Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് സഹായത്തോടെ ഭീകരവാഴ്ച; പിന്മാറാതെ ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 09:04 am IST
in Kerala
സെനറ്റ് ഹാളിലേക്ക് എത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

സെനറ്റ് ഹാളിലേക്ക് എത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണറെ തടയാനും ഭാരതമാതാവിന്റെ ചിത്രത്തെ അധിക്ഷേപിക്കാനും എസ്എഫ്‌ഐ നടത്തിയത് നാലുമണിക്കൂര്‍ നേരത്തെ അക്രമം. വൈകിട്ട് 5.30ന് ശ്രീപദ്മനാഭ സേവാസമിതി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പരിപാടി അലങ്കോലമാക്കാനായിരുന്നു എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടത്. അടിയന്തരാവസ്ഥക്കെതിരെ പോരാടി ജയില്‍വാസം അനുഭവിച്ചവരെ ആദരിക്കലും പുസ്തകപ്രകാശനവുമാണ് നിശ്ചയിച്ചിരുന്നത്. മൂന്നുമണിയോടെ സെനറ്റ്ഹാളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വേദിയില്‍ ഭാരതാംബയുടെ ചിത്രം വച്ചിട്ടുണ്ടെന്ന് സിപിഎം സന്ദേശവാഹകര്‍ എകെജി സെന്ററിലേക്ക് സന്ദേശം എത്തിച്ചതോടെയാണ് എസ്എഫ്‌ഐ ഗുണ്ടകള്‍ സര്‍വകലാശാലയിലേക്കെത്തിയത്.

വൈകിട്ട് 4.30ന് തന്നെ എസ്എഫ്‌ഐക്കാര്‍ യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ തമ്പടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അന്‍പതോളം വരുന്ന ഗുണ്ടകളാണ് എത്തിയത്. എന്നാല്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയായിട്ടും നാമമാത്രമായ പോലീസിനെ മാത്രമാണ് ഈ സമയം സുരക്ഷയുടെ ഭാഗമായി എത്തിച്ചിരുന്നത്. ശ്രീപദ്മനാഭ സേവാസമിതിയുടെ ബോര്‍ഡുകള്‍ നശിപ്പിക്കുകയും ഗവര്‍ണറെ തടയുമെന്നും ഭാരതാംബയുടെ ചിത്രം എടുത്തുമാറ്റുമെന്നും എസ്എഫ്‌ഐക്കാര്‍ പ്രഖ്യാപിച്ചു. ശ്രീപദ്മനാഭസേവാസമിതിയുടെ നിരവധി പ്രവര്‍ത്തകര്‍ സെനറ്റ്ഹാളിലേക്ക് എത്തിച്ചേര്‍ന്നതോടെ ചെറുത്തുനില്‍പ്പ് സംഘര്‍ഷത്തിലേക്കെത്തുമെന്ന് കണ്ടാണ് കൂടുതല്‍ പോലീസിനെ എത്തിച്ചത്.

ഇതിനിടെ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, ഭാരതാംബയുടെ ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി റദ്ദാക്കുമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍കുമാര്‍ ഭീഷണി ഉയര്‍ത്തി. ഭാരതാംബയുടെ ചിത്രം ഉള്ളതിനാല്‍ അനുമതി റദ്ദാക്കുന്നുവെന്ന് എഴുതിത്തരണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടതോടെ രജിസ്ട്രാര്‍ പിന്‍വാങ്ങി. ഇതിനിടയില്‍ യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ എസ്എഫ്‌ഐക്കാര്‍ പലവട്ടം സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. എന്നാല്‍ 6.30 ഓടെ നിശ്ചയിച്ച പരിപാടിയില്‍ മാറ്റമില്ലെന്നും കീഴടങ്ങുന്ന പ്രശ്‌നമില്ലെന്നും അറിയിച്ച് ഗവര്‍ണറുടെ വാഹനമെത്തി. പ്രധാന ഗേറ്റിലൂടെയാണ് ഗവര്‍ണര്‍ എത്തിച്ചേര്‍ന്നത്. ഈ സമയവും എസ്എഫ്‌ഐക്കാര്‍ പ്രധാനഗേറ്റിനു സമീപം വിശ്വസ്ത പോലീസുകാര്‍ക്കിടയില്‍ മുദ്രാവാക്യം മുഴക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ഗവര്‍ണര്‍ സെനറ്റ്ഹാളിലെ പരിപാടിയില്‍ പങ്കെടുത്ത് തിരികെയിറങ്ങുമ്പോള്‍ തടയുമെന്നായി എസ്എഫ്‌ഐക്കാര്‍. പ്രധാനഗേറ്റില്‍ ഗവര്‍ണര്‍ക്കെതിരെ ബാനര്‍ ഉയര്‍ത്തി ഗേറ്റിന് മുന്‍വശം റോഡില്‍ കുത്തിയിരുന്ന് എസ്എഫ്‌ഐക്കാര്‍ മുദ്രാവാക്യം വിളിച്ചു. പരിപാടി സമാപിച്ചപ്പോള്‍ ഗവര്‍ണറെ എകെജി സെന്ററിന് സമീപമുള്ള ഗേറ്റിലൂടെ പുറത്തിറക്കി പുതിയ എകെജി സെന്ററിന് മുന്നിലൂടെ രാജ്ഭവനിലേക്ക് മടങ്ങി. ഇതോടെ എസ്എഫ്‌ഐക്കാര്‍ പ്രകടനം നടത്തി പോലീസ് അകമ്പടിയില്‍ പിരിഞ്ഞുപോയി.

Tags: SFI AttacksKerala Governor Rajendra Vishwanath ArlekarKerala University Senate hall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം
Kerala

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

Kerala

മലയാള ഭാഷാ ബില്ല്: എല്ലാ മലയാളിക്കും അഭിമാനം; ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളം നൂറ് ശതമാനം പോളിങ്ങിലേക്ക്; ഉയര്‍ന്ന് മാതൃകയാകണം: ഗവര്‍ണര്‍

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

Kerala

നയപ്രഖ്യാപനം: ഒഴിവാക്കാന്‍ നിര്‍ദേശിച്ചവ മാറ്റിയില്ല; ഭേദഗതി വരുത്താമെന്ന വാക്കും പാലിച്ചില്ല; ചീഫ് സെക്രട്ടറിയുടെ ഓഫീസിന് ഗുരുതര വീഴ്ച

പുതിയ വാര്‍ത്തകള്‍

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.