Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലേഗാവ്: കള്ളക്കേസ് കോടതിയിൽ പൊളിഞ്ഞതിങ്ങനെ

തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല , പ്രസ്തുത വണ്ടിയുടെ എഞ്ചിൻ ചേസിസ് നമ്പർ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 02:02 pm IST
in Kerala, News, India, World

 

മുംബൈ: മാലേഗാവ് ബോംബ് സ്‌ഫോടനക്കേസിൽ ബിജെപി എംപി സാധ്വി പ്രജ്ഞാ സിങ് ഥാക്കുറിനെ പ്രതിചേർത്തത് ഏറെ ആസൂരതിതമായിരുന്നു. ബിജെപിയുടെ ‘ഫയർബ്രാൻഡ് എംപി’ ആയ പ്രജ്ഞ, പാർലമെന്റിനകത്തും പുറത്തും കോൺഗ്രസിന്റെ അന്നത്തെ അദ്ധ്യക്ഷ സോണിയയുടെ കടുത്ത വിമർശകയായിരുന്നു. മധ്യപ്രദേശിൽനിന്നുള്ള എംപിയായ പ്രജ്ഞയെ മഹാരാഷ്‌ട്രയിൽ സംഭവിച്ച കേസിൽ പ്രതിയാക്കാൻ മൻമോഹൻസിങ് സർക്കാരിലെ ആഭ്യന്തരമന്ത്രി പി. ചിദംബരം, റയിൽ മന്ത്രി ലാലുപ്രസാദ് യാദവ്, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവർ നടത്തിയ ആസൂത്രണം വലുതായിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച ഒരു മോട്ടോർ ബൈക്ക് കൊടുത്തത് പ്രജ്ഞാ സിങ് ആയിരുന്നുവെന്നും ആ ബൈക്കിന്റെ ഉടമ പ്രജ്ഞയായിരുന്നുവെന്നുമാണ് കേസിൽ ആരോപിച്ചിരുന്നത്. അന്ന് യുപിഎ സർക്കാരിന്റെയും കോൺഗ്രസിന്റെയും താളത്തിനു തുള്ളിയിരുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇൗ വാദത്തിലാണ് കേസ് ഡയറി കോടതിയിൽ സമർപ്പിച്ചത്. എന്നാൽ 17 വർഷത്തിനുശേഷം വിധി പറയുമ്പോൾ കോടതി പറയന്നു, ഈ പറഞ്ഞ ബൈക്കിന്റെ ഉടമസ്ഥ സാധ്വി പ്രജ്ഞാ സിങ് ആണെന്ന് തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല എന്ന്. മാത്രമല്ല, പ്രസ്തുത വണ്ടിയുടെ എഞ്ചിൻ ചേസിസ് നമ്പർ കണ്ടെത്താനും ഏജൻസിക്ക് കഴിഞ്ഞിട്ടില്ല.
കേസിലെ വിധിയിൽ കോടതി ഇങ്ങനെ കണ്ടെത്തി രേഖപ്പെടുത്തുന്നു: ”ഈ സ്്‌ഫോടനം നടക്കുന്നതിന് രണ്ടുവർഷം മുമ്പുതന്നെ സാധ്വി പ്രജ്ഞാസിങ് സംന്യാസം സ്വീകരിച്ചിരുന്നു, മാത്രമല്ല, അവർ ഭൗതികമായ സ്വത്തുക്കളൊന്നും സ്വന്തമായി വെച്ചിരുന്നുമില്ല, എന്ന്. ഏറെ നിർണായകമാണ് ഈ അഭിപ്രായം.
സ്‌ഫോടനം നടന്നുവെന്നത് ശരിയാണ്, എന്നാൽ മോട്ടോർ ബൈക്കിൽ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തുവാണ് സംഭവത്തിനു കാരണമെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി പറയുന്നു.
കേസിൽ മറ്റൊരു പ്രമുഖ പ്രതിയായി ആരോപിക്കപ്പെട്ടത് കേണൽ പ്രസാദ് പുരോഹിതിനെ ആയിരുന്നു. പുരോഹിത് മുൻ സൈനിക ഉദ്യോഗസ്ഥനാണ്. അദ്ദേഹം കശ്മീരിൽനിന്ന് ആർഡിഎക്ക് സ്‌ഫോടകവസ്തു ശേഖരിച്ച് സ്വന്തം വീട്ടിൽ സൂക്ഷിച്ച് ഈ കുറ്റകൃത്യത്തിന് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തിലുണ്ടെങ്കിലും തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി.
കേസിൽ തെളിവു നശിപ്പിക്കുകയോ കൃത്രിമമായി ഉണ്ടാക്കുകയോ ചെയ്തുവെന്ന് സ്ഥാപിക്കുന്ന നിരീക്ഷണങ്ങൾ കോടതിയിൽനിന്നുണ്ടായി.
1. സംഭവം നടന്ന സ്ഥലം യഥാ സമയം ‘സംരക്ഷിക്കാൻ’ അധികൃതർക്ക് കഴിഞ്ഞില്ല. ഇത് കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവു നശിപ്പിക്കാൻ സഹായകമായിട്ടുണ്ട്.
– കേസ് ഡയറിയിൽ പറയുന്നത് 101 പേർക്ക് പരിക്കേറ്റുവെന്നാണ്. എന്നാൽ 95 പേരെയേ പരിക്കേറ്റവരായി ഹാജരാക്കാൻ കഴിഞ്ഞിട്ടുള്ളു. ഇത് കേസ് കൈകാര്യം ചെയ്തതിലെ സൂക്ഷ്തക്കുറവായി കോടതി പറയാതെ പറയുന്നു.

 

Tags: BlastmalegaonPragyasing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീടിനുള്ളില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെ സ്ഫോടനം; 2 മരണം, പരിക്കേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

India

ഡെപ്യൂട്ടി മേയര്‍ ഷാന്‍-ഇ-ഹിന്ദ് നിഹാല്‍ അഹമ്മദിന്റെ ഓഫീസ് മുറിയിലെ ചുമരില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം: ദേശീയ നേതാക്കളോടുളള അവഹേളനമെന്ന് ബി ജെ പി

World

സ്വിറ്റ്സർലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി, നൂറിലേറെപ്പേർക്കു പരിക്ക്: രാജ്യത്ത് അഞ്ച് ദിവസത്തെ ദേശീയ ദുഃഖാചരണം

Kerala

പിണറായിയില്‍ സ്ഫോടനം; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റു, വിപിൻ രാജ് നിരവധി കേസുകളിൽ പ്രതി

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.