Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തിന്റെ സാമുദായിക ഐക്യം തകർക്കാൻ പദ്ധതിയിട്ടു , സഹായം തേടിയത് പാകിസ്ഥാനികളുടെ ; ഡോക്ടറടക്കമുള്ള യുവ മതമൗലിക വാദികൾ പിടിയിൽ

പ്രതികൾ ഇരുവരും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നിരവധി പാകിസ്ഥാനി വ്യക്തികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഗസ്‌വ-ഇ-ഹിന്ദ് എന്ന അക്രമാസക്തമായ ജിഹാദ് നടത്തി ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 12:29 pm IST
in India

ലഖ്നൗ : ഇന്ത്യയ്‌ക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തുകയും രാജ്യത്തെ സാമുദായിക ഐക്യം തകർക്കാൻ പദ്ധതിയിടുകയും ചെയ്ത രണ്ട് മതമൗലിക വാദികളെ ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. അടുത്തിടെയായി ദേശവിരുദ്ധ ശക്തികൾക്കെതിരെ യുപി എടിഎസ് കർശന നിരീക്ഷണം നടത്തിയിരുന്നു.

നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ “റിവൈവിംഗ് ഇസ്ലാം” എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിൽ മൂന്ന് അഡ്മിൻമാർ ഉൾപ്പെടെ 400 ഓളം പാകിസ്ഥാൻ അംഗങ്ങളുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള നിരവധി പേർക്കും ഈ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ മൊബൈൽ നമ്പർ കൈവശം വച്ചിരിക്കുന്നത് അമ്രോഹയിലെ അജ്മൽ അലി ആണെന്ന് വിവരം ലഭിച്ചു.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇയാൾ മുസ്ലീം ഇതര മതസ്ഥർക്കെതിരെ ദേശവിരുദ്ധവും തീവ്രവുമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അജ്മൽ അലിയെ ചോദ്യം ചെയ്യുന്നതിനായി എടിഎസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു.  ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. വാട്ട്‌സ്ആപ്പിലെ റിവൈവിംഗ് ഇസ്ലാം ഗ്രൂപ്പിന് പുറമേ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി പാകിസ്ഥാനികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഇയാൾ പറഞ്ഞു.

കൂടാതെ മഹാരാഷ്‌ട്രയിലെ ബദ്‌ലാപൂർ വെസ്റ്റിൽ താമസിക്കുന്ന ഡോ. ഒസാമ മേജ് ഷെയ്‌ക്കിന്റെ ഇൻസ്റ്റാഗ്രാം ഐഡിയുമായി തനിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ അജ്മൽ അലി പറഞ്ഞു. അജ്മൽ ഒസാമയെ തന്റെ ഉപദേഷ്ടാവായി കണക്കാക്കിയിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയും സിഗ്നൽ ആപ്പിലൂടെയും ഡോ. ഒസാമയുമായി ഇന്ത്യാ വിരുദ്ധ ചർച്ചകൾ നടത്തിയിരുന്ന അജ്മൽ ഇന്ത്യയിലെ സർക്കാരിനെ അട്ടിമറിക്കുന്നതിനെക്കുറിച്ചും ശരിയത്ത് നടപ്പിലാക്കുന്നതിനെക്കുറിച്ചും സംസാരിക്കാറുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും മുകളിൽ അജ്മലിനെയും ഡോ. ഒസാമ മേജ് ഷെയ്ഖിനെയും അറസ്റ്റ് ചെയ്തു.

പ്രതികൾ ഇരുവരും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നിരവധി പാകിസ്ഥാനി വ്യക്തികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഗസ്‌വ-ഇ-ഹിന്ദ് എന്ന അക്രമാസക്തമായ ജിഹാദ് നടത്തി ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

Tags: UP ATSMuslim youtharrestsGhazwa-e-Hind plotPakistani individualsSharia law through jihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)
Kerala

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

India

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

India

മീററ്റ് സ്വദേശിയായ ഉസൈദ് ബന്ധം പുലർത്തിയിരുന്നത് അൽ ഖ്വയ്ദയുടെ സ്ലീപ്പർ സെല്ലുമായി ; അന്വേഷണം ആരംഭിച്ച് യുപി എടിഎസ്

India

സൗഹൃദം സ്ഥാപിച്ച് വിദ്യാർത്ഥിനിയെ വശീകരിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവർ പിടിയിൽ : പ്രതി സാജിദ് കൊടും ക്രിമിനൽ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.