Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരിയ്‌ക്കേണ്ടത് സിദ്ധരാമയ്യയോ ശിവകുമാറോ? കര്‍ണ്ണാടക കോണ്‍ഗ്രസിലെ രണ്ട് ഉന്നത നേതാക്കള്‍ തമ്മില്‍ ദല്‍ഹിയില്‍ പരസ്യമായ തെറിവിളിയും വഴക്കും

കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് ദല്‍ഹിയിലുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസില്‍. ആര് മുഖ്യമന്ത്രിയായിരിക്കണം എന്നത് സംബന്ധിച്ച വഴക്കാണ് ദല്‍ഹിയിലെ കര്‍ണ്ണാടക ഭവന്‍ ഓഫീസില്‍ രണ്ട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും തെറിവിളിയിലും ലൈംഗികാരോപണത്തിലും കലാശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 10:51 pm IST
in India

ന്യൂദല്‍ഹി: കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് ദല്‍ഹിയിലുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസില്‍. ആര് മുഖ്യമന്ത്രിയായിരിക്കണം എന്നത് സംബന്ധിച്ച വഴക്കാണ് ദല്‍ഹിയിലെ കര്‍ണ്ണാടക ഭവന്‍ ഓഫീസില്‍ രണ്ട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും തെറിവിളിയിലും ലൈംഗികാരോപണത്തിലും കലാശിച്ചത്.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച ഹൈക്കമാന്‍റുമായി ചര്‍ച്ച ചെയ്യാന്‍ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ദല്‍ഹിയില്‍ പോയതായും വാര്‍ത്തകളുണ്ട്. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരുനേതാക്കളും ഇത് മൂന്നാം തവണയാണ് ദല്‍ഹിയില്‍ പോകുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സി. മോഹന്‍കുമാറും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ എച്ച്. ആഞ്ജനേയയും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇരുവരും തമ്മില്‍ ലൈംഗികാരോപണക്കേസ് വരെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നു. കര്‍ണ്ണാടകയിലെ ജനങ്ങളെ സേവിക്കാനാണ് കര്‍ണ്ണാടകഭവന്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഓഫീസ് വെച്ചിരിക്കുന്നത്. അവിടെയാണ് ഇരുനേതാക്കളുടെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ കേട്ടാല്‍ അറയ്‌ക്കുന്ന തെറിവിളി നടന്നത്.

ഈ വരുന്ന നവമ്പറില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേരയില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കും. ഇനി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകണം എന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍ താന്‍ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കും എന്ന നിലപാടിലാണ് ഇപ്പോള്‍ സിദ്ധരാമയ്യ. ഇതാണ് കര്‍ണ്ണാടക ഭവന്‍ ഓഫീസിലെ ഇരുപക്ഷത്തെയും രണ്ട് ഉന്നതോദ്യോഗസ്ഥര്‍ തമ്മിലുള്ള വാക്കേറ്റത്തിലും നിഴലിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റില്‍ ചര്‍ച്ചയ്‌ക്ക് എത്തി. ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കമാന്‍റ്.

എന്തായാലും ഇരുവരുടെയും അനുയായികള്‍ തമ്മിലുള്ള സംഘര്‍ഷം വൈകാതെ കര്‍ണ്ണാടകയിലെ തെരുവുകളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ കര്‍ണ്ണാടകയിലെ നേതൃമാറ്റം ഹൈക്കമാന്‍റ് ചര്‍ച്ച ചെയ്തേക്കുമെന്ന് ചില സൂചനകള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് താന്‍ മുഖ്യമന്ത്രിക്കസേരയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ വെല്ലുവിളിച്ചിരിക്കുന്നത്. വഴക്ക് പരസ്യമായി തെരുവിലേക്ക് വലിച്ചിഴക്കരുതെന്ന് ഹൈക്കമാന്‍റ് ഇരുവിഭാഗത്തിനും താക്കീത് നല്‍കിയിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ദല്‍ഹിയിലെ കര്‍ണ്ണാടകഭവന്‍ പരസ്യവഴക്കിന് വേദിയായത്.

Tags: KarnatakaSiddaramaiahKarnataka CongressKarnataka CMsivakumarDK ShivkumarSiddaramaiah vs Shvakumarcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.