Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എര്‍ദോഗാനെ വെറുക്കുന്ന ഇന്ത്യയ്‌ക്കാരുടെ എണ്ണം കൂടിവരുന്നു; ജൂണില്‍ തുര്‍ക്കിയിലേക്ക് പോയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 37 ശതമാനം ഇടിവ്

ഇന്ത്യയെ അടിക്കാന്‍ പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയ തുര്‍ക്കിയെയും എര്‍ദോഗാനെയും വെറുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൂടി വരുന്നു. വെഡ്ഡിങ്ങ് ഡെസ്റ്റിനേഷന്‍ എന്ന നിലയ്‌ക്കും ചരിത്രമുറങ്ങുന്ന അവിടുത്തെ സ്ഥലങ്ങള്‍ കാണാനും ഇന്ത്യയില്‍ നിന്നും തുര്‍ക്കിയ്‌ക്ക് പോകുന്ന ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍ കാണിക്കുന്നു. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 09:18 pm IST
in India, World
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍

ന്യൂദല്‍ഹി: ഇന്ത്യയെ അടിക്കാന്‍ പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയ തുര്‍ക്കിയെയും എര്‍ദോഗാനെയും വെറുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൂടി വരുന്നു. വെഡ്ഡിങ്ങ് ഡെസ്റ്റിനേഷന്‍ എന്ന നിലയ്‌ക്കും ചരിത്രമുറങ്ങുന്ന അവിടുത്തെ സ്ഥലങ്ങള്‍ കാണാനും ഇന്ത്യയില്‍ നിന്നും തുര്‍ക്കിയ്‌ക്ക് പോകുന്ന ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍ കാണിക്കുന്നു.

മെയ് മാസത്തില്‍ ഇന്ത്യക്കാരുടെ തുര്‍ക്കി സന്ദര്‍ശനത്തില്‍ 24 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ഇപ്പോള്‍ ജൂണ്‍ മാസത്തില്‍ അത് 37 ശതമാനമായി ഇടിഞ്ഞു. 2024 ജൂണില്‍ 38,307 ഇന്ത്യക്കാര്‍ തുര്‍ക്കിയിലേക്ക് യാത്ര പോയിരുന്നെങ്കില്‍ 2025ല്‍ അത് 24,250 ആയി കുറഞ്ഞു.

മെയ് ഏഴിനായിരുന്നു ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലുള്ള വന്‍ആക്രമണം നടത്തിയത്. ഇതില്‍ ഞെട്ടിയ പാകിസ്ഥാന്‍ ഉടനെ ഇന്ത്യയോട് സമാധാനത്തിന് കെഞ്ചുകയായിരുന്നു. ഇന്ത്യാ പാക് യുദ്ധത്തില്‍ ഡ്രോണുകളും മിസൈലുകളും നല്‍കി തുര്‍ക്കി പാകിസ്ഥാനെ സഹായിക്കുകയായിരുന്നു. തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ച ഇന്ത്യയെ തന്നെ മതത്തിന്റെ പേരില്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നു തുര്‍ക്കി. കേരളത്തിലെ പിണറായി സര്‍ക്കാര്‍ പോലും പത്ത് കോടി രൂപയാണ് ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയ്‌ക്ക് അയച്ചുകൊടുത്തത്. എന്നിട്ടും ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയെ തകര്‍ക്കാന്‍ മുസ്ലിം സുന്നി രാജ്യമായ പാകിസ്ഥാനെ ആയുധം നല്‍കി സഹായിക്കുകയായിരുന്നു തുര്‍ക്കി. തുര്‍ക്കി പ്രസിഡന്‍റായ എര്‍ദോഗാന്റെ ഇന്ത്യയെ വഞ്ചിച്ച ഈ നീക്കം തുര്‍ക്കിയിലേക്ക് യാത്ര ചെയ്തിരുന്ന ഇന്ത്യക്കാരില്‍ വലിയ വെറുപ്പുളവാക്കിയിരുന്നു. അതാണ് പലരും തുര്‍ക്കിയിലേക്ക് പോകുന്നത് ഒഴിവാക്കിയത്. ഇന്ത്യയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ പലരും തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള ടൂര്‍ പാക്കേജുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

2025 ജനവരി മുതല്‍ ജൂണ്‍ മാസം വരെയുള്ള ഒരു കാലഘട്ടമെടുത്താല്‍ തുര്‍ക്കിയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം 1.6 ലക്ഷത്തില്‍ നിന്നും 1.4 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതായത് ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണത്തില്‍15 ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്.

 

Tags: Recep Tayyip ErdoganTurkeyIndian travellersErdoganOperation SindoorIndia Pak warsunni muslimIndian travellors to Turkey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

പുതിയ വാര്‍ത്തകള്‍

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.