Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്‌കൂളില്‍ ഫൈവ്സ്റ്റാര്‍ മെനു; നക്ഷത്രമെണ്ണി അദ്ധ്യാപകര്‍, തുകയില്‍ വര്‍ദ്ധനവില്ല, നെഞ്ചത്ത് കൈവച്ച് പാചകത്തൊഴിലാളികള്‍

അനീഷ് അയിലം by അനീഷ് അയിലം
Jun 19, 2025, 11:44 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വെജ് ബിരിയാണി, എഗ്ഗ് ഫ്രൈഡ് റൈസ്, കാരറ്റ് റൈസ്, ലെമണ്‍ റൈസ്… മുട്ട റോസ്റ്റ്, കടല മസാല, പനീര്‍ കറി, വെജിറ്റബിള്‍ കുറുമ, വെണ്ടയ്‌ക്ക മപ്പാസ്… പരിഷ്‌കരിച്ച സ്‌കൂള്‍ ഉച്ചഭക്ഷണ മെനു വായിച്ച് നെഞ്ചത്ത് കൈവച്ച് പാചകത്തൊഴിലാളികള്‍. ഭക്ഷണ തുക വര്‍ദ്ധിപ്പിക്കാതെ ഫൈവ്സ്റ്റാര്‍ മെനു ഒരുക്കാനുള്ള നിര്‍ദേശത്തില്‍ നക്ഷത്രമെണ്ണി അധ്യാപകരും.

കഴിഞ്ഞ വര്‍ഷം ഉച്ചഭക്ഷണത്തിന് ചോറും മൂന്നുകറികളും തൊടുകറിയും ആയിരുന്നു. പാചകവാതകം, അരി കൊണ്ടുവരുന്നതിന്റെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് അതിന് സര്‍ക്കാര്‍ അനുവദിച്ചതാക്കട്ടെ ഒരുകുട്ടിക്ക് എല്‍പി വിഭാഗത്തില്‍ (ഒന്നുമുതല്‍ അഞ്ചുവരെ) 6.78 രൂപയും യുപി വിഭാഗത്തില്‍ (ആറു മുതല്‍ എട്ടുവരെ) 10.17 രൂപയും. അതിന് പുറമെ സംസ്ഥാന പോഷാഹാര പദ്ധതിയിലൂടെ പാലും മുട്ടയും കൂടി നിര്‍ദേശിച്ചു. അതിന് സര്‍ക്കാര്‍ ഇട്ട വിലയാകട്ടെ ഒരു കുട്ടിക്ക് 4.32 രൂപയും. ഒരുമുട്ട പോലും ഈ തുകയ്‌ക്ക് കിട്ടില്ല. എന്നിട്ടും അദ്ധ്യാപകര്‍ കടംവാങ്ങി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി. പക്ഷെ സര്‍ക്കാര്‍ പണം നല്‍കാതെ കുടിശ്ശികയാക്കി. ഇതോടെ കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ ആധാരം പണയപ്പെടുത്തിയ അദ്ധ്യാപകര്‍വരെയുണ്ട്. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് കുടിശ്ശിക അനുവദിച്ചത്.

ഇതിന് പിന്നാലെയാണ് ഈവര്‍ഷം 6.78 രൂപയ്‌ക്കും 10.17 രൂപയ്‌ക്കുമൊക്കെ ബിരിയാണിയും മുട്ട ഫ്രൈഡ് റൈസുമൊക്കെ നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ബിരിയാണിയും ഫ്രൈഡ് റൈസും എന്നാണെന്ന ചോദ്യവുമായി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരോട് ചോദിച്ചും തുടങ്ങി. കൂടാതെ കഞ്ഞിയും പയറും നല്‍കിയിരുന്ന കാലത്തെ കണക്ക് അനുസരിച്ചാണ് ഇപ്പോഴും പാചകതൊഴിലാളികളെ നിശ്ചയിച്ചിരിക്കുന്നത്. 500 കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളി എന്നാണ് കണക്ക്. എന്നാല്‍ പുതിയ മെനു അനുസരിച്ച് 100 കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ രണ്ട് പാചകത്തൊഴിലാളിയെങ്കിലും വേണം. ഇപ്പോഴത്തെ വേതനം
തന്നെ കുറവായതിനാല്‍ പാചകത്തൊഴിലാളികള്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ചക്കക്കുരുവുണ്ടോ കുറച്ചെടുക്കാന്‍…?
പതിമൂന്നാം ദിവസം ചക്കക്കുരു പുഴുക്ക് നല്‍കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇപ്പോള്‍ത്തന്നെ ചക്കക്കുരു കിട്ടാനില്ല. ചക്ക സീസണ്‍ കഴിഞ്ഞാല്‍ ചക്കക്കുരു കാണാന്‍പോലും കിട്ടില്ല. ഓരോ കുട്ടിയുടെ വീട്ടിലും അയല്‍പ്പക്കത്തുമൊക്കെ ചക്കക്കുരു അന്വേഷിച്ച് അദ്ധ്യാപകര്‍ കയറി ഇറങ്ങേണ്ടിവരും. അതുപോലെതന്നെ ചീരത്തോരനും കോവയ്‌ക്കായുമൊക്കെ സംഘടിപ്പിക്കാനും അരിഞ്ഞെടുക്കാനുമെല്ലാം പെടാപ്പാടുപെടും. പനീറും വേണ്ടത്ര സുലഭമല്ല. കൂടാതെ തേങ്ങയ്‌ക്ക് കിലോയ്‌ക്ക് 80നോടടുത്ത് വിലയുണ്ട്. ഇത്രയും കുട്ടികള്‍ക്ക് തേങ്ങാചമ്മന്തി ഒരുക്കാന്‍തന്നെ നല്ലൊരു തുക ചെലവാകും.

Tags: Kerala GovernmentFive-star menu at schooNo increase in amount
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയില്‍ ലക്ഷ്യമിട്ടത് നിലംനികത്തല്‍; ടിഒഎഫ്എല്‍ പദ്ധതിരേഖ വെറും നാലു പേജില്‍

Kerala

ആറന്മുള ഐടി പാര്‍ക്കിനെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഐടി വകുപ്പ്; പദ്ധതിയുമായി സഹകരിക്കാവുന്നതാണെന്ന് കെഎസ്ഐടിഐൽ

Kerala

വനഭേദഗതി നിയമം പരിഗണിക്കാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണം: കെ. സുരേന്ദ്രന്‍

Editorial

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

Kerala

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്നിന് അടിമയായി മാസങ്ങളോളം ജയിലിൽ കിടന്നു, പിന്നീട് നായക വേഷത്തിലും വില്ലൻ വേഷത്തിലും പ്രശസ്തി നേടി : ഇപ്പോൾ പ്രഭാസിനൊപ്പം 

പരീക്ഷണത്തിനിടെ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

കൂടുതൽ മുൻകരുതലുകൾ ഇനി അനിവാര്യം ; അന്താരാഷ്‌ട്ര വിമാന സർവീസുകൾ 15% കുറയ്‌ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ 

സദാചാര വിചാരണ: കണ്ണൂരില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഭാരതം-ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് നാളെ തുടക്കം; പുതുമോടിയില്‍ ഇംഗ്ലീഷ് പരീക്ഷ

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ നിര്‍മാണം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കും

ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങൾക്കും ആശുപത്രിക്കും നേരെ ഇറാന്റെ കനത്ത ആക്രമണം; നിരവധി പേർക്ക് പരിക്കേറ്റതായി സൊറോക്ക അശുപത്രി അധികൃതർ

വായന; സാന്ത്വനവും സന്ദീപനവും

ക്രൊയേഷ്യയിൽ നരേന്ദ്ര മോദിയെ സ്വീകരിച്ചത് സംസ്‌കൃത മന്ത്രങ്ങളോടെ ; ഭാരതീയ സംസ്കാരങ്ങൾക്ക് ഇത്രയധികം ബഹുമാനം ലഭിക്കുന്നതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി

കാൽ നൂറ്റാണ്ടിന് ശേഷം ഒരു മലയാളി; ഇന്ത്യൻ വനിതാ ഫുട്‍ബോളിൽ ചരിത്രം കുറിച്ച് മാളവിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies