Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ: ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റി; പിഴവില്ലെന്ന് മെഡിക്കല്‍ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2025, 10:06 am IST
in Kerala

തിരുവനന്തപുരം: അടിവയറ്റിലെ കൊഴുപ്പുനീക്കാനുള്ള ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 22 ദിവസം വെന്റിലേറ്ററില്‍ കിടന്നിട്ടും ഒമ്പത് വിലരുകള്‍ മുറിച്ച് മാറ്റിയിട്ടും ചികിത്സാ പിഴവില്ലെന്ന് മെഡിക്കല്‍ബോര്‍ഡ് റിപ്പോര്‍ട്ട്. യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരിയായ യുവതി കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടം അരുശുംമൂട് കോസ്മറ്റിക് ക്ലിനിക്കിനുണ്ടായത് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള കാലതാമസം മാത്രം. വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നത് ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കേണ്ടിവന്നതിലെ പ്രശ്‌നങ്ങള്‍ മാത്രമെന്നും വിഗ്‌ദ്ധ സമിതി റിപ്പോര്‍ട്ട്.

സാമൂഹിക മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് കോസ്‌മെറ്റിക് ആശുപത്രിയില്‍ അടിവയറ്റിലെ കൊഴുപ്പുനീക്കാനുള്ള ശസ്ത്രക്രിയയ്‌ക്കായി എത്തിയത്. ഫെബ്രുവരി 22ന് ശസ്ത്രക്രിയയ്‌ക്കുശേഷം അടുത്ത ദിവസം വീട്ടിലേക്കു പോയി. വീട്ടിലെത്തിയ നീതുവിനു കടുത്ത ശാരീരികാവശതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ഡോക്ടറെ വിളിച്ചപ്പോള്‍ കഞ്ഞിവെള്ളം ഉപ്പിട്ടു കുടിക്കാനായിരുന്നു നിര്‍ദേശം. സ്ഥിതി മോശമായപ്പോള്‍ അടുത്ത ദിവസം വീണ്ടും ആശുപത്രിയിലെത്തിച്ചു. വൈകിട്ടോടെ രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടെന്നു പറഞ്ഞ് ആശുപത്രിക്കാര്‍തന്നെ യുവതിയെ നഗരത്തിലെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് ഹൃദയാഘാതം സംഭവിച്ചതിനാല്‍ നീതുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കൈകാലുകളിലേക്കുള്ള രക്തയോട്ടം നിലച്ചു. അണുബാധയുണ്ടായി. കാലിലെയും കൈകളിലെയും ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നു. ഇടതുകാലിലെ വിരലുകള്‍ ഉള്‍പ്പെടെ കാല്‍പ്പാദത്തിന്റെ ഒരു ഭാഗവും ഇടതുകൈയിലെ നാലുവിരലുകളുമാണ് മുറിച്ചുമാറ്റിയത്. വലതുകൈയിലും കാലിലും ഇതേ അവസ്ഥയാണ്. 22 ദിവസമാണ് വെന്റിലേറ്ററില്‍ കഴിഞ്ഞത്.

എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചികിത്സാ പിഴവ് കണ്ടെത്താനായില്ലെന്നാണ് ഏഴംഗ ഡോക്ടര്‍ സംഘത്തിന്റെ നിലപാട്. രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍വേണ്ടി നല്‍കിയ മരുന്നിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മാത്രമാണെന്നാണ് കണ്ടെത്തല്‍. യുവതിയെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ കോസ്‌മെറ്റിക് ആശുപത്രിക്ക് കാലതാമസം ഉണ്ടായെന്നും എന്നാല്‍ ചികിത്സാ പിഴവ് കണ്ടെത്താനാ
യില്ലെന്നും സൂചിപ്പിച്ചാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്. യുവതിയും കുടുംബവും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

 

Tags: medical boardLiposuction surgery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

mother of srikutty
Kerala

ശ്രീക്കുട്ടിയ്‌ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

Kerala

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ച സംഭവം, മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തത തേടി പൊലീസ്

Kerala

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്: മന്ത്രി വീണാ ജോര്‍ജ്

Kerala

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ

Kerala

അവയവക്കടത്ത്: അന്വേഷണത്തിന് റൂറല്‍ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം, മെഡിക്കൽ ബോർഡും രൂപീകരിക്കും

പുതിയ വാര്‍ത്തകള്‍

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.