യാറല്ല. ഇനി അതില്‍ നിന്നും ഈ ധര്‍മ്മസ്ഥല കേസിന് ബലം കൂട്ടുന്ന ഫലം പുറത്തു വരുമെന്ന് കാത്തിരിക്കുന്നത് എത്ര ദുരന്തമാണ്. ഒരു സുപ്രസിദ്ധ ഹിന്ദുക്ഷേത്രനഗരി ബലാത്സംഗകേന്ദ്രവും കൊലപാതകേന്ദ്രവും ആണെന്ന് കണ്ടെത്താനുള്ള ആവേശം.

ന്യൂസ് 18 എന്ന ചാനല്‍ ആയിരുന്നു ധര്‍മ്മസ്ഥല പ്രശ്നത്തില്‍ മുന്‍പന്തിയില്‍ നിന്നരുന്നത്. എന്തായിരുന്നു ഈ ചാനലിന്റെ അജണ്ട? ആദ്യം നൂറുകണക്കിന് പെണ്‍കുട്ടികളെ കുഴിച്ചിട്ടു എന്ന് പറഞ്ഞത്. ക്രമേണ നാനൂറ് പെണ്‍കുട്ടികളുടെ ജഡങ്ങള്‍, ആയിരം പെണ്‍കുട്ടികളുടെ ജഡങ്ങള്‍ എന്നിങ്ങനെ മരണസംഖ്യ കൂടിക്കൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകയില്‍ കാണാതായ മൊത്തം 22000 പെണ്‍കുട്ടികള്‍ക്ക് വരെ ധര്‍മ്മസ്ഥലയുമായി ബന്ധമുണ്ടെന്ന് ചില യൂട്യൂബര്‍മാര്‍ ആരോപിച്ചിരുന്നു. ഇങ്ങിനെയെല്ലാം കഥ പറഞ്ഞശേഷം റഡാര്‍ ജെസിബി സംവിധാനം ഉപയോഗിച്ച് 17 പ്ലോട്ടുകള്‍ 80 അടിവരെ താഴെ കുഴിച്ച് മറിച്ചിട്ടും  ഇവിടുത്തെ ആറാം പ്ലോട്ടില്‍ നിന്നും ലഭിച്ച ഒരു അസ്ഥിക്കൂടം മാത്രമാണ് നമുക്ക് മുന്നിലുള്ളത്.

ശുചീകരണത്തൊഴിലാളി തന്നെ താന്‍ പറഞ്ഞത്  കെട്ടുകഥയാണെന്ന് പറഞ്ഞിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ നാണക്കേട് മറയ്‌ക്കാന്‍ വീണ്ടും അബദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. എന്തായാലും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ട് എന്ന് തന്നെയാണ് കരുതപ്പെടുന്നത്. മഹേഷ് റെഡ്ഡി തിമ്മറോഡി എന്ന ധര്‍മ്മസ്ഥലയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് എന്ന ചെറിയ മത്സ്യത്തില്‍ ഈ ഗൂഢാലോചന ഒതുങ്ങും എന്ന് തോന്നുന്നില്ല. എംബിബിഎസിന് പഠിക്കുന്ന മകള്‍ അനന്യഭട്ട് ധര്‍മ്മസ്ഥലയില്‍ ക്ഷേത്രദര്‍ശനത്തിന് വന്നപ്പോള്‍ കൊല്ലപ്പെട്ടു എന്ന് പ്രസ്താവനയിറക്കിയ സുജാതഭട്ടിനെക്കുറിച്ച് ഒട്ടേറെ പുതിയ കഥകള്‍ പുറത്തുവരുന്നു. അനന്യഭട്ട് എന്ന ഒരാള്‍ ഇല്ലെന്നും സൂചനകള്‍ പുറത്തുവരുന്നു.

ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ മതപരിവര്‍ത്തനലോബികള്‍, മാവോയിസ്റ്റുകള്‍, ചില ന്യൂനപക്ഷ ഭീകരവാദ സംഘടനകള്‍ തുടങ്ങിയവരെല്ലാം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിലെ ചില മലയാളിപെണ്‍കുട്ടികളെ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞിരുന്നു. ആരാണ് ഈ മലയാളിപെണ്‍കുട്ടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് അറിയേണ്ടതുണ്ട്. ഈ മലയാളിപെണ്‍കുട്ടികളുടെ പേരില്‍ ആരായിരുന്നു രംഗത്ത് വരേണ്ടിയിരുന്നത്? ഈ ചോദ്യങ്ങള്‍ ബാക്കിയാവുന്നു.

ന്യൂസ് 18ന്റെ അവസാന വീഡിയോ:

Tags: KarnatakaSITDharmasthalaDharmasthala caseDharmasthala mass burialreligious conversion lobbywhistleblower
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

News

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.