Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

ഇന്ത്യന്‍ യൂണിയനുമായി ചേരാതെ, ഹൈദരാബാദില്‍ നിസാം ഭരണം നിലനിര്‍ത്താനായിരുന്നു റസാക്കറുകള്‍ എന്ന് വിളിക്കപ്പെടുന്ന നിസാമിന്റെ പട്ടാളം സായുധ കലാപം നടത്തിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 08:21 pm IST
in India
ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

ബെംഗളൂരു  കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് സ്വന്തം അമ്മയും സഹോദരിയും നഷ്ടമായത് എങ്ങിനെയാണെന്നറിയാമോ? ഹൈദരാബാദിലെ നിസാമിന്റെ പട്ടാളക്കാരാണ് ഖാര്‍ഗെയുടെ അമ്മയെയും സഹോദരിയെയും കൊന്നത്. അന്ന് ഖാര്‍ഗെയുടെ കുടില്‍ അവര്‍ തീകൊളുത്തിയപ്പോള്‍ ഇരുവരും വെന്തുമരിക്കുകയായിരുന്നു.. അന്ന് ഏഴ് വയസ്സുകാരനായ ഖാര്‍ഗെ ഒരു വിധം ഓടിരക്ഷപ്പെടുകയായിരുന്നു.

പണ്ട്, 1948ല്‍  മുസ്ലിം ഭരണാധികാരിയായ നിസാം ഭരിയ്‌ക്കുന്ന ഹൈദരബാദിനെ ഇന്ത്യന്‍ യൂണിയനുമായി ചേര്‍ക്കാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ശക്തമായ ശ്രമം നടക്കുകയായിരുന്നു. അന്ന് നിസാമിന്റെ സൈന്യം ഇതിനെതിരെ ശക്തമായ ലഹള നടത്തി.. ഇന്ത്യന്‍ യൂണിയനുമായി ചേരാതെ, ഹൈദരാബാദില്‍ നിസാം ഭരണം നിലനിര്‍ത്താനായിരുന്നു റസാക്കറുകള്‍ എന്ന് വിളിക്കപ്പെടുന്ന നിസാമിന്റെ പട്ടാളം സായുധ കലാപം നടത്തിത്.

ഈ കലാപത്തിലാണ് ഖാര്‍ഗെയുടെ അമ്മയും സഹോദരിയും കൊല്ലപ്പെടുന്നത്. നിസാമിന്റെ പടയാളികളായ റസാക്കറുകളാണ് ഖാര്‍ഗെയുടെ അമ്മയെയും സഹോദരിയെയും കൊന്നത്. ഇപ്പോള്‍ കര്‍ണ്ണാടകയിലെ ബിദാര്‍ ജില്ലയിലെ വരവട്ടി എന്ന ഗ്രാമത്തിലായിരുന്നു ഖാര്‍ഗെയുടെ വീട് (പണ്ട് ഈ ഗ്രാമം ഹൈദരാബാദ് സ്റ്റേറ്റിന് കീഴിലായിരുന്നു). ഈ വീട് നിസാമിന്റെ സേന അഗ്നിക്കിരയാക്കി. ഇതില്‍ അമ്മയും സഹോദരിയും വെന്ത് മരിച്ചു. അന്ന് ഏഴ് വയസ്സുകാരനായ ഖാര്‍ഗെ ഓടിരക്ഷപ്പെട്ടു.

അന്ന് ഹൈദരാബാദിലെ നിസാം സ്വന്തം സാമ്രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കില്ലെന്ന പിടിവാശിയില്‍ നടത്തിയ കലാപം പക്ഷെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. നിസാമിനെ തോല്‍പിക്കാന്‍ അന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നടത്തിയ ദൗത്യം ഓപ്പറേഷന്‍ പോളോ എന്നാണ് അറിയപ്പെട്ടത്. അഞ്ച് ദിവസത്തിനുള്ള ഇന്ത്യന്‍ സൈന്യം നിസാമിന്റെ പടയാളികളെ അടിച്ചമര്‍ത്തി ഹൈദരാബാദ് സ്റ്റേറ്റിനെ ഇന്ത്യയില്‍ ലയിപ്പിച്ചു.

ഈ ദുരനുഭവം ഉണ്ടായിട്ടും ഖാര്‍ഗെ ഭീകരനെ കാണുന്നത് മോദിയിലാണെന്നത് വിധിവൈപരീത്യം എന്നല്ലാതെ ഒന്നും പറയാനില്ലെന്ന് ഈ ചരിത്രമറിയുന്ന രാഷ്‌ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയലൈനിനോട് ചേര്‍ന്ന് നിന്നും സ്വന്തം കുടുംബദുരന്തം എങ്ങിനെയാണ് ഖാര്‍ഗെയ്‌ക്ക് പൊറുക്കാന്‍ കഴിയുന്നതെന്ന ചോദ്യം ശക്തമായി ഉയരുകയാണ്.

Tags: Mallikarjun KhargeKhargeLatest newsHyderabad NizamNizamRazakars
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

പുതിയ വാര്‍ത്തകള്‍

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.