Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനില്‍ അംബാനിയുടെ അക്കൗണ്ട് ഫ്രോഡ് തന്നെ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഐയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി; 31000 കോടി വായ്‌പ വെട്ടിച്ചു

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനിയുടെ അക്കൗണ്ട് ഫ്രോ‍ഡ് തന്നെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചതായി കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി. ഈ കമ്പനിക്ക് നല്‍കിയ 31000 കോടി രൂപയുടെ വായ്‌പ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഒരു പിടി കമ്പനികള്‍ ഉപയോഗിച്ച് അദ്ദേഹം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അത് കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവഞ്ചനയാണെന്നും പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 11:31 pm IST
in India, Business
അനില്‍ അംബാനി(ഇടത്ത്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോഗോ (നടുവില്‍) കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി (വലത്ത്)

അനില്‍ അംബാനി(ഇടത്ത്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോഗോ (നടുവില്‍) കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി (വലത്ത്)

മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനിയുടെ അക്കൗണ്ട് ഫ്രോ‍ഡ് തന്നെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചതായി കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി. ഈ കമ്പനിക്ക് നല്‍കിയ 31000 കോടി രൂപയുടെ വായ്‌പ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഒരു പിടി കമ്പനികള്‍ ഉപയോഗിച്ച് അദ്ദേഹം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അത് കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവഞ്ചനയാണെന്നും പറയപ്പെടുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തികതട്ടിപ്പിനെതിരെ സിബിഐയെ സമീപിക്കാനുള്ള ഒരുക്കത്തിലാണെന്നും കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ലോക് സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാങ്ക് അക്കൗണ്ടിന് നല്‍കിയിരുന്ന ഫ്രോഡ് എന്ന വിശേഷണം കഴിഞ്ഞ ദിവസം കാനറ ബാങ്ക് പിന്‍വലിച്ചതോടെ കൈവന്ന പ്രതീക്ഷ ഇതോടെ അസ്തമിച്ചിരിക്കുകയാണ്.

31000 കോടി രൂപയുടെ വായ്‌പ എങ്ങിനെയെല്ലാമാണ് അനില്‍ അംബാനി തന്റെ കീഴിലുള്ള വിവിധ കമ്പനികളിലൂടെ വഴിതിരിച്ചുവിട്ട് ദുരുപയോഗം ചെയ്തതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. അനില്‍ അംബാനി വിശ്വാസവഞ്ചനയും ഫണ്ട് ദുരുപയോഗവും നടത്തിയെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവകാശപ്പെടുന്നത്.

നേരത്തെ ജൂണ്‍ 13നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെയും അനില്‍ അംബാനിയെയും ഫ്രോഡ് എന്ന് വിശേഷിപ്പിച്ചിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ ഫ്രോഡ് റിസ്ക് മാനേജ് മെന്‍റ് നിര്‍ദേശമനുസരിച്ചായിരുന്നു ഇത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടിയല്ല അനില്‍ അംബാനി നല്‍കിയതെന്നതിനാലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടിനെയും അനില്‍ അംബാനിയെയും ഫ്രോഡ് എന്ന് വിശേഷിച്ചതെന്ന് എസ് ബിഐ വിശദീകരിക്കുന്നു.

വായ്‌പനല്‍കിയ വ്യവസ്ഥകളോട് അനില്‍ അംബാനി വിശ്വസ്തത പുലര്‍ത്തിയില്ല. അക്കൗണ്ടിന്റെ രീതികളില്‍ വ്യക്തമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. ജൂണ്‍ 24നാണ് അംബാനിയെയും റിലയന്‍സ്‍ കമ്മ്യൂണിക്കേഷന്‍സ് അക്കൗണ്ടിനെയും ഫ്രോഡ് എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിശേഷിപ്പിച്ചത്. അതിന് ശേഷമാണ് സിബിഐയില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് 2227 കോടി രൂപയാണ് വായ്‌പ നല്‍കിയത്. മറ്റൊരു 786 കോടി രൂപ ഗ്യാരണ്ടിയായി നല്‍കി. പക്ഷെ മറ്റ് ബാങ്കുകള്‍ കൂടി ചേര്‍ന്ന് ആകെ വായ്‌പയായി നല്‍കിയത് 31580 കോടി രൂപയാണ്. ഈ വായ്‌പ വാങ്ങിയ ശേഷം 13,667 കോടി രൂപ (വായ്‌പയുടെ 44 ശതമാനം തുക) പഴയ വായ്‌പ തിരിച്ചടക്കാനാണ് ഉപയോഗിച്ചത്. 12692 കോടി രൂപ ഇദ്ദേഹം രൂപീകരിച്ച മറ്റ് കമ്പനികളിലേക്ക് തിരിച്ചുവിട്ടു. നിയമപ്രകാരമുള്ള കടം വീട്ടാന്‍ ദേനാ ബാങ്ക് നല്‍കിയ 250 കോടി രൂപ അനില്‍ അംബാനി മറ്റൊരു കമ്പനിയിലേക്ക് തിരിച്ചുവിട്ടു. കോര്‍പറേറ്റ് കമ്പനികള്‍ക്കിടയിലുള്ള ധനക്കൈമാറ്റമാണ് അനില്‍ അംബാനി ചെയ്തത്. ഏകദേശം 41,683 കോടി രൂപ ഇങ്ങിനെ കോര്‍പറേറ്റ് കമ്പനികള്‍ക്കിടയില്‍ അനില്‍ അംബാനി കൈമാറ്റം ചെയ്തു. ഇതില്‍ 28,422 കോടി രൂപയുടെ എങ്ങിനെയെല്ലാം കൈമാറ്റപ്പെട്ടു എന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ബാക്കിയുള്ള തുക എങ്ങോട്ട് പോയി എന്നതിന് കണക്കില്ല.

അനില്‍ അംബാനിയെ എങ്ങിനെ ബാധിക്കും?
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 2019 മുതല്‍ പാപ്പരത്വ നടപടി നേരിടുകയാണ്. നിയമക്കുരുക്കുകള്‍ ഇനി അനില്‍ അംബാനിയ്‌ക്ക് ചുറ്റും മുറുകാനാണ് സാധ്യത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ വ്യക്തിപരമായി അനില്‍ അംബാനിക്കെതിരെ പാപ്പരത്വ നടപടികള്‍ക്ക് അനുവാദം ചോദിച്ചിരിക്കുകയാണ്. ഈ കേസ് ഇപ്പോള്‍ നാഷണല്‍ കമ്പനി മുംബൈയിലെ ലോ ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കുകയാണ്. ഒരു കമ്പനിയെയോ അതിന്റെ പ്രമോട്ടറെയോ ഫ്രോഡായി ഒരു ബാങ്ക് വിശേഷിപ്പിച്ചാല്‍ അയാള്‍ക്ക് പിന്നീട് ബാങ്ക് വായ്‌പ ലഭിക്കാന്‍ ബുദ്ധിമുട്ടാകും. സര്‍ക്കാര്‍ പിന്തുണയുള്ള ധനകാര്യസ്ഥാപനങ്ങളും വായ്‌പ നിഷേധിക്കും. അനില്‍ അംബാനിയ്‌ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്ന് മാത്രമല്ല, അത് അറസ്റ്റിലേക്ക് വരെ നീണ്ടേക്കും.

 

Tags: FraudSBIState Bank of IndiaAnil AmbaniPankajChaudharyReliance Communications
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.