Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വെള്ളാപ്പള്ളിയെ പഴിക്കുന്നവര്‍ കാണാതെ പോകുന്നത്

എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ നടത്തുന്ന മുസ്ലിം പ്രീണനത്തെ കുറച്ച് ആരെങ്കിലും എന്തെങ്കിലും മിണ്ടിയാല്‍ അവരെ വര്‍ഗീയവാദിയും സാമൂഹ്യവിരുദ്ധരുമാക്കുന്ന കാലങ്ങളായുള്ള അവസ്ഥയെ കേരളത്തിലെ വലിയൊരു വിഭാഗം ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ്, സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ വെള്ളാപ്പള്ളിക്കു നേരെ ഇപ്പോഴുണ്ടായ ആക്രമണം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചാവിഷയമായതും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2025, 03:04 pm IST
in Editorial, Vicharam

കേരളത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്ന ഒരു പ്രസ്താവം നടത്തിയതിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിക്കുന്നവര്‍ കഴിഞ്ഞദിവസം മദ്രസ പഠനത്തിന് തടസ്സമുണ്ടാവാതിരിക്കാന്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഓണം, ക്രിസ്മസ് അവധിദിനങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടപ്പോള്‍ ഒരു പ്രതികരണവും നടത്താത്തത് ചര്‍ച്ചയാവുന്നു. ഒരു വിഭാഗത്തിന്റെ മതപഠനത്തിന് സമയം കണ്ടെത്താന്‍ കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സമൂഹവും വീട്ടുവീഴ്ച ചെയ്യണമെന്ന് ഒരു സങ്കോചവും കൂടാതെയാണ് ഇസ്ലാം മതപഠനത്തിന്റെ നിയന്ത്രണാധികാരമുള്ള സമസ്ത ജം ഇയ്യത്തുല്‍ ഉലമയുടെ ഏകോപന സമിതി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് അവരുമായി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കോട്ടയത്തെ പ്രസംഗത്തില്‍ ഈ വിഷയവും വെള്ളാപ്പള്ളി പരാമര്‍ശിച്ചിരുന്നു.

കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷ നാടായി മാറുമെന്നാണ് വെള്ളാപ്പള്ളി കോട്ടയത്ത് പറഞ്ഞത്. എല്‍ഡിഎഫും യുഡിഎഫും മുസ്ലീം പ്രീണനത്തിന് മത്സരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പറഞ്ഞ രണ്ട് കാര്യങ്ങളും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളാണ്. ആ സത്യം വിളിച്ചു പറഞ്ഞതിനാണ് മുസ്ലീം ലീഗും കോണ്‍ഗ്രസും സിപിഎമ്മുമൊക്കെ ഒറ്റക്കെട്ടായി വെള്ളാപ്പള്ളിയെ ക്രൂശിക്കുന്നത്. ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവമെന്നാണ് അവര്‍ പറയുന്നത്. ഗുരുദേവാദര്‍ശങ്ങളെ പിന്‍പറ്റി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതാവായതു കൊണ്ട് അദ്ദേഹം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസം വെള്ളാപ്പള്ളി മലപ്പുറത്തെ കുറിച്ചു നടത്തിയ ഒരു പരാമര്‍ശത്തിനു നേരെയും ലീഗ് – സമസ്ത – കോണ്‍ഗ്രസ് – സിപിഎം നേതാക്കളുടെ ആക്രമണമുണ്ടായിരുന്നു. മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവുമായാണ് ചിലര്‍ കാണുന്നതെന്നായിരുന്നു വെള്ളാപ്പള്ളി അന്ന് പറഞ്ഞത്. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞ് അവിടെ ജീവിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. അതും ഒരു സാമൂഹ്യയാഥാര്‍ത്ഥ്യമായിരുന്നു. വര്‍ഷങ്ങളായി മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന അവസ്ഥയുടെ വെളിച്ചത്തിലാണ് അദ്ദേഹം അത് പറഞ്ഞത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ഡിജിപിക്ക് പരാതി നല്‍കുക പോലും ചെയ്തു.

എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ നടത്തുന്ന മുസ്ലിം പ്രീണനത്തെ കുറച്ച് ആരെങ്കിലും എന്തെങ്കിലും മിണ്ടിയാല്‍ അവരെ വര്‍ഗീയവാദിയും സാമൂഹ്യവിരുദ്ധരുമാക്കുന്ന കാലങ്ങളായുള്ള അവസ്ഥയെ കേരളത്തിലെ വലിയൊരു വിഭാഗം ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ്, സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ വെള്ളാപ്പള്ളിക്കു നേരെ ഇപ്പോഴുണ്ടായ ആക്രമണം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചാവിഷയമായതും.

Tags: Religious ToleranceReligious ReformationSNDPSree Narayana Guru's LegacySocial EqualityCaste-Based DiscriminationEmpowerment of the Ezhava CommunityMission of Education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

News

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

വെള്ളാപ്പള്ളിയെ കണ്ട ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍,വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് നിഷ്‌കളങ്കമല്ല

Kerala

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

പുതിയ വാര്‍ത്തകള്‍

കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ അ​പ​ക​ടം; ടി​പ്പ​ർ കൈ​വ​രി​യി​ൽ തൂ​ങ്ങി കി​ട​ക്കു​ന്നു

വികസിത ഭാരതത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടണം: പ്രധാനമന്ത്രി മോദി

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം : “പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” യിലെ കഥക് വീഡിയോ ഗാനം പുറത്ത്;

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ്‌; ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്നു

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

നക്സലൈറ്റാകാൻ ആഗ്രഹിച്ചു; ചിരഞ്ജീവിയാണ് തടഞ്ഞതെന്ന് പവൻ കല്യാൺ

പലാവുരാജ്യത്തിന്റെ കപ്പലിലെ അമേരിക്കൻ ആക്രമണം; രണ്ട് ഭാരതീയരുടെ മൃതദേഹം കണ്ടെത്തി

ഫിഫ ലോകകപ്പ് 2026: ലാസ്റ്റ് ഡാന്‍സിന് ഇവര്‍

ഫിഫ ലോകകപ്പ് 2026: സംഗീതമഴ പെയ്യിക്കാന്‍ ഷക്കീറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.