Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബര്‍ വില ഇടിയുമ്പോള്‍ കേന്ദ്രത്തിനെതിരായ പതിവ് പ്രഹസന പ്രതിഷേധവും കര്‍ഷകര്‍ക്കായുള്ള മുതലക്കണ്ണീരും ജോസ് കെ മാണി അവസാനിപ്പിക്കണം: എന്‍. ഹരി

റബര്‍ ബോര്‍ഡ് അടച്ചുപൂട്ടിയെന്ന കുപ്രചരണമാണ് ഇടയ്‌ക്ക് അഴിച്ചുവിട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 10:31 pm IST
in Kerala, Kottayam

കോട്ടയം : റബര്‍ വില ഇടിയുമ്പോള്‍ കേന്ദ്രത്തെ പഴിചാരിയുള്ള പതിവ് പ്രഹസന പ്രതിഷേധവും കര്‍ഷകര്‍ക്കായുള്ള മുതലക്കണ്ണീരും ജോസ് കെ മാണിയും കേരള കോണ്‍ഗ്രസുകളും അവസാനിപ്പിക്കണമെന്ന് ബിജെപി കോട്ടയം മേഖലാ പ്രസിഡന്റ് എന്‍ ഹരി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ കര്‍ഷക സംഘടന കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം ജോസ് കെ മാണിയോടാണ് ഈ ആവശ്യം ഉന്നയിക്കേണ്ടത്. തദ്ദേശ -നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോള്‍ റബര്‍ വില പ്രശ്‌നത്തില്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമം.ആ പരിപ്പ് ഇനി വേവില്ല.

റബര്‍ വില തകര്‍ച്ചയില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന കേരള കോണ്‍ഗ്രസ് എം കര്‍ഷക സംഘടന കേരളത്തിലെ കാര്‍ഷിക വിളകളുടെ പ്രശ്‌നവും കര്‍ഷകരുടെ ആത്മഹത്യയും കാണാതെ പോകരുത്. കഴിഞ്ഞ 10 വര്‍ഷത്തില്‍ നൂറോളം കര്‍ഷകരാണ് വയനാട്ടിലും ഇടുക്കിയിലുമായി ജീവനൊടുക്കിയത്.

കര്‍ഷകരുടെ പാര്‍ട്ടി എന്ന് ഊറ്റം കൊള്ളുന്ന കേരള കോണ്‍ഗ്രസ് ഭരണകക്ഷി ആയിരിക്കുമ്പോഴാണ് കര്‍ഷകര്‍ ജീവനൊടുക്കുന്നത്. നെല്ലു സംഭരണത്തിലെ പാളിച്ച, വിലയിടിവ്, ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളാണ് ഇത്രയും ഭയാനകമായ അവസ്ഥയിലേക്ക് സംസ്ഥാനത്തെ കൊണ്ടു ചെന്നെത്തിച്ചത്. നെല്‍ കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ പണം നല്‍കുന്നത് മാസങ്ങളായി കുടിശികയാണെന്നും എന്‍ ഹരി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ അതിരൂക്ഷമായ കാര്‍ഷിക പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ കേന്ദ്രത്തിനെതിരെ വിമര്‍ശനംഉന്നയിക്കുന്നത് വീഴ്ച മറച്ചുവെക്കാനുള്ളപാഴ് ശ്രമമാണ്. റബ്ബര്‍ വില 250 ആയി വര്‍ദ്ധിപ്പിക്കുമെന്ന് നാലര വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനം പാലിക്കാനുള്ള ആര്‍ജ്ജവം കാട്ടണം. ഭരണമുന്നണിയുടെ ഭാഗമായിട്ടും വെറും 10 രൂപ മാത്രമാണ് തറവിലയില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത്. അതിനായി നീക്കിവച്ച 500 കോടിയിലധികം രൂപ ചെലവഴിക്കേണ്ടി വന്നില്ല.

കേന്ദ്രസര്‍ക്കാരും റബര്‍ ബോര്‍ഡും വിപണിയുടെ സ്പന്ദനം മനസിലാക്കി സമയോചിതമായി നടത്തുന്ന ഇടപെടലുകള്‍ മൂലം 200 രൂപയില്‍ താഴേക്ക് വില പോകുന്ന ചുരുക്കം സന്ദര്‍ഭങ്ങളെ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടുതന്നെ വില സ്ഥിരതാ ഫണ്ട് സംസ്ഥാന സര്‍ക്കാരിന് വിനിയോഗിക്കേണ്ടി വന്നിട്ടുമില്ല.

റബര്‍ ബോര്‍ഡ് അടച്ചുപൂട്ടിയെന്ന കുപ്രചരണമാണ് ഇടയ്‌ക്ക് അഴിച്ചുവിട്ടത്.എന്നാല്‍ 86 ഫീല്‍ഡ് ഓഫീസര്‍മാരെ കൂടി നിയോഗിച്ച് കര്‍ഷക ശൃംഖല ശക്തിപ്പെടുത്തുകയാണ് ചെയ്തത്.കൂടാതെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമായി നിരവധി ആനുകൂല്യങ്ങളും പരിരക്ഷയും പ്രഖ്യാപിക്കുകയും ചെയ്തു.

റബര്‍ കര്‍ഷകരെ ജീവിതപ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റെതെന്ന് കുറ്റപ്പെടുത്താന്‍ കര്‍ഷക യൂണിയന് നാണമില്ലേ. കേരളത്തിലെ എല്ലാ കര്‍ഷകരും വിലയിടവിന്റെ കടുത്ത പ്രതിസന്ധിയിലാണ്. റബര്‍ കര്‍ഷകര്‍ ജീവന്‍ വെടിയേണ്ട സാഹചര്യവും സംജാതമായിട്ടില്ല.എന്നാല്‍ കേരളത്തിന്റെ മലയോര മേഖലകളില്‍ ഇതര കര്‍ഷക ജീവനുകള്‍ എത്രയോ തവണ പൊലിഞ്ഞു. ഈ യാഥാര്‍ഥ്യം കണ്ണു തുറന്നു കാണണം.

ആഗോളീകരണത്തെയും സംഘടനകുറ്റപ്പെടുത്തുന്നുണ്ട്. സഖാക്കളുടെ പതിവ് ആഗോളീകരണ ന്യായവാദം കേരള കോണ്‍ഗ്രസും കടമെടുത്തിരിക്കുകയാണ്. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും തലയൂരാനുള്ള വിഫലശ്രമമാണിതെന്നും എന്‍ ഹരി കുറ്റപ്പെടുത്തി.

Tags: jose k maniCROPKerala Cong ress MFarmentbjprubberN.Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.