Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

തുടര്‍ച്ചയായ രണ്ട് കണ്ടെയ്നര്‍ അപകടങ്ങള്‍ സംഭവിച്ചതോടെ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ആശങ്കകളും ട്രോളും ഉയരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിഴിഞ്ഞം ഏകാന്തതയുടെ അപാരതീരമാകുമോ എന്ന രീതിയിലാണ് ആശങ്ക ഉണര്‍ത്തുന്ന ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

Janmabhumi Online by Janmabhumi Online
Jun 10, 2025, 05:53 pm IST
in Kerala, Business
കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് കണ്ടെയ്നര്‍ അപകടങ്ങള്‍ സംഭവിച്ചതോടെ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ആശങ്കകളും ട്രോളും ഉയരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിഴിഞ്ഞം ഏകാന്തതയുടെ അപാരതീരമാകുമോ എന്ന രീതിയിലാണ് ആശങ്ക ഉണര്‍ത്തുന്ന ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ആഗോള തലത്തില്‍ പ്രശസ്തമായ ഡൗണ്‍ ടു എര്‍ത്ത് (Down to Earth) ഉള്‍പ്പെടെയുള്ള പരിസ്ഥിതി മാസികകളും കേരളത്തിലെ തുടര്‍ച്ചയായ കണ്ടെയ്നര്‍ ഷിപ്പ് അപകടങ്ങള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് നെടുങ്കന്‍ ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇതും ആശങ്ക ഉണര്‍ത്തുകയാണ്.

ബേപ്പൂര്‍ തീരത്തിന് സമീപം സിംഗപ്പൂര്‍ പതാക വഹിക്കുന്ന വാന്‍ഹായ് 503 ചരക്ക് കപ്പലാണ് ഒടുവില്‍ അപകടത്തില്‍പെട്ടത്. കപ്പലിലെ നാല് ജീവനക്കാരെ കാണാനില്ല. ചരക്ക് കപ്പലിലെ അപകടവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നത് ആശങ്ക ജനിപ്പിക്കുകയാണെന്ന് മാത്രമല്ല, ഈ അപകടം അന്താരാഷ്‌ട്ര തലത്തില്‍ വാര്‍ത്തയാവുന്നത് ചരക്ക് കപ്പല്‍ കമ്പനികളില്‍ ആശങ്കയുണ്ടാക്കുന്നു. ജലവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ സ്ഫോടനം വരെയുണ്ടാകുന്ന കാല്‍സിയം കാര്‍ബൈഡ് പോലുള്ള അപകടകരമായ വസ്തുക്കള്‍ കൊച്ചിയില്‍ മുങ്ങിയ ലൈബീരിയ കൊടിയുള്ള എംഎസ് സി എല്‍സ 3യില്‍ ഉണ്ടായിരുന്നതായി ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ചരക്കുകപ്പിലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച കാരണം വിഴിഞ്ഞം തുറമുഖം എന്ന വലിയ സ്വപ്നത്തിന് കളങ്കമായി എന്നും ലേഖനത്തില്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ് സി ഐറീന വിഴിഞ്ഞം തീരത്തേക്ക് എത്തുകയാണ് എന്ന ശുഭകരമായ വാര്‍ത്ത ഉയരുന്നതിനിടയിലാണ് ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തയും ഉയരുന്നത്. വിഴിഞ്ഞം ലോകശ്രദ്ധ നേടുന്നതിടയിലാണ് ആശങ്കയും. വാട്ടര്‍ സല്യൂട്ട് നല്കിയാണ് എംഎസ് സി ഐറീനയെ സ്വീകരിച്ചത്. നാല് ഫിഫ ഫുട് ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കപ്പലാണിത്. വെള്ളത്തിനടിയില്‍ 16.2 മീറ്റര്‍ ഡ്രാഫ്റ്റുള്ള കപ്പലാണിത്. വിഴിഞ്ഞം തുറമുഖത്തിന്റെ ആഴം തന്നെയാണ് കൂറ്റന്‍ ചരക്കുകപ്പലുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

ഇതിന് തൊട്ടുമുന്‍പ് മെയ് 26നായിരുന്നു ഒരു ചരക്ക്കപ്പല്‍ കൊച്ചി തീരത്ത് മുങ്ങിയത്. ക്രൂകളായ 24 പേരെ രക്ഷപ്പെടുത്തിയെങ്കിലും നിരവധി കണ്ടെയ്നറുകള്‍ മുങ്ങി. 28 ഡിഗ്രിയോളമാണ് കപ്പല്‍ ചെരിഞ്ഞത്. തുടര്‍ച്ചയായ രണ്ട് ചരക്ക് കപ്പല്‍ അപകടങ്ങളെ തുടര്‍ന്നാണ് ചില ട്രോളുകള്‍ സമൂഹമാധ്യമത്തില്‍ ഉയര്‍ന്നത്. കണ്ടെയ്നറുകളിലെ അപകടകരമായ കെമിക്കലുകള്‍ വെള്ളത്തില്‍ കലരുന്നത് പാരിസ്ഥിതികപ്രശ്നമുണ്ടാക്കുന്നു എന്നതും തലവേദനയാണ്.

Tags: keralaVizhinjamVizhinjam Porthazardous materialsContainer ship accidents
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കേന്ദ്ര സഹകരണത്തോടെ കേരളത്തില്‍ നാലുജില്ലകളില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാവുന്നു

Literature

ധൈര്യമായി പറയാന്‍ കഴിയുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമെന്ന് ഇടതു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

One month old baby feet
Kerala

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

ക്ഷയരോഗബാധിത, നില വഷളെന്നും നടി ലീന മരിയ പോള്‍, ജാമ്യാപേക്ഷയില്‍ ഇടപെടാതെ സുപ്രീം കോടതി

രാജ്യത്തെ നടുക്കി ആകാശ ദുരന്തം; 110 പേരുടെ മരണം സ്ഥിരീകരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ജാതി സെന്‍സസ് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് എന്‍എസ്എസ്

ഇറാൻ ആക്രമിക്കപ്പെടുമോ ? ടെഹ്‌റാന് ഒരു ആണവ ബോംബ് പോലും നിർമ്മിക്കാൻ കഴിയില്ല ; വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

തകര്‍ന്നുവീണ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും; എഞ്ചിനിലെ സാങ്കേതിക തകരാർ അപകട കാരണമെന്ന് പ്രാഥമിക നിഗമനം

കല്‍മണ്ഡപം കവര്‍ച്ച കേസില്‍ അറസ്റ്റിലായ മണിമാരന്‍ ആക്രമണകാരിയെന്ന് പൊലീസ് , അമ്പതോളം കേസുകളില്‍ പ്രതി

ചായ മേശയുടെ ചില്ല് പൊട്ടി കാൽപാദത്തിലും തുടയിലും തുളച്ചുകയറി നാലു വയസ്സുകാരന് ദാരുണാന്ത്യം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; അപകടം ടേക് ഓഫിനിടെ, വിമാനത്തിൽ ജീവനക്കാർ ഉൾപ്പടെ 242 യാത്രക്കാർ

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ ചിന്തന്‍ ബൈഠക്ക് ജൂലൈയില്‍; ഡോ. മോഹന്‍ ഭാഗവത് മുഖ്യാതിഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies