Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ കാണാനില്ലെന്ന് കിംവദന്തി; അധികാരം വിട്ടൊഴിഞ്ഞോ?എന്തുകൊണ്ട് അപ്രത്യക്ഷനായി?

ചൈനയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ പൊതുവേദികളില്‍ കാണാനില്ലെന്ന് കിംവദന്തികള്‍ പരക്കുന്നു. ഈയിടെ നടന്ന ബ്രിക്സ് സമ്മേളനത്തിലും പങ്കെടുക്കാതെ ഷീ ജിന്‍പിങ്ങ് വിട്ടുനിന്നിരുന്നു. സാധാരണ ഒരു ബ്രിക്സ് സമ്മേളനവും വിട്ടുകളയാത്ത നേതാവാണ് ഷീ ജിന്‍പിങ്ങ്. ഇക്കുറി ബ്രസീലില്‍ നടന്ന ബ്രിക്സ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രം മോദിയായിരുന്നു.

Janmabhumi Online by Janmabhumi Online
Jul 11, 2025, 05:55 pm IST
in World
Chinese President Xi Jinping

Chinese President Xi Jinping

FacebookTwitterWhatsAppTelegramLinkedinEmail

ബെയ് ജിംഗ് : ചൈനയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ പൊതുവേദികളില്‍ കാണാനില്ലെന്ന് കിംവദന്തികള്‍ പരക്കുന്നു. ഈയിടെ നടന്ന ബ്രിക്സ് സമ്മേളനത്തിലും പങ്കെടുക്കാതെ ഷീ ജിന്‍പിങ്ങ് വിട്ടുനിന്നിരുന്നു. സാധാരണ ഒരു ബ്രിക്സ് സമ്മേളനവും വിട്ടുകളയാത്ത നേതാവാണ് ഷീ ജിന്‍പിങ്ങ്. ഇക്കുറി ബ്രസീലില്‍ നടന്ന ബ്രിക്സ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രം മോദിയായിരുന്നു.

ഇദ്ദേഹം അധികാരം വിട്ടൊഴിഞ്ഞെന്നും അപ്രത്യക്ഷനായെന്നും ഉള്ള വാര്‍ത്തകള്‍ വ്യാപകമായി പരക്കുന്നുണ്ട്. ഇദ്ദേഹത്തിന് എന്തോ കാര്യമായ മാറാരോഗം ബാധിച്ചുവെന്നും പ്രചാരണമുണ്ട്. ഇതോടെ കഴിഞ്ഞ 13 വര്‍ഷമായി ചൈനയെ ഇരുമ്പുഭരണത്തിന്‍ കീഴില്‍ ഭരിച്ചിരുന്ന ശക്തനായ നേതാവായ ഷീ ജിന്‍പിങ്ങിനെ എന്ത് സംഭവിച്ചു എന്ന ചോദ്യം ഉയരുകയാണ്. ഇദ്ദേഹം തന്റെ അധികാരങ്ങളില്‍ പലതും പാര്‍ട്ടിയെ തന്നെ തിരിച്ചേല്‍പിച്ചു എന്നൊരു വാര്‍ത്തയും പുറത്തുവരുന്നുണ്ട്.  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പൊളിറ്റ് ബ്യൂറോയില്‍ 24 അംഗമാണ് ഉള്ളത്. ഇതുകൂടാതെ മറ്റ് ഉന്നതസമിതികള്‍ വേറെയും ഉണ്ട്. തന്റെ തൊട്ട് കീഴിലുള്ള നേതാക്കളിലേക്ക് അധികാരം കുറെയൊക്കെ ഷീ ജിന്‍പിങ്ങ് പകര്‍ന്നുകൊടുത്തതായാണ് വാര്‍ത്ത.

ടിയാന്‍മെന്‍സ്ക്വയറിലെ വിദ്യാര്‍ത്ഥി കലാപത്തിന് ശേഷം ചൈനയുടെ കമ്മ്യൂണിസ്റ്റ് നേതാവ് ഡെങ്ങ് സിയാവോ പിങ്ങും ഇതുപോലെ പൊതുവേദികളില്‍ നിന്നും ഏറെക്കാലം വിട്ടുനിന്നിരുന്നു. 2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് ഷി ജിൻപിൻങ്. 2013 മാർച്ചിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആദ്ദേഹത്തെ തിരഞ്ഞെടുത്തത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായിരുന്നു.

ഷീ ജിന്‍പിങ്ങ് ഇവിടെയുണ്ട്
അതേ സമയം ചൈനയിലെ രാഷ്‌ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ആദില്‍ ബ്രാര്‍ പറയുന്നത് ഷീ ജിന്‍പിങ്ങ് മുന്‍പത്തേതു പോലെ കരുത്തനാണെന്നും 72കാരനായ അദ്ദേഹം ബെയ് ജിംഗില്‍ സസുഖം വാഴുന്നു എന്നുമാണ്. അധികാരം പാര്‍ട്ടിയിലെ മറ്റു ചിലര്‍ക്ക് കൈമാറി എന്നതുകൊണ്ട് ഷീ ജിന്‍പിങ്ങിന്റെ പ്രസക്തി ഇല്ലാതായിട്ടില്ലെന്നും ആദില്‍ ബ്രാര്‍ പറയുന്നു.

ട്രംപും ഷീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുമെന്ന് വാര്‍ത്ത
അതേ സമയം, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഷീ ജിന്‍പിങ്ങും വൈകാതെ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയെന്നും പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ആണ് ഈ കൂടിക്കാഴ്ച ഉടന്‍ നടക്കുമെന്ന് വെള്ളിയാഴ്ച പ്രസ്താവിച്ചത്.

Tags: Xi JinpingBeijingDalai LamaChinese Communist PartyXi missingchina
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അപൂര്‍വ്വ ഭൗമ കാന്തം (നടുവില്‍) ആനന്ദ് മഹീന്ദ്ര (വലത്ത്)
India

ചൈനയുടെ വെല്ലുവിളി സഹിക്കാനാവുന്നില്ല; ഇന്ത്യയ്‌ക്ക് വേണ്ടി അപൂര്‍വ്വ ഭൗമ കാന്തം നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

India

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

India

റഡാറുകൾക്ക് തൊടാൻ പോലുമാകില്ല ; ഇന്ത്യയ്‌ക്കായി ഇസ്രായേൽ നൽകുന്നു ലക്ഷ്യം പിഴയ്‌ക്കാത്ത ബാലിസ്റ്റിക് മിസൈൽ ‘ ലോറ ‘

India

ട്രംപും അസിം മുനീറും തമ്മിലുള്ള കൂടിക്കാഴ്ച; ട്രംപിന്റെ ലക്ഷ്യം ഏഷ്യയില്‍ പിടിമുറുക്കുന്ന ചൈനയെ തുരത്തലോ?

India

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം മാലിദ്വീപ് സന്ദർശിച്ചേക്കും ; ഷാങ്ഹായ് സമ്മേളനത്തിൽ പങ്കെടുക്കാൻ ജയശങ്കർ ചൈനയിലേക്കും

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies