Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രെയ്ൻ നഗരങ്ങളിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകൾ ; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് മൂന്ന് പേർ : യുഎസിനോട് ഇടപെടാൻ അപേക്ഷിച്ച് സെലൻസ്കി

വടക്കുകിഴക്കൻ ഉക്രെയ്നിലെ തന്റെ നഗരം റഷ്യൻ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണെന്ന് ഖാർകിവ് മേയർ ഇഗോർ തെരേഖോവ് മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിൽ റഷ്യ 17 ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഒരിക്കലും ലക്ഷ്യം വയ്‌ക്കാൻ പാടില്ലാത്ത സിവിലിയൻ പ്രദേശങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടതെന്നും ഇഗോർ തെരേഖോവ് കുറ്റപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2025, 12:34 pm IST
in World

കീവ് : ഉക്രെയ്നിൽ വലിയ തോതിലുള്ള ഡ്രോൺ ആക്രമണങ്ങൾ നടത്തി റഷ്യ.  ചൊവ്വ-ബുധൻ രാത്രികളിലാണ് റഷ്യ  ശക്തമായ രീതിയിൽ ഉക്രെയ്നെതിരെ ആഞ്ഞടിച്ചത്. റഷ്യ നടത്തിയ ഈ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 64 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉക്രെയ്ൻ ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടുണ്ട്.

വടക്കുകിഴക്കൻ ഉക്രെയ്നിലെ തന്റെ നഗരം റഷ്യൻ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണെന്ന് ഖാർകിവ് മേയർ ഇഗോർ തെരേഖോവ് മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിൽ റഷ്യ 17 ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഒരിക്കലും ലക്ഷ്യം വയ്‌ക്കാൻ പാടില്ലാത്ത സിവിലിയൻ പ്രദേശങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടതെന്നും ഇഗോർ തെരേഖോവ് കുറ്റപ്പെടുത്തി.

അതേ സമയം റഷ്യൻ ആക്രമണത്തിൽ 64 പേർക്ക് പരിക്കേറ്റതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പ്രസ്താവന ഇറക്കി. റഷ്യയ്‌ക്ക് മേൽ കൂടുതൽ സമ്മർദ്ദം അന്താരാഷ്‌ട്ര സമൂഹം ചെലുത്തണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഇപ്പോൾ ഓരോ പുതിയ ദിവസവും റഷ്യയുടെ പുതിയ വെറുപ്പുളവാക്കുന്ന ആക്രമണങ്ങൾ വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ റഷ്യയെ ബുദ്ധിമുട്ടിലാക്കുന്ന പുതിയ തീരുമാനങ്ങൾ മാറ്റിവയ്‌ക്കരുത്. പ്രധാനമായും യുഎസും മറ്റ് ലോക നേതാക്കളും പ്രശ്നത്തിൽ ഇടപെടണം. കൊലപാതകങ്ങളും അക്രമണങ്ങളും അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇവിടെ എടുത്ത് പറയേണ്ടത് സമീപ മാസങ്ങളിൽ റഷ്യ ഖാർകിവിനെ ആവർത്തിച്ച് ലക്ഷ്യം വച്ചിട്ടുണ്ട് എന്നതാണ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ ആവർത്തിച്ചുള്ളതും വലുതുമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ റഷ്യ ഇതിനോടകം നടത്തിയിട്ടുണ്ട്. ഞായർ-തിങ്കൾ രാത്രികളിൽ ഏകദേശം 500 ഡ്രോണുകളാണ് റഷ്യ അയച്ചത്.

തുടർന്നുള്ള തിങ്കൾ- ചൊവ്വ രാത്രികളിൽ 315 ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ഉക്രെയ്നിലേക്ക് ഏഴ് മിസൈലുകൾ തൊടുത്ത് വിടുകയും ചെയ്തു. ചൊവ്വ-ബുധൻ രാത്രികളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ ഖാർകിവിലെ സ്ലോബിഡ്സ്കി, ഓസ്നോവിയാൻസ്കി തുടങ്ങിയ ജില്ലകളിലെ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, സ്വകാര്യ വീടുകൾ, കളിസ്ഥലങ്ങൾ, വ്യാവസായിക സ്ഥലങ്ങൾ, പൊതുഗതാഗതം എന്നിവയുൾപ്പെടെ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് ഉക്രെയ്ൻ അധികൃതർ അറിയിച്ചിരുന്നു.

Tags: drone strikeUkraineVladimir PutinRussiawarMoscowVladimir zelenskykeiv
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.