Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദിലെ നിസാം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കയ്യില്‍ ഇന്ത്യയ്‌ക്ക് വേണ്ടി 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ. ഹൈദരാബാദ് നിസാമിന്റെ ഈ ഉദാരമനസ്കതയെക്കുറിച്ചുള്ള കഥ ചരിത്രപുസ്തകങ്ങളില്‍ ഏറെക്കാലമായി നിറഞ്ഞുനിന്നിരുന്ന കഥയാണ്. ഇത് സംബന്ധിച്ച വിവരാവകാശചോദ്യത്തിന് ലഭിച്ച ഉത്തരത്തിലാണ് ഹൈദരാബാദ് നിസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 09:43 pm IST
in India
ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

ന്യൂദല്‍ഹി: 1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദിലെ നിസാം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കയ്യില്‍ ഇന്ത്യയ്‌ക്ക് വേണ്ടി 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ. ഹൈദരാബാദ് നിസാമിന്റെ ഈ ഉദാരമനസ്കതയെക്കുറിച്ചുള്ള കഥ ചരിത്രപുസ്തകങ്ങളില്‍ ഏറെക്കാലമായി നിറഞ്ഞുനിന്നിരുന്ന കഥയാണ്. ഇത് സംബന്ധിച്ച വിവരാവകാശചോദ്യത്തിന് ലഭിച്ച ഉത്തരത്തിലാണ് ഹൈദരാബാദ് നിസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്.

പാകിസ്ഥാനുമായുള്ള യുദ്ധത്തിന് ഫണ്ട് സമാഹരിക്കാനാണ് പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രി അവസാനത്തെ ഹൈദരാബാദ് നിസാമായ മിര്‍ ഒസ്മാന്‍ അലി ഖാനെ കാണാന്‍ പോയത്. വലിയ ധനികനായ അദ്ദേഹം ഇന്ത്യാ സര്‍ക്കാരിന് വേണ്ടി 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കി എന്നതാണ് ഇതുവരെ പരന്ന കഥ. നിസാമിന്റെ ഉദാരമനസ്കതയ്‌ക്കും രാജ്യസ്നേഹത്തിനും മാതൃകയായി ഈ കഥ വലിയ തോതില്‍ ചരിത്രപുസ്തകങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

ഇന്ത്യയുടെ പ്രതിരോധസേനയെ ശക്തമാക്കാനുള്ള ഫണ്ട് ശേഖരിക്കാനായി നാഷണല്‍ ‍ഡിഫന്‍സ് ഗോള്‍ഡ് സ്കീം എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈദരാബാദില്‍ നിന്നും1965 ഒക്ടോബറില്‍ ഒരു ധനശേഖരണ ഫണ്ട് സ്വരൂപിച്ചിരുന്നു. ഇതില്‍ ഔദ്യോഗിക രേഖ പ്രകാരം ഹൈദരാബാദിലെ നിസാം 425 കിലോ സ്വര്‍ണ്ണം മാത്രമാണ് നല്‍കിയത്. അല്ലാതെ 5000 കിലോഗ്രാം സ്വര്‍ണ്ണമൊന്നും നല്കിയിരുന്നില്ല. സംഭാവന എന്ന നിലയിലല്ല, ഒരു നിക്ഷേപമാര്‍ഗ്ഗം എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് ഫണ്ട് സ്വരൂപിച്ചത്. അന്ന് നിക്ഷേപിക്കുന്ന തുകയ്‌ക്ക് 6.5 ശതമാനം പലിശയും കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു.

ഹിന്ദു ദിനപത്രത്തിന്റെ പഴയ രേഖകള്‍ പ്രകാരം 1965 ഡിസംബര്‍ 11ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹൈദരാബാദില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ നിസാമിന്റെ ഈ സംഭാവനയെക്കുറിച്ച് പറയുന്നുണ്ട്. സ്വര്‍ണ്ണനാണയങ്ങളായാണ് (മൊഹര്‍) നിസാമിന്റെ സംഭാവന നിക്ഷേപിച്ചിരിക്കുന്നതെന്നും ഇത് മൊത്തത്തില്‍ 50 ലക്ഷം രൂപ വിലമതിക്കുന്നുണ്ടെന്നുമായിരുന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രി പറഞ്ഞത്.

അന്ന് തിരുപ്പതി ക്ഷേത്രം 1.25 കിലോഗ്രാം സ്വര്‍ണ്ണം കേന്ദ്രത്തിന് നല്‍കിയിരുന്നു. തെലുങ്ക് സിനിമാതാരങ്ങള്‍ എട്ട് ലക്ഷം രൂപയോളം നല്‍കി. ഇതെല്ലാം സംഭാവനകളായിരുന്നു. എന്നാല്‍ നിസാമിന്റെ നിക്ഷേപം പലിശ തിരിച്ചുകിട്ടുന്ന നിക്ഷേപമായിരുന്നു.

ന്യൂസ് 18 ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളും ഹൈദരാബാദ് നിസാം അന്ന് നല്‍കിയ 425 കിലോ സ്വര്‍ണ്ണം ഉയര്‍ന്ന പലിശവരുമാനം ലഭിക്കുന്ന നിക്ഷേപമായിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 1962ല്‍ തുടങ്ങിവെച്ച പ്രതിരോധ ധനശേഖരണഫണ്ട് പ്രകാരം ഇതില്‍ നിക്ഷേപിക്കുന്നവരെ നികുതിയില്‍ നിന്നും ഒഴിവാക്കും. ഈ ഒരു ഉദ്ദേശലക്ഷ്യത്തോടെയും ഇതുവരെ വെളിപ്പെടുത്താതെ ഒളിപ്പിച്ചുവെച്ച സ്വത്തുക്കള്‍ പലരും ഇതിന് നല്‍കിയിരുന്നു. ഇതേ രീതിയിലാണോ ഹൈദരാബാദ് നിസാം തന്റെ 425 കിലോഗ്രാം സ്വര്‍ണ്ണം നിക്ഷേപിച്ചതെന്നും കരുതപ്പെടുന്നു.

 

Tags: Tirupati TempleIndopakwarHyderabad Nizam1965 IndopakwarMir Osman Ali Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)
India

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

India

2019-24 കാലയളവിൽ തിരുപ്പതിയിൽ വ്യാജ നെയ്യ് കൊണ്ട് നിർമ്മിച്ചത് 20 കോടി ലഡു; കണക്കുകൾ വ്യക്തമാക്കി ക്ഷേത്ര ചെയർമാൻ

India

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

India

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

പുതിയ വാര്‍ത്തകള്‍

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.