Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനിഷ്ടപ്പെടുന്നുവെന്ന് ഡോ.ആരിഫ് ഹുസൈന്‍ തെരുവത്ത്; പിഎഫ് ഐ ലക്ഷ്യം ഇന്ത്യയെ മുസ്ലിം രാഷ്‌ട്രമാക്കല്‍

ഇത്രയും കാലം താന്‍ എക്സ് മുസ്ലിം എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഡോ. ആരിഫ് ഹുസൈന്‍. കാരണം ജിഹാദ് എന്നത് ഏറ്റവും മോശമായ കാര്യമാണെന്നും അവിടെ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കിയാണ് താന്‍ ഇവിടെ വരെ എത്തിനില്‍ക്കുന്നതെന്ന് പറയുകയാണ് ഇനി വേണ്ടതെന്നും ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2025, 11:04 pm IST
in Kerala
ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്) പോപ്പുലര്‍ ഫ്രണ്ട് പ്രകടനം (ഇടത്ത്)

ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്) പോപ്പുലര്‍ ഫ്രണ്ട് പ്രകടനം (ഇടത്ത്)

തിരുവനന്തപുരം:: ഇത്രയും കാലം താന്‍ എക്സ് മുസ്ലിം എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഡോ. ആരിഫ് ഹുസൈന്‍. കാരണം ജിഹാദ് എന്നത് ഏറ്റവും മോശമായ കാര്യമാണെന്നും അവിടെ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കിയാണ് താന്‍ ഇവിടെ വരെ എത്തിനില്‍ക്കുന്നതെന്ന് പറയുകയാണ് ഇനി വേണ്ടതെന്നും ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

ജിഹാദ് എന്ന നിര്‍ദേശം വരുന്നത് ഖുറാനില്‍ നിന്നാണ്. ഹമാസിന്റെ ചാര്‍ട്ടറില്‍ ജിഹാദിനെക്കുറിച്ച് എഴുതിവെച്ചിട്ടുണ്ട്. ഇതറിയാതെയാണ് കള്ളിയുള്ള മുണ്ട് തലയില്‍ ഇട്ട് ഇടത് പക്ഷക്കാര്‍ ഉള്‍പ്പെടെ ഹമാസ് എന്ന് പറഞ്ഞ് നടക്കുന്നത്. ലോകം മുഴുവന്‍ ഇസ്ലാമിന്റെ കീഴിലേക്ക് വരുന്നത് വരെ യുദ്ധം ചെയ്യുക ജിഹാദ് ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. ജിഹാദിന്റെ കാരണം മതം തന്നെയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിന് പിന്നിലും ജിഹാദാണ്. ഇത് മതഭീകരതായണ്. ഇത് ഇസ്ലാമിക ഭീകരതയാണ്. അതിന്റെ വക്താക്കളാണ് പോപ്പുലര്‍ ഫ്രണ്ടിലെ ആളുകള്‍ എന്ന് പറയുന്നത്. – ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹിറ്റ് ലിസ്റ്റിനെക്കുറിച്ച് വിവരം കിട്ടിയത്. എന്തായാലും ഇസ്ലാമില്‍ അതാണ് പറയുന്നത്. ലോകത്തെ മുഴുവന്‍ ഒരു ഇസ്ലാമിക ലോകമാക്കി മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. ഇതിനായി ഒന്നുകില്‍ മതം മാറ്റും. അല്ലെങ്കില്‍ നിങ്ങള്‍ കാഫിറുകളെങ്കില്‍ കൊല്ലപ്പെടുക എന്നതാണ് സംഭവിക്കുക. -ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

ജോസഫ് മാഷുടെ കൈകളും കാലുകളും വെട്ടിയതും മതഗ്രന്ഥത്തില്‍ പറഞ്ഞ സൂക്തം അനുസരിച്ചാണ്. അല്ലാഹുവിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കൈകാലുകള്‍ വിപരീത ദിശയില്‍ വെട്ടുക എന്നാണ് മത സൂക്തത്തില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമ്പോള്‍ ഇവര്‍ പറയുക എങ്കില്‍ ആര്‍എസ്എസിനെയും നിരോധിക്കുക എന്നാണ്. പക്ഷെ ആര്‍എസ് എസ് രാജ്യപുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ആരിഫ് ഹുസൈന്‍ പറയുന്നു. എന്നാല്‍ ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്റെ ലക്ഷ്യം ഷഹീദാവുക എന്നതാണ്. അതായത് മരിക്കുക എന്നത് തന്നെയാണ്. ആര്‍എസ്എസുകാര്‍ക്ക് പക്ഷെ എല്ലാ മുസ്ലിങ്ങളെയും വെട്ടിക്കൊല്ലുക എന്ന യാതൊരു പദ്ധതിയുമില്ല. ഇത് അറിയുമ്പോഴാണ് പോപ്പുലര്‍ ഫ്രണ്ടുകാരെല്ലാം ആടുമേയ്‌ക്കാന്‍ സിറിയയ്‌ക്കും ഇറാഖിലേക്കും പോകുന്നത്. അവിടെ പടവെട്ടി മരിയ്‌ക്കാം എന്ന ലക്ഷ്യത്തോടെ. ഇത് താന്‍ മനസ്സിലാക്കിയത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു തന്നെ പുറത്തുവന്നവരുമായി സംസാരിച്ചപ്പോഴാണെന്നും ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

Tags: Joseph mashIslamic IndiapfiJihadkafirpopular front IndiaPFI hitlistArifHussain TheruvathDr.ArifHussain Theruvath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

ഉത്തരാഖണ്ഡിലെ ജിം ട്രെയിനറായ മുഹമ്മദ് ദീപകിന് അടുത്ത് ജോണ്‍ ബ്രിട്ടാസ് (ഇടത്ത്) 2010ല്‍ ഇസ്ലാമിക മതതീവ്രവാദികള്‍ കൈപ്പത്തിയും കാലും വെട്ടിയതിനെതുടര്‍ന്ന് ആശൂപത്രിയില്‍ കഴിയുന്ന ജോസഫ് മാഷ്.
Kerala

ജോസഫ് മാഷ്ടെ കൈവെട്ടിയപ്പോള്‍ അവിടെ പോകാത്ത ബ്രിട്ടാസ് ഉത്തരാഖണ്ഡില്‍ പോയി, ജിം ട്രെയിനറെ കാണാന്‍

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.