Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

തുടര്‍ച്ചയായ രണ്ട് കണ്ടെയ്നര്‍ അപകടങ്ങള്‍ സംഭവിച്ചതോടെ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ആശങ്കകളും ട്രോളും ഉയരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിഴിഞ്ഞം ഏകാന്തതയുടെ അപാരതീരമാകുമോ എന്ന രീതിയിലാണ് ആശങ്ക ഉണര്‍ത്തുന്ന ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 05:53 pm IST
in Kerala, Business
കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് കണ്ടെയ്നര്‍ അപകടങ്ങള്‍ സംഭവിച്ചതോടെ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ആശങ്കകളും ട്രോളും ഉയരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിഴിഞ്ഞം ഏകാന്തതയുടെ അപാരതീരമാകുമോ എന്ന രീതിയിലാണ് ആശങ്ക ഉണര്‍ത്തുന്ന ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ആഗോള തലത്തില്‍ പ്രശസ്തമായ ഡൗണ്‍ ടു എര്‍ത്ത് (Down to Earth) ഉള്‍പ്പെടെയുള്ള പരിസ്ഥിതി മാസികകളും കേരളത്തിലെ തുടര്‍ച്ചയായ കണ്ടെയ്നര്‍ ഷിപ്പ് അപകടങ്ങള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് നെടുങ്കന്‍ ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇതും ആശങ്ക ഉണര്‍ത്തുകയാണ്.

ബേപ്പൂര്‍ തീരത്തിന് സമീപം സിംഗപ്പൂര്‍ പതാക വഹിക്കുന്ന വാന്‍ഹായ് 503 ചരക്ക് കപ്പലാണ് ഒടുവില്‍ അപകടത്തില്‍പെട്ടത്. കപ്പലിലെ നാല് ജീവനക്കാരെ കാണാനില്ല. ചരക്ക് കപ്പലിലെ അപകടവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നത് ആശങ്ക ജനിപ്പിക്കുകയാണെന്ന് മാത്രമല്ല, ഈ അപകടം അന്താരാഷ്‌ട്ര തലത്തില്‍ വാര്‍ത്തയാവുന്നത് ചരക്ക് കപ്പല്‍ കമ്പനികളില്‍ ആശങ്കയുണ്ടാക്കുന്നു. ജലവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ സ്ഫോടനം വരെയുണ്ടാകുന്ന കാല്‍സിയം കാര്‍ബൈഡ് പോലുള്ള അപകടകരമായ വസ്തുക്കള്‍ കൊച്ചിയില്‍ മുങ്ങിയ ലൈബീരിയ കൊടിയുള്ള എംഎസ് സി എല്‍സ 3യില്‍ ഉണ്ടായിരുന്നതായി ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ചരക്കുകപ്പിലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച കാരണം വിഴിഞ്ഞം തുറമുഖം എന്ന വലിയ സ്വപ്നത്തിന് കളങ്കമായി എന്നും ലേഖനത്തില്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ് സി ഐറീന വിഴിഞ്ഞം തീരത്തേക്ക് എത്തുകയാണ് എന്ന ശുഭകരമായ വാര്‍ത്ത ഉയരുന്നതിനിടയിലാണ് ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തയും ഉയരുന്നത്. വിഴിഞ്ഞം ലോകശ്രദ്ധ നേടുന്നതിടയിലാണ് ആശങ്കയും. വാട്ടര്‍ സല്യൂട്ട് നല്കിയാണ് എംഎസ് സി ഐറീനയെ സ്വീകരിച്ചത്. നാല് ഫിഫ ഫുട് ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കപ്പലാണിത്. വെള്ളത്തിനടിയില്‍ 16.2 മീറ്റര്‍ ഡ്രാഫ്റ്റുള്ള കപ്പലാണിത്. വിഴിഞ്ഞം തുറമുഖത്തിന്റെ ആഴം തന്നെയാണ് കൂറ്റന്‍ ചരക്കുകപ്പലുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

ഇതിന് തൊട്ടുമുന്‍പ് മെയ് 26നായിരുന്നു ഒരു ചരക്ക്കപ്പല്‍ കൊച്ചി തീരത്ത് മുങ്ങിയത്. ക്രൂകളായ 24 പേരെ രക്ഷപ്പെടുത്തിയെങ്കിലും നിരവധി കണ്ടെയ്നറുകള്‍ മുങ്ങി. 28 ഡിഗ്രിയോളമാണ് കപ്പല്‍ ചെരിഞ്ഞത്. തുടര്‍ച്ചയായ രണ്ട് ചരക്ക് കപ്പല്‍ അപകടങ്ങളെ തുടര്‍ന്നാണ് ചില ട്രോളുകള്‍ സമൂഹമാധ്യമത്തില്‍ ഉയര്‍ന്നത്. കണ്ടെയ്നറുകളിലെ അപകടകരമായ കെമിക്കലുകള്‍ വെള്ളത്തില്‍ കലരുന്നത് പാരിസ്ഥിതികപ്രശ്നമുണ്ടാക്കുന്നു എന്നതും തലവേദനയാണ്.

Tags: keralaVizhinjamVizhinjam Porthazardous materialsContainer ship accidents
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.