Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹേമ മാലിനിയെ കൈവിട്ട ധർമേന്ദ്ര; രക്ഷയായത് മുൻ കാമുകൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 07:35 pm IST
in Entertainment

ഡ്രീം ഗേൾ എന്ന് അറിയപ്പെട്ടിരുന്ന ബോളിവുഡിന്റെ സൂപ്പർ നായിക ഹേമ മാലിനിയുടെ ജീവിതം എന്നും വിവാദങ്ങൾക്ക് നടുവിലാണ്. സ്വന്തം അച്ഛനമ്മമാരുടെ കടുത്ത എതിർപ്പിനെ മറികടന്ന്, തന്നെക്കാൾ ഏറെ പ്രായം കൂടിയ, വിവാഹിതനും നാല് മക്കളുടെ പിതാവുമായ ധർമേന്ദ്രയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു ഹേമ. ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താതെ ധർമേന്ദ്രയ്‌ക്ക് ഹേമയെ വിവാഹം ചെയ്യാൻ വേണ്ടി ഇരുവരും ഇസ്ലാം മതം സ്വീകരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ദാമ്പത്യം ഒട്ടും സന്തോഷകരമായിരുന്നില്ല.

ഹേമ മാലിനിയെ വിവാഹം കഴിച്ചെങ്കിലും, ധർമേന്ദ്ര തന്റെ ആദ്യ ഭാര്യ പ്രകാശ് കൗറിന് ഒപ്പമാണ് എന്നും ജീവിച്ചത്. ഇടയ്‌ക്ക് വീട്ടിലെത്തുന്ന സന്ദർശകൻ മാത്രമാണ് ഭർത്താവ് എന്ന് നടി പലപ്പോഴും പറഞ്ഞിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വലിയ അകൽച്ചയുണ്ടായത്, പ്രശസ്ത നടി ദിൽ ആഷ്‌ന ഹൈ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയപ്പോഴാണ്. വീട്ടിലെ സ്ത്രീകൾ ജോലി ചെയ്യുന്നതിനോട് എതിർപ്പുണ്ടായിരുന്നു ധര്മേന്ദ്രയ്‌ക്ക് ഭാര്യയുടെ ഈ നീക്കം അംഗീകരിക്കാൻ ആകുമായിരുന്നില്ല.

തന്റെ സിനിമയിൽ ഭർത്താവ് ധർമേന്ദ്രയെ ഒരു പ്രധാന വേഷത്തിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഹേമമാലിനി മുൻപ് വെളിപ്പെടുത്തിയിരുന്നു. “എന്റെ സിനിമയിൽ ധരം ജി ഒരു പ്രധാന വേഷം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അദ്ദേഹം എന്റെ സംവിധാനത്തിൽ അഭിനയിക്കാൻ തയ്യാറായില്ല,” നടി വെളിപ്പെടുത്തി. ഇതിന് പുറമെ ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ മുഹൂർത്ത ചടങ്ങിൽ പങ്കെടുക്കാനും അദ്ദേഹം എത്തിയിരുന്നില്ല. അതോടെ ഇരുവരും അകന്നതായി ഗോസിപ്പുകൾ വന്നിരുന്നു. പക്ഷേ പിന്നീട് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും പ്രീമിയറിലും പങ്കെടുത്ത് ധർമേന്ദ്ര ആ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു.

പിന്നീട് രാം കമൽ മുഖർജി എഴുതിയ ഹേമ മാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ എന്ന ജീവചരിത്രത്തിൽ, ദിൽ ആഷ്‌ന ഹൈയിലെ ആ വേഷത്തിനായി വിനോദ് ഖന്നയെയും അമിതാഭ് ബച്ചനെയും സമീപിച്ചിരുന്നുവെന്നാണ് ഹേമ വെളിപ്പെടുത്തിയത്. “ദിൽ ആഷ്‌ന ഹൈയ്‌ക്കായി, വിനോദ് ഖന്നയെ സമീപിച്ചിരുന്നു. പക്ഷേ ഡേറ്റ് നൽകാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് ആ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. ഈ വേഷം ചെയ്യാൻ ഞാൻ ആദ്യം അമിതാഭ് ബച്ചനെയും സമീപിച്ചിരുന്നു, പക്ഷേ ആ സമയത്ത് അദ്ദേഹം ഒരു സിനിമയിലും കരാർ ഒപ്പിടുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,” അവർ പറഞ്ഞു.

എന്തായാലും അന്ന് ഹേമ മാലിനിയ്‌ക്ക് ആശ്വാസമായി എത്തിയത് മുൻപ് അവരെ തീവ്രമായി പ്രണയിച്ചിരുന്ന നടൻ ജിതേന്ദ്രയാണ്. ഒരിക്കൽ ഇരുവരുടെയും വിവാഹം വരെ എത്തിയെങ്കിലും, ഹേമയ്‌ക്ക് ധർമേന്ദ്രയോടുള്ള കടുത്ത പ്രണയത്തിന് മുന്നിൽ തല കുനിച്ച് പിന്മാറേണ്ടി വന്ന വ്യക്തിയാണ് ജിതേന്ദ്ര. പക്ഷെ സ്വന്തം ഭർത്താവ് പോലും കൈയ്യൊഴിഞ്ഞ് നടിയുടെ ആദ്യ സംവിധാന സംരംഭം പ്രതിസന്ധിയിലായപ്പോൾ, എല്ലാം മറന്ന് ആ ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം തയ്യാറായി. അതിന് ശേഷം മറ്റൊരു അഭിമുഖത്തിൽ, ഇന്നാണ് തനിക്ക് ഒരു അവസരം ലഭിക്കുന്നതെങ്കിൽ, ധർമ്മേന്ദ്രയെ വിവാഹം കഴിക്കില്ലായിരുന്നു എന്നാണ് ഹേമ പറഞ്ഞത്.

Tags: bollywoodHema MaliniActor dharmendra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘ഇറാൻ ഭരണകൂടം മിഡിൽ ഈസ്റ്റിന്റെ കാൻസർ ആണ് ‘ ; ഖമേനിയുടെ മരണത്തിൽ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങൾ കണ്ട് ഹൃദയം തകർന്നുവെന്നും ഇറാനിയൻ നടി മന്ദന കരിമി 

India

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായ പത്മവിഭൂഷണ്‍ നല‍്കും, ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് പത്മശ്രീ

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.