Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ലാപ് ടോപ് അഴിമതി: പണം ചെലവഴിച്ചത് നിയമങ്ങള്‍ പാലിക്കാതെയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 11:17 am IST
in Kerala

തിരുവനന്തപുരം: സ്‌കൂളുകളില്‍ ലാപ്‌ടോപ്പും കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും വാങ്ങിനല്‍കുന്ന പദ്ധതി ഉള്‍പ്പെടെ കോര്‍പ്പറേഷന്‍ പണം ചെലവഴിച്ചത് നിയമങ്ങള്‍ പാലിക്കാതെയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെത്തുടര്‍ന്ന് ലാപ്‌ടോപ് വാങ്ങിയതിലെ അഴിമതി പരിശോധിക്കാന്‍ വിജിലന്‍സ് ഒരുമാസം മുന്‍പ് കോര്‍പ്പറേഷന്‍ ഓഫീസില്‍ മിന്നല്‍പരിശോധന നടത്തിയിരുന്നു.

2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ വികസന ഫണ്ടില്‍നിന്ന് 1,35,52,560 രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിലാണ് വിജിലന്‍സ് പരിശോധന തുടരുന്നത്. പദ്ധതിക്കാവശ്യമായ സാധനങ്ങളുടെ സ്‌പെസിഫിക്കേഷന്‍ തയ്യാറാക്കിയതിലും ടെന്‍ഡര്‍ നടപടികളിലും അപാകതയുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകള്‍ക്കു പകരം ലാപ്‌ടോപ് വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ല.

സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് 244 ഡെസ്‌ക് ടോപ്പുകളും 193 യുപിഎസും വാങ്ങിനല്‍കിയതുവഴി കോര്‍പ്പറേഷന് 20,12,827 രൂപ നഷ്ടം സംഭവിച്ചെന്നായിരുന്നു ഓഡിറ്റിലെ കണ്ടെത്തല്‍. ഇതിനുപുറമേ 14 സ്‌കൂളുകളില്‍ ഡിജിറ്റല്‍ ലൈബ്രറി തയ്യാറാക്കുന്നതിന് 1,72,63,400 രൂപ ചെലവഴിച്ചതും നിയമങ്ങള്‍ പാലിച്ചല്ലെന്ന് ഓഡിറ്റ് കണ്ടെത്തിയിരുന്നു. ആറുവീതം ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകള്‍, മേശകള്‍, കസേരകള്‍, ഒരു യുപിഎസ്, രണ്ട് ബാറ്ററികള്‍, സോഫ്റ്റ്‌വെയര്‍ എന്നിവ ഉള്‍പ്പെടുന്ന യൂണിറ്റാണ് ഒരു സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനു മാര്‍ഗനിര്‍ദേശങ്ങളും വിലയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കോര്‍പ്പറേഷന്‍ പാലിച്ചിട്ടില്ല. ഡിജിറ്റല്‍ ലൈബ്രറിക്ക് നല്‍കിയ ഡിജിറ്റല്‍ കണ്ടന്റിന് എസ്സിഇആര്‍ടിയുടെയും കൈറ്റിന്റെയും അംഗീകാരം ലഭിച്ചിട്ടില്ല. പദ്ധതിപ്രകാരം വാങ്ങിയ ഉപകരണങ്ങളുടെ സ്‌റ്റോക്ക് രജിസ്റ്ററും ഹാജരാക്കിയിട്ടില്ല. ആദായനികുതി കുറവുചെയ്യാത്തതിനാല്‍ 2,92,600 രൂപ സര്‍ക്കാരിനു നഷ്ടമുണ്ടായെന്നും കണ്ടെത്തി. ഓരോന്നിന്റെയും വില പ്രത്യേകമായി രേഖപ്പെടുത്താത്തതിനാല്‍ കംപ്യൂട്ടറുകളുടെ വില അറിയാനാവുന്നില്ലെന്നും ഓഡിറ്റില്‍ പറയുന്നുണ്ട്.

സ്‌കൂള്‍കുട്ടികള്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്‍കുന്നതിനുള്ള സുരക്ഷാ പദ്ധതി നടത്തിപ്പിന് 4,69,746 രൂപ ചെലവിട്ടതിലും വ്യക്തതയില്ല. 25 സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതിയുടെ നടത്തിപ്പും തുടര്‍പ്രവര്‍ത്തന അവലോകനവും സംബന്ധിച്ചുള്ള രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും കോര്‍പ്പറേഷന്‍ ഹാജരാക്കിയില്ല. ആദ്യം തിരഞ്ഞെടുത്ത കമ്പനി മാറിയതു സംബന്ധിച്ച രേഖകളില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Tags: Thiruvananthapuram Corporationlaptop scamAudit Report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

തിരുവനന്തപുരം കോര്‍പറേഷന്‍ കുട്ടികള്‍ക്ക് നല്‍കാനായി മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റുകള്‍ തയാറാക്കുന്നു
Thiruvananthapuram

കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുമായി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

പുതിയ വാര്‍ത്തകള്‍

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.