Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേകാനന്ദ സ്വാമിയുടെ മഹാസമാധി സ്മരണയില്‍

ഡോ. വി.എസ്. ശര്‍മ്മ by ഡോ. വി.എസ്. ശര്‍മ്മ
Jul 5, 2025, 10:18 am IST
in Samskriti

വിവേകാനന്ദ സ്വാമിയുടെ ദിവ്യസമാധി ദിനമായിരുന്നു ഇന്നലെ. 1902 ജൂലൈ 4 ആണ് സ്വാമിജിയുടെ സമാധിദിനം. ഭാരതത്തിലെ മഹാപുരുഷന്മാരില്‍ കേരളത്തിന് ഉറ്റബന്ധമുള്ള സംന്യാസിവര്യനായിരുന്നു വിവേകാനന്ദ സ്വാമി. അദ്ദേഹം 1898 ഡിസംബറില്‍ കേരളം സന്ദര്‍ശിച്ച കാര്യം സുവിഖ്യാതമാണ്. സ്വാമിജിയുടെ സഹോദര സംന്യാസി ആയിരുന്ന, ശ്രീരാമകൃഷ്ണദേവ ശിഷ്യന്‍ നിര്‍മ്മലാനന്ദ സ്വാമി കേരളത്തില്‍ വന്നതും ശ്രീരാമകൃഷ്ണ വിവേകാനന്ദ പ്രസ്ഥാനത്തിന് തിരി കൊളുത്തിയതും ചരിത്ര പ്രാധാന്യമുള്ള സംഭവമാണ്.

നിര്‍മ്മലാനന്ദ സ്വാമി കേരളത്തില്‍ അനേകം ശ്രീരാമകൃഷ്ണ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ആദ്യത്തെ ആശ്രമം 1913-ല്‍ ഹരിപ്പാട് ആണ് സ്ഥാപിച്ചത്. പിന്നീട് തിരുവല്ലയിലും ഒറ്റപ്പാലത്തും മറ്റുമായി സ്ഥാപിക്കപ്പെട്ട പല ആശ്രമങ്ങളും ചില പ്രത്യേക കാരണങ്ങളാല്‍ ആഗോള ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തില്‍ നിന്നും വിട്ടുനില്‍ക്കാനിടയായി. അക്കൂട്ടത്തില്‍പ്പെട്ട ഹരിപ്പാട് ആശ്രമം 2008-ല്‍ ശ്രീരാമകൃഷ്ണ മിഷന്‍ ഏറ്റെടുത്തു. പിന്നീട് സമീപസ്ഥമായ കായംകുളം ആശ്രമവും ചേര്‍ന്നു.

അവശേഷിച്ചത് ഒറ്റപ്പാലം ശ്രീരാമകൃഷ്ണ ആശ്രമമായിരുന്നു. അവിടെയാണ് സ്ഥാപക ആചാര്യനായ നിര്‍മ്മലാനന്ദ സ്വാമി(തുളസീ മഹാരാജ്) ദീര്‍ഘകാലം കഴിഞ്ഞുകൂടിയതും സമാധിയടഞ്ഞതും. അവിടെ അവസാന അദ്ധ്യക്ഷനായിരുന്ന കൈവല്യാനന്ദ സ്വാമിയുടെ പരിശ്രമഫലമായി ഹരിപ്പാട്, കായംകുളം ആശ്രമങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ ഒറ്റപ്പാലം ആശ്രമവും ശ്രീരാമകൃഷ്ണ മിഷന്റെ ഭാഗമായി ഭവിച്ചിരിക്കുന്നു. 2025 മെയ് 12ന് ഒറ്റപ്പാലം ആശ്രമം ഔപചാരികമായി മിഷനില്‍ ചേര്‍ക്കപ്പെടുകയും ഗീതാശരണാനന്ദ സ്വാമി ആശ്രമ അദ്ധ്യക്ഷനായി നിയോഗിക്കപ്പെടുകയും ചെയ്തു.

സമീപകാലത്ത് കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിനു വേണ്ടി അനവരതം സഫലമായി പ്രയത്‌നിച്ച കൈവല്യാനന്ദസ്വാമി ഒറ്റപ്പാലം ആശ്രമത്തില്‍ നിന്നും മറ്റൊരു കുടീരത്തിലേക്ക് താമസം മാറ്റുകയും ചെയ്തു.

കേരളത്തിലെ ശ്രീരാമകൃഷ്ണ – വിവേകാനന്ദ പ്രസ്ഥാനവും രാമകൃഷ്ണാശ്രമങ്ങളും സംബന്ധിച്ച ചരിത്രം പരിശോധിച്ചാല്‍ വളരെയധികം ത്യാഗബുദ്ധിയോടെ പ്രസംഗിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത ശ്രീ ആഗമാനന്ദ സ്വാമികള്‍ ശ്രീശങ്കരാചാര്യ സ്വാമികളുടെ ജന്മസ്ഥലമായ കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം സ്ഥാപിച്ചതും വലിയൊരു പ്രവര്‍ത്തന കേന്ദ്രമാക്കി വളര്‍ത്തിയതും അവസാനം ശ്രീരാമകൃഷ്ണ മിഷനില്‍ ലയിപ്പിച്ചതും ഇവിടെ പ്രത്യേകം സ്മരണീയമാണ്.

കേരളത്തിലെ ശ്രീരാമകൃഷ്ണ-വിവേകാനന്ദ പ്രസ്ഥാനത്തിന് ഇനിയും പ്രവര്‍ത്തിക്കാനും വിവേകാനന്ദ സ്വാമിയുടെ നിരുപമമായ ജീവിതം, പ്രവര്‍ത്തനം, സന്ദേശങ്ങള്‍ തുടങ്ങിയവയെ സജീവമാക്കി നിലനിര്‍ത്താനും നാം ബാധ്യസ്ഥരാണ്. സ്വാമിജിയുടെ മഹാസമാധി ദിനത്തില്‍ വിവേകാനന്ദ സ്വാമികളുടെ ഉദാത്തമായ സ്മരണക്കുമുമ്പില്‍ നമസ്‌കരിക്കുന്നത് ”ഇനിഎന്താണ് ഇവിടെ നടക്കുക? എന്തെങ്കിലും നടക്കുമോ?” എന്ന പ്രശ്‌നം ഏവരുടേയും മനസില്‍ ഉണര്‍ത്തികൊണ്ടാവട്ടെ.!

 

Tags: Swami VivekanandaMahasamadhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)
India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

ദേശീയയുവജനദിനത്തില്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്വാമി വിവേകാനന്ദന്റെ ഛായാചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാഞ്ജലി അര്‍പ്പിക്കുന്നു
India

സ്വാമി വിവേകാനന്ദന്‍ എന്നും പ്രചോദനം; യുവശക്തി പരിഷ്‌കാരങ്ങളുടെ കാതല്‍: പ്രധാനമന്ത്രി

Samskriti

വിവേകാനന്ദ വിദ്യാഭ്യാസ ദര്‍ശനത്തിന്റെ കാലിക പ്രസക്തി

Main Article

സ്വാമി വിവേകാനന്ദനും നവഭാരത നിര്‍മിതിയും

Samskriti

സ്വാമി വിവേകാനന്ദന്റെ 164-ാം ജന്മതിഥി ഇന്ന്: സ്വാമി വിവേകാനന്ദനും സേവാധര്‍മ്മവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.