Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

Janmabhumi Online by Janmabhumi Online
Jun 26, 2025, 02:21 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം : ദേശവിരുദ്ധ പ്രവർത്തനവും തീവ്രവാദവും മുഖമുദ്രയായ പിഎഫ്ഐ സമാന പ്രസ്ഥാനങ്ങൾക്ക് സുരക്ഷിതമായി വളരാനുള്ള ഇടമായി കേരളം മാറിയിരിക്കുന്നു എന്ന് ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു. പിഎഫ്ഐ ഹിറ്റ് ലിസ്റ്റിൽ ജില്ലാ ജഡ്ജി ഉൾപ്പെടെ 950 പേരുണ്ടെന്ന എൻഐഎ റിപ്പോർട്ടിൽ ഒട്ടും അത്ഭുതമില്ല. സംസ്ഥാന സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും മൃദു സമീപനം ഇവർക്ക് വളരാനുള്ള അവസരം നൽകുന്നു. ശക്തമായ നടപടി എടുക്കുന്നതിന് നിർദ്ദേശം നൽകാൻ സർക്കാർ മടി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിഎഫ്ഐ പോലുള്ള പ്രസ്ഥാനങ്ങളിലെ തീവ്രവാദികൾ പൊതു മണ്ഡലത്തിൽ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും തണലിൽ കേരളത്തിൽ വിഹരിക്കുകയാണ്. ഇക്കൂട്ടർക്കെതിരെ കേരള പോലീസിൽ പരാതി നൽകിയാൽ പരാതിക്കാരനു ജീവനുഭീഷണി ഉയർന്ന സംഭവങ്ങൾ അനവധിയാണ്. പോലീസിൽ സൂചന നൽകി മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഇൻഫോർമർ ക്കെതിരെ ജിഹാദ് കൊലവിളിയാണ് ഉയരുന്നത്. പോലീസിലോ കേരള അന്വേഷണ ഭാഗങ്ങളിലോ വിവരം കൈമാറാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന ചില വിഭാഗങ്ങളുമായി പോലീസിലെ ചില ഉദ്യോഗസ്ഥർ അടുത്ത ബന്ധപ്പെടുന്നതായി സ്ഥിരീകരിക്കപ്പെടുകയും പേരിന് നടപടിയെടുക്കുകയും ചെയ്യുന്നത് വാർത്തകളിലും ഇടം പിടിക്കാറുണ്ട്. കേരളത്തിലെ ചില ജില്ലകൾ പ്രത്യേകിച്ച് കോട്ടയം ജില്ലയുടെ വാഗമൺ, വകച്ചുവട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ ഇടയ്‌ക്കിടെ വന്നു പോകുന്നവർ, ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങൾ ഉൾപ്പെടെ സംസ്ഥാന വ്യാപകമായി കൂണുപോലെ മുളച്ചു വരുന്ന ചില വ്യാപാരസ്ഥാപനങ്ങളും സംശയം ജനിപ്പിക്കുന്നു.

ടർഫുകൾ, രാത്രി വൈകുന്നേരം പ്രവർത്തിക്കുന്ന ചില വഴിയോര ഭക്ഷ്യ സ്ഥാപനങ്ങൾ ഇതെല്ലാം പിഎഫ്ഐയുടെ വേഷപ്രച്ഛന്ന സ്ഥാപനങ്ങളാണ്. ചെറിയ തട്ടുകടകളിൽ പോലും രാത്രി ഉണ്ടാകുന്ന സംഘം ചേരലും പ്രവർത്തനരീതിയും നമ്മെ നടുക്കുന്നതാണ്. വലിയ ഭീതിയും ആശങ്കയും ജനിപ്പിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പോലീസോ ഇക്കൂട്ടർക്ക് നിശബ്ദ പിന്തുണ നൽകുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോ ഇക്കാര്യത്തിൽ ഒട്ടും ഗൗരവം കാണുന്നില്ല. അതാണ് അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നതെന്നും എൻ ഹരി പറഞ്ഞു.

Tags: Justice custodiansHit listExtreme situationkeralaN.HarifearSharing informationAnti-national activities
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

Career

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

Football

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

പുതിയ വാര്‍ത്തകള്‍

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies