Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനില്‍ അംബാനിയുടെ അക്കൗണ്ട് ഫ്രോഡ് തന്നെ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഐയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി; 31000 കോടി വായ്‌പ വെട്ടിച്ചു

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനിയുടെ അക്കൗണ്ട് ഫ്രോ‍ഡ് തന്നെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചതായി കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി. ഈ കമ്പനിക്ക് നല്‍കിയ 31000 കോടി രൂപയുടെ വായ്‌പ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഒരു പിടി കമ്പനികള്‍ ഉപയോഗിച്ച് അദ്ദേഹം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അത് കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവഞ്ചനയാണെന്നും പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 11:31 pm IST
in India, Business
അനില്‍ അംബാനി(ഇടത്ത്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോഗോ (നടുവില്‍) കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി (വലത്ത്)

അനില്‍ അംബാനി(ഇടത്ത്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോഗോ (നടുവില്‍) കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി (വലത്ത്)

മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനിയുടെ അക്കൗണ്ട് ഫ്രോ‍ഡ് തന്നെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചതായി കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി. ഈ കമ്പനിക്ക് നല്‍കിയ 31000 കോടി രൂപയുടെ വായ്‌പ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഒരു പിടി കമ്പനികള്‍ ഉപയോഗിച്ച് അദ്ദേഹം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അത് കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവഞ്ചനയാണെന്നും പറയപ്പെടുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തികതട്ടിപ്പിനെതിരെ സിബിഐയെ സമീപിക്കാനുള്ള ഒരുക്കത്തിലാണെന്നും കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ലോക് സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാങ്ക് അക്കൗണ്ടിന് നല്‍കിയിരുന്ന ഫ്രോഡ് എന്ന വിശേഷണം കഴിഞ്ഞ ദിവസം കാനറ ബാങ്ക് പിന്‍വലിച്ചതോടെ കൈവന്ന പ്രതീക്ഷ ഇതോടെ അസ്തമിച്ചിരിക്കുകയാണ്.

31000 കോടി രൂപയുടെ വായ്‌പ എങ്ങിനെയെല്ലാമാണ് അനില്‍ അംബാനി തന്റെ കീഴിലുള്ള വിവിധ കമ്പനികളിലൂടെ വഴിതിരിച്ചുവിട്ട് ദുരുപയോഗം ചെയ്തതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. അനില്‍ അംബാനി വിശ്വാസവഞ്ചനയും ഫണ്ട് ദുരുപയോഗവും നടത്തിയെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവകാശപ്പെടുന്നത്.

നേരത്തെ ജൂണ്‍ 13നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെയും അനില്‍ അംബാനിയെയും ഫ്രോഡ് എന്ന് വിശേഷിപ്പിച്ചിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ ഫ്രോഡ് റിസ്ക് മാനേജ് മെന്‍റ് നിര്‍ദേശമനുസരിച്ചായിരുന്നു ഇത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടിയല്ല അനില്‍ അംബാനി നല്‍കിയതെന്നതിനാലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടിനെയും അനില്‍ അംബാനിയെയും ഫ്രോഡ് എന്ന് വിശേഷിച്ചതെന്ന് എസ് ബിഐ വിശദീകരിക്കുന്നു.

വായ്‌പനല്‍കിയ വ്യവസ്ഥകളോട് അനില്‍ അംബാനി വിശ്വസ്തത പുലര്‍ത്തിയില്ല. അക്കൗണ്ടിന്റെ രീതികളില്‍ വ്യക്തമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. ജൂണ്‍ 24നാണ് അംബാനിയെയും റിലയന്‍സ്‍ കമ്മ്യൂണിക്കേഷന്‍സ് അക്കൗണ്ടിനെയും ഫ്രോഡ് എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിശേഷിപ്പിച്ചത്. അതിന് ശേഷമാണ് സിബിഐയില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് 2227 കോടി രൂപയാണ് വായ്‌പ നല്‍കിയത്. മറ്റൊരു 786 കോടി രൂപ ഗ്യാരണ്ടിയായി നല്‍കി. പക്ഷെ മറ്റ് ബാങ്കുകള്‍ കൂടി ചേര്‍ന്ന് ആകെ വായ്‌പയായി നല്‍കിയത് 31580 കോടി രൂപയാണ്. ഈ വായ്‌പ വാങ്ങിയ ശേഷം 13,667 കോടി രൂപ (വായ്‌പയുടെ 44 ശതമാനം തുക) പഴയ വായ്‌പ തിരിച്ചടക്കാനാണ് ഉപയോഗിച്ചത്. 12692 കോടി രൂപ ഇദ്ദേഹം രൂപീകരിച്ച മറ്റ് കമ്പനികളിലേക്ക് തിരിച്ചുവിട്ടു. നിയമപ്രകാരമുള്ള കടം വീട്ടാന്‍ ദേനാ ബാങ്ക് നല്‍കിയ 250 കോടി രൂപ അനില്‍ അംബാനി മറ്റൊരു കമ്പനിയിലേക്ക് തിരിച്ചുവിട്ടു. കോര്‍പറേറ്റ് കമ്പനികള്‍ക്കിടയിലുള്ള ധനക്കൈമാറ്റമാണ് അനില്‍ അംബാനി ചെയ്തത്. ഏകദേശം 41,683 കോടി രൂപ ഇങ്ങിനെ കോര്‍പറേറ്റ് കമ്പനികള്‍ക്കിടയില്‍ അനില്‍ അംബാനി കൈമാറ്റം ചെയ്തു. ഇതില്‍ 28,422 കോടി രൂപയുടെ എങ്ങിനെയെല്ലാം കൈമാറ്റപ്പെട്ടു എന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ബാക്കിയുള്ള തുക എങ്ങോട്ട് പോയി എന്നതിന് കണക്കില്ല.

അനില്‍ അംബാനിയെ എങ്ങിനെ ബാധിക്കും?
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 2019 മുതല്‍ പാപ്പരത്വ നടപടി നേരിടുകയാണ്. നിയമക്കുരുക്കുകള്‍ ഇനി അനില്‍ അംബാനിയ്‌ക്ക് ചുറ്റും മുറുകാനാണ് സാധ്യത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ വ്യക്തിപരമായി അനില്‍ അംബാനിക്കെതിരെ പാപ്പരത്വ നടപടികള്‍ക്ക് അനുവാദം ചോദിച്ചിരിക്കുകയാണ്. ഈ കേസ് ഇപ്പോള്‍ നാഷണല്‍ കമ്പനി മുംബൈയിലെ ലോ ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കുകയാണ്. ഒരു കമ്പനിയെയോ അതിന്റെ പ്രമോട്ടറെയോ ഫ്രോഡായി ഒരു ബാങ്ക് വിശേഷിപ്പിച്ചാല്‍ അയാള്‍ക്ക് പിന്നീട് ബാങ്ക് വായ്‌പ ലഭിക്കാന്‍ ബുദ്ധിമുട്ടാകും. സര്‍ക്കാര്‍ പിന്തുണയുള്ള ധനകാര്യസ്ഥാപനങ്ങളും വായ്‌പ നിഷേധിക്കും. അനില്‍ അംബാനിയ്‌ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്ന് മാത്രമല്ല, അത് അറസ്റ്റിലേക്ക് വരെ നീണ്ടേക്കും.

 

Tags: PankajChaudharyReliance CommunicationsFraudSBIState Bank of IndiaAnil Ambani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

India

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.