Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന രാഷ്‌ട്രീയ ആരോപണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 07:19 am IST
in Editorial

വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ സത്യസന്ധമല്ലെന്നും ആരോപിച്ചുള്ള, രാഹുല്‍ ഗാന്ധിയുടെ പ്രചാരണം കേവലം തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണമായി മാത്രം കാണാനാവില്ല. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള തുടര്‍ച്ചയായ പ്രചാരണത്തിന്റെ ഭാഗമായി മാത്രമേ കാണാനാകൂ. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും വഴി വോട്ടര്‍പട്ടിക ശുദ്ധീകരിക്കാനും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പു വരുത്താനും സാധ്യതകള്‍ നിലനില്‍ക്കെ അവയൊന്നും ഉപയോഗപ്പെടുത്താതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. കര്‍ണാടകയിലെ ഒരു മണ്ഡലത്തിലെ വോട്ടര്‍പട്ടികയും തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തിയാണ് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്.

നിരവധി നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. വോട്ടര്‍മാരെ ചേര്‍ക്കാനും ഒഴിവാക്കാനും തിരുത്താനും മതിയായ സമയവും സാവകാശവും നല്‍കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയമുന്നോട്ടു പോകുന്നത്. ചൂണ്ടിക്കാണിക്കപ്പെട്ട പിഴവുകള്‍ എന്തുകൊണ്ട് അപ്പോഴൊന്നും ഉയര്‍ന്നുവന്നില്ലെന്നതിന് ആരോപണമുന്നയിക്കുന്നവര്‍ മറുപടി പറയേണ്ടതാണല്ലോ. വോട്ടര്‍പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ പ്രക്രിയകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥരല്ല മറിച്ച് അതത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് നിര്‍വ്വഹിക്കുന്നത്. കര്‍ണാടക സഹകരണവകുപ്പ് മന്ത്രി കെ.എന്‍. രാജണ്ണയുടെ ബോധ്യമെങ്കിലും ഇക്കാര്യത്തില്‍ ആരോപണമുന്നയിച്ചവര്‍ക്ക് ഉണ്ടായില്ലെന്നത് പരിഹാസ്യമാണ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥ കളങ്കിതമാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമായിരിക്കുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. സത്യസന്ധവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിന്റെ ഉദാത്തമാതൃക പിന്തുടരുന്ന രാഷ്‌ട്രത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയെന്നതാണ് ഇതിന് പിന്നിലെ ഉന്നം. തെരഞ്ഞെടുപ്പ് കമ്മിഷനെ മാത്രമല്ല ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നത്. സൈന്യം, നീതിന്യായ വ്യവസ്ഥ തുടങ്ങി വിവിധസ്ഥാപനങ്ങളെയും സംവിധാനങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെയും ഇരുട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന സര്‍വ്വെകളുമായാണ് ഈ പ്രചാരണസംഘം മുന്നോട്ട് പോകുന്നതെന്നത് ഏറെ ഗൗരവമുള്ളതാണ്. ഉന്നയിച്ച ആരോപണങ്ങള്‍ രേഖാമൂലം നല്‍കാനോ സത്യവാങ്മൂലം നല്‍കാനോ തയ്യാറല്ലെന്ന പ്രഖ്യാപനവും വന്നു കഴിഞ്ഞു.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജയവും പരാജയവും ഉണ്ടാകാം. പരാജയപ്പെടുമ്പോള്‍ വോട്ടിങ് മെഷിനെ കുറ്റപ്പെടുത്തുകയും അത് ഏശാതെ വരുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ കടന്നാക്രമിക്കുകയും ചെയ്യുകയാണ് ഉത്തരവാദപ്പെട്ട രാഷ്‌ട്രീയ സംഘടനകളും നേതാക്കളും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിന് മുന്നിലേക്ക് പ്രകടനവുമായി എത്തുന്ന ജനപ്രതിനിധികള്‍, ഇതേ കമ്മിഷന്‍ നടത്തിയ തെരഞ്ഞെടുപ്പിലൂടെയാണ് വിജയിച്ചു വന്നത് എന്ന പ്രാഥമിക യാഥാര്‍ത്ഥ്യം പോലും മറന്നു പോകുന്നു. വോട്ടര്‍ പട്ടിക ശുദ്ധവും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവുമല്ലെങ്കില്‍ തങ്ങളുടെ പേരിനൊപ്പം ചേര്‍ക്കുന്ന എം.പി എന്ന വിശേഷണം എങ്ങനെയുണ്ടായിയെന്ന് ഇവര്‍ ജനങ്ങളോട് വിശദീകരിക്കേണ്ടതാണ്.

ഭാരതത്തിന്റെ ഭരണഘടന വെറുമൊരു പുസ്തകമല്ല. അത് രാഷ്‌ട്രത്തിന്റെ ഹൃദയസ്പന്ദനമാണ്. ഇതിനെ സംരക്ഷിച്ചുനിര്‍ത്തുന്ന സ്തംഭങ്ങളെ ദുര്‍ബലമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ വിട്ടുനില്‍ക്കണം. പിഴവുകള്‍ തിരുത്താന്‍ നിരവധി വഴികള്‍ ഉള്ളപ്പോള്‍ അവയെ അവഗണിച്ച് വ്യാജ ആരോപണങ്ങളുമായി തെരുവിലിറങ്ങുന്നവര്‍ ലക്ഷ്യം വയ്‌ക്കുന്നത് രാഷ്‌ട്രത്തെത്തന്നെയാണ്. അധിനിവേശങ്ങളെ അതിജീവിച്ച ചരിത്രമുള്ള രാഷ്‌ട്രം ഈ കയ്യേറ്റത്തെയും മറികടക്കുകതന്നെ ചെയ്യും.

Tags: Rahul GandhiElection Commission of Indiak n rajanna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

India

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.